Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂര്‍ പൂരം വെടിക്കെട്ട്: മഴ ഇനിയും നീണ്ടാല്‍ വെടിക്കോപ്പുകള്‍ പൊട്ടിച്ച് നശിപ്പിക്കേണ്ടിവരും

മെയ് 11ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മെയ് 17 ആയിട്ടും നടക്കാത്തതില്‍ പൂരം സംഘാടകരും ജില്ലാ ഭരണകൂടവും പൊലീസും ആശങ്കയുടെ മുള്‍മുനയിലാണ്. . ഇനിയും ഏറെ നാള്‍ മഴ ഈ രീതിയില്‍ തുടര്‍ന്നാല്‍ വെടിക്കോപ്പുകള്‍ പൊട്ടിച്ച് നശിപ്പിക്കേണ്ടി വരും. നിര്‍വ്വീര്യമാക്കാന്‍ കഴിയാത്ത രീതിയിലാണ് വെടിക്കോപ്പുകള്‍ നിര്‍മ്മിച്ചതെന്നതിനാല്‍ പൊട്ടിച്ച് തന്നെ നശിപ്പിക്കേണ്ടിവരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2022, 07:01 pm IST
in Kerala

തൃശൂര്‍:മെയ് 11ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മെയ് 17 ആയിട്ടും നടക്കാത്തതില്‍ പൂരം സംഘാടകരും ജില്ലാ ഭരണകൂടവും പൊലീസും ആശങ്കയുടെ മുള്‍മുനയിലാണ്. . ഇനിയും ഏറെ നാള്‍ മഴ ഈ രീതിയില്‍ തുടര്‍ന്നാല്‍ വെടിക്കോപ്പുകള്‍ പൊട്ടിച്ച് നശിപ്പിക്കേണ്ടി വരും. നിര്‍വ്വീര്യമാക്കാന്‍ കഴിയാത്ത രീതിയിലാണ് വെടിക്കോപ്പുകള്‍ നിര്‍മ്മിച്ചതെന്നതിനാല്‍ പൊട്ടിച്ച് തന്നെ നശിപ്പിക്കേണ്ടിവരും.  

ഇപ്പോള്‍ മൂന്ന് തവണയായി വെടിക്കെട്ട് മഴ മൂലം മാറ്റിവെയ്‌ക്കേണ്ടി വന്നു. മെയ് 14 ശനിയാഴ്ച 6.30ന് വെടിക്കെട്ട് നിശ്ചയിച്ചിരുന്നെങ്കിലും മഴ മൂലം തൃശൂര്‍ ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ നടന്നില്ല. തൊട്ട അടുത്ത ദിവസവും നടന്നില്ല. ശനിയാഴ്ച വൈകുന്നേരം മുതല്‍ തൃശൂര്‍ നഗരത്തില്‍ മഴ തുടരുകയാണ്. 

അടുത്ത ഏതെങ്കിലും ദിവസം വെയില്‍ കണ്ടാല്‍ വെടിക്കെട്ട് നടത്തും. ഇല്ലെങ്കില്‍ പൊട്ടിച്ചുനശിപ്പിക്കുക എന്നത് തന്നെയായിരിക്കും പോംവഴി. കാരണം കരിങ്കല്‍ ഭിത്തികളും കട്ടിയുള്ള വാര്‍പ്പ് മേല്‍ക്കൂരയമുള്ള 600 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിലാണ് ഇപ്പോള്‍ വെടിക്കോപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളതെങ്കിലും അധികം നാള്‍ ഇവയെ സൂക്ഷിച്ചുവെയ്‌ക്കാന്‍ കഴിയില്ല. കാരണം അധികം ചൂടും അധികം തണുപ്പും താങ്ങാന്‍ ഈ വെടിക്കോപ്പുകള്‍ക്ക് കഴിയില്ല. അതിനാല്‍ മുറി സുരക്ഷിതമെങ്കിലും അധികകാലം ഇവ സൂക്ഷിച്ചുവെയ്‌ക്കാനാകില്ലെന്ന് പെസോ(പെട്രോളിയം ആന്‍റ്  എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) അധികൃതര്‍ പറയുന്നു.  

കാക്കനാട്ട് നാഷണല്‍ ആംസ് ഫാക്ടറിയില്‍ ഇതെല്ലാം പൊട്ടിച്ചുനശിപ്പിക്കാനാകുമെങ്കിലും ഉഗ്രസ്ഫോടനശേഷിയുള്ള വെടിക്കോപ്പുകളായതിനാല്‍ ഇത്ര ദൂരം കൊണ്ടുപോകാനാവില്ലെന്ന നിലപാടാണ് പെസോ അധികൃതര്‍ക്കുള്ളത്.  

മുന്‍പ് 2006ല്‍ വെടിക്കോപ്പ് നിര്‍മ്മാണശാലയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് വെടിക്കെട്ട് മാറ്റിവെച്ചിരുന്നു. അന്ന് വെടിക്കോപ്പുകള്‍ ഓരോന്നായി ശ്രദ്ധപൂര്‍വ്വം പുറത്തെടുത്ത് പല ദിവസങ്ങളിലായി പൊട്ടിച്ച് നശിപ്പിക്കുകയായിരുന്നു. വെടിമരുന്ന് നീക്കം ചെയ്ത് നശിപ്പാക്കാനുള്ള ഒരു സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും നിര്‍മ്മാണത്തിലെ സങ്കീര്‍ണ്ണത കാരണം ഇത് ബുദ്ധിമുട്ടാണ്.  

Tags: തൃശൂര്‍ പൂരംതൃശൂര്‍ പൂരത്തിന് വെടിക്കെട്ട്പെസോ അനുമതിThrissurRain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

Kerala

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

അതിശക്തമായ കാറ്റും മഴയും: ദല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപറ്റി, സര്‍വീസ് നിര്‍ത്തിവച്ചു

Kerala

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

ജൂലൈ 1 മുതൽ ടാറ്റാ മോട്ടോഴ്‌സ് കാറുകളുടെയും എസ്‌യുവികളുടെയും വില 1.5 ശതമാനം വരെ വർധിപ്പിക്കും

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച്  രാജീവ് ചന്ദ്രശേഖർ എം എൽ എ

ചരിത്രം തിരുത്തി ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ട്രില്യണയർ!

11 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി മോഡലും മുൻ മിസ് കേരള സൗന്ദര്യമത്സരാർത്ഥിയുമായ ഹർഷ സണ്ണി പിടിയിൽ ; യുവതി എത്തിയത് ബാങ്കോക്കിൽ നിന്ന്

വാരാണസിയിലെ സത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു (ഫയല്‍ ചിത്രം)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; വാരാണസിയിലെ ദേവസ്വം സത്രവും കേരളത്തിന് നഷ്ടപ്പെടുമെന്ന് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.