Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പലിശ കൊടുത്ത് മുടിഞ്ഞ കെഎസ്ആര്‍ടിസി; ശമ്പളം തീരുമാനമായില്ല; മന്ത്രിയുടെ വീട്ടിലേക്ക് പട്ടിണി മാര്‍ച്ച്

നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി എന്ന ആക്ഷേപം ഉയരുമ്പോഴും ജീവനക്കാര്‍ പരമാവധി കളക്ഷന്‍ എത്തിക്കുന്നുണ്ട്. കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയത് മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത. അഭിമാനസ്തംഭങ്ങള്‍ എന്ന നിലയില്‍ കെട്ടിയുയര്‍ത്തിയ ഷോപ്പിങ് കോംപ്ലക്‌സുകളാണ് നഷ്ടകാരണം.

അജി ബുധനൂര്‍byഅജി ബുധനൂര്‍
May 19, 2022, 12:33 pm IST
inKerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ കടക്കെണിയിലാക്കിയത് പലസമയത്തായി എടുത്ത വായ്‌പയും പലിശയും. വീണ്ടും 700 സിഎന്‍ജി ബസുകള്‍ വാങ്ങുന്നതും  നാല് ശതമാനം പലിശ നല്‍കി 455 കോടി രൂപ വായ്‌പയെടുത്താണ്. വിവിധ ഘട്ടങ്ങളിലായി എസ്ബിഐയില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്‌പ എടുത്തത് വഴി 3170 കോടി രൂപയാണ് ബാധ്യത. ദീര്‍ഘകാല വായ്‌പ ആയതിനാല്‍ നിത്യേനയുള്ള വരുമാനത്തില്‍ നിന്നും ഒരു കോടിയാണ് എസ്ബിഐ പിടിക്കുന്നത്.

നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി എന്ന ആക്ഷേപം ഉയരുമ്പോഴും ജീവനക്കാര്‍ പരമാവധി കളക്ഷന്‍ എത്തിക്കുന്നുണ്ട്. കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയത്  മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത. അഭിമാനസ്തംഭങ്ങള്‍ എന്ന നിലയില്‍ കെട്ടിയുയര്‍ത്തിയ ഷോപ്പിങ് കോംപ്ലക്‌സുകളാണ് നഷ്ടകാരണം. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും വായ്‌പയെടുത്താണ് തമ്പാനൂര്‍, തിരുവല്ല, അങ്കമാലി, കോഴിക്കോട് ഡിപ്പോകളിലെ കോംപ്ലക്‌സുകള്‍ പണിതത്. കോംപ്ലക്‌സുകളിലെ കടമുറികളും ഓഫീസ് റൂമുകളും പൂര്‍ണമായും വാടകയ്‌ക്ക് നല്‍കിയിട്ടുമില്ല.

വായ്‌പ തിരികെ ഒടുക്കാതായതോടെ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ജപ്തി നടപടികളുമായി മുന്നോട്ട് നീങ്ങി. തുടര്‍ന്ന് പലിശയും മുതലും ചേര്‍ത്ത് എസ്ബിഐയില്‍ നിന്നും വായ്‌പ നല്‍കി കോംപ്ലക്‌സുകളെ ജപ്തിയില്‍ നിന്നും ഒഴിവാക്കി. ഇത്തരത്തില്‍ ചെറുതും വലുതുമായി 64 കോംപ്ലക്‌സുകളാണ് ഡിപ്പോകളില്‍ പണിതിട്ടുള്ളത്. മിക്കവയും നഷ്ടത്തിലാണ്. ഇതിനിടയിലാണ്  വായ്‌പ എടുത്ത് ബസുകള്‍ വാങ്ങുന്നത്. നിത്യേനയുള്ള തുക വീണ്ടും വായ്‌പ തിരിച്ചടവിലേക്ക് മാറ്റേണ്ടതായി വരും. പൊതുഗതാഗതമായ കെഎസ്ആര്‍ടിസിയെ നിലനിര്‍ത്താന്‍  ബജറ്റില്‍ നിന്നും തുക നീക്കിവച്ചാണ് ബസുകള്‍ വാങ്ങിയിരുന്നത്.

കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലും തീരുമാനമായില്ല. ചര്‍ച്ചചെയ്യാന്‍ പോലും യോഗം തയ്യാറായില്ല. ശമ്പളം മാനേജ്‌മെന്റ് കണ്ടെത്തണമെന്ന നിലപാടിലാണ് സര്‍ക്കാരും. ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് കെഎസ്ടി സംഘ് പട്ടിണി മാര്‍ച്ച് പ്രഖ്യാപിച്ചു. മന്ത്രി ആന്റണി രാജുവിന്റെ ഔദ്യോഗിക വസതിയിലേക്ക് കെഎസ്ആര്‍ടിസി ജീവനക്കാരും കുടുംബാംഗങ്ങളും 21ന് രാവിലെ 10 മണിക്ക് പട്ടിണി മാര്‍ച്ച് നടത്തും.

Tags: കെഎസ്ആര്‍ടിസിcrisisInterest rate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

നാലു ശതമാനം പലിശയ്‌ക്ക് രണ്ടു ലക്ഷം വരെ വായ്‌പ; വിദേശയാത്രയ്‌ക്കായി നോര്‍ക്ക ശുഭയാത്ര വായ്‌പാ പദ്ധതി

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.