Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂര്‍ പൂരം വെടിക്കെട്ട്: മഴ ഇനിയും നീണ്ടാല്‍ വെടിക്കോപ്പുകള്‍ പൊട്ടിച്ച് നശിപ്പിക്കേണ്ടിവരും

മെയ് 11ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മെയ് 17 ആയിട്ടും നടക്കാത്തതില്‍ പൂരം സംഘാടകരും ജില്ലാ ഭരണകൂടവും പൊലീസും ആശങ്കയുടെ മുള്‍മുനയിലാണ്. . ഇനിയും ഏറെ നാള്‍ മഴ ഈ രീതിയില്‍ തുടര്‍ന്നാല്‍ വെടിക്കോപ്പുകള്‍ പൊട്ടിച്ച് നശിപ്പിക്കേണ്ടി വരും. നിര്‍വ്വീര്യമാക്കാന്‍ കഴിയാത്ത രീതിയിലാണ് വെടിക്കോപ്പുകള്‍ നിര്‍മ്മിച്ചതെന്നതിനാല്‍ പൊട്ടിച്ച് തന്നെ നശിപ്പിക്കേണ്ടിവരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2022, 07:01 pm IST
in Kerala

തൃശൂര്‍:മെയ് 11ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മെയ് 17 ആയിട്ടും നടക്കാത്തതില്‍ പൂരം സംഘാടകരും ജില്ലാ ഭരണകൂടവും പൊലീസും ആശങ്കയുടെ മുള്‍മുനയിലാണ്. . ഇനിയും ഏറെ നാള്‍ മഴ ഈ രീതിയില്‍ തുടര്‍ന്നാല്‍ വെടിക്കോപ്പുകള്‍ പൊട്ടിച്ച് നശിപ്പിക്കേണ്ടി വരും. നിര്‍വ്വീര്യമാക്കാന്‍ കഴിയാത്ത രീതിയിലാണ് വെടിക്കോപ്പുകള്‍ നിര്‍മ്മിച്ചതെന്നതിനാല്‍ പൊട്ടിച്ച് തന്നെ നശിപ്പിക്കേണ്ടിവരും.  

ഇപ്പോള്‍ മൂന്ന് തവണയായി വെടിക്കെട്ട് മഴ മൂലം മാറ്റിവെയ്‌ക്കേണ്ടി വന്നു. മെയ് 14 ശനിയാഴ്ച 6.30ന് വെടിക്കെട്ട് നിശ്ചയിച്ചിരുന്നെങ്കിലും മഴ മൂലം തൃശൂര്‍ ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ നടന്നില്ല. തൊട്ട അടുത്ത ദിവസവും നടന്നില്ല. ശനിയാഴ്ച വൈകുന്നേരം മുതല്‍ തൃശൂര്‍ നഗരത്തില്‍ മഴ തുടരുകയാണ്. 

അടുത്ത ഏതെങ്കിലും ദിവസം വെയില്‍ കണ്ടാല്‍ വെടിക്കെട്ട് നടത്തും. ഇല്ലെങ്കില്‍ പൊട്ടിച്ചുനശിപ്പിക്കുക എന്നത് തന്നെയായിരിക്കും പോംവഴി. കാരണം കരിങ്കല്‍ ഭിത്തികളും കട്ടിയുള്ള വാര്‍പ്പ് മേല്‍ക്കൂരയമുള്ള 600 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിലാണ് ഇപ്പോള്‍ വെടിക്കോപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളതെങ്കിലും അധികം നാള്‍ ഇവയെ സൂക്ഷിച്ചുവെയ്‌ക്കാന്‍ കഴിയില്ല. കാരണം അധികം ചൂടും അധികം തണുപ്പും താങ്ങാന്‍ ഈ വെടിക്കോപ്പുകള്‍ക്ക് കഴിയില്ല. അതിനാല്‍ മുറി സുരക്ഷിതമെങ്കിലും അധികകാലം ഇവ സൂക്ഷിച്ചുവെയ്‌ക്കാനാകില്ലെന്ന് പെസോ(പെട്രോളിയം ആന്‍റ്  എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) അധികൃതര്‍ പറയുന്നു.  

കാക്കനാട്ട് നാഷണല്‍ ആംസ് ഫാക്ടറിയില്‍ ഇതെല്ലാം പൊട്ടിച്ചുനശിപ്പിക്കാനാകുമെങ്കിലും ഉഗ്രസ്ഫോടനശേഷിയുള്ള വെടിക്കോപ്പുകളായതിനാല്‍ ഇത്ര ദൂരം കൊണ്ടുപോകാനാവില്ലെന്ന നിലപാടാണ് പെസോ അധികൃതര്‍ക്കുള്ളത്.  

മുന്‍പ് 2006ല്‍ വെടിക്കോപ്പ് നിര്‍മ്മാണശാലയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് വെടിക്കെട്ട് മാറ്റിവെച്ചിരുന്നു. അന്ന് വെടിക്കോപ്പുകള്‍ ഓരോന്നായി ശ്രദ്ധപൂര്‍വ്വം പുറത്തെടുത്ത് പല ദിവസങ്ങളിലായി പൊട്ടിച്ച് നശിപ്പിക്കുകയായിരുന്നു. വെടിമരുന്ന് നീക്കം ചെയ്ത് നശിപ്പാക്കാനുള്ള ഒരു സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും നിര്‍മ്മാണത്തിലെ സങ്കീര്‍ണ്ണത കാരണം ഇത് ബുദ്ധിമുട്ടാണ്.  

Tags: ThrissurRainതൃശൂര്‍ പൂരംതൃശൂര്‍ പൂരത്തിന് വെടിക്കെട്ട്പെസോ അനുമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

News

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പുതിയ വാര്‍ത്തകള്‍

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.