Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഫിലിപ്പൈന്‍സിനെ തകര്‍ത്ത കുടുംബവാഴ്ച തിരിച്ചത്തി; ശ്രീലങ്കയെ തകര്‍ത്തതും കുടുംബവാഴ്ച; ഇന്ത്യന്‍ കുടുംബവാഴ്ചയും പ്രചരിപ്പിച്ചത് മധുരിക്കും നുണകള്‍

സുവര്‍ണ്ണകാലഘട്ടത്തിലൂടെ രാജ്യം കടന്നുപോകുന്നു എന്ന പ്രതീതിയാണ് കുടുംബവാഴ്ചകളും അവരുടെ സ്തുതിപാഠകരും എപ്പോഴും പ്രചരിപ്പിക്കുക. ഫിലിപ് മാര്‍ക്കോസും ഭാര്യ ഇമെല്‍ഡയും അധികാരത്തിലിരുന്നപ്പോള്‍ ഫിലിപ്പൈന്‍സിനെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ടതും ഇതേ നുണകളാണ്. എന്നാല്‍ പിന്നീട് ഫിലിപ്പൈന്‍സ് എന്ന രാജ്യത്ത് നിന്നും കോടാനുകോടികള്‍ ഇവര്‍ വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തി. ഇമെല്‍ഡയുടെ ആയിരക്കണക്കായ ആഡംബര ചെരിപ്പുകള്‍ ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ മറക്കാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2022, 08:58 pm IST
in World
മഹീന്ദ രാജപക്സ (ഇടത്ത്) മാര്‍ക്കോസും ഭാര്യ ഇമെല്‍ഡ മാര്‍കോസും (നടുവില്‍)

മഹീന്ദ രാജപക്സ (ഇടത്ത്) മാര്‍ക്കോസും ഭാര്യ ഇമെല്‍ഡ മാര്‍കോസും (നടുവില്‍)

ന്യൂദല്‍ഹി: സുവര്‍ണ്ണകാലഘട്ടത്തിലൂടെ രാജ്യം കടന്നുപോകുന്നു എന്ന പ്രതീതിയാണ് കുടുംബവാഴ്ചകളും അവരുടെ സ്തുതിപാഠകരും എപ്പോഴും പ്രചരിപ്പിക്കുക. ഫിലിപ് മാര്‍ക്കോസും ഭാര്യ ഇമെല്‍ഡയും അധികാരത്തിലിരുന്നപ്പോള്‍ ഫിലിപ്പൈന്‍സിനെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ടതും ഇതേ നുണകളാണ്. എന്നാല്‍ പിന്നീട് ഫിലിപ്പൈന്‍സ് എന്ന രാജ്യത്ത് നിന്നും കോടാനുകോടികള്‍ ഇവര്‍ വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തി. ഇമെല്‍ഡയുടെ ആയിരക്കണക്കായ ആഡംബര ചെരിപ്പുകള്‍ ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ മറക്കാറായിട്ടില്ല.  

ഇപ്പോള്‍ വീണ്ടും തകര്‍ന്ന രാജ്യത്ത് പ്രതീക്ഷ നല്‍കുമെന്ന പ്രചരണത്തിലൂടെ പഴയ ഫിലിപ്പ് മാര്‍ക്കോസിന്റെ മകന്‍ മാര്‍ക്കോസ് ജൂനിയര്‍ ഫിലിപ്പൈന്‍സില്‍ അധികാരം പിടിച്ചിരിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ ഫിലിപ്പൈന്‍സ് ജനതയുടെ മുന്‍പില്‍ പ്രചരിപ്പിക്കപ്പെട്ടത് ഒരു വലിയ നുണയാണ്- “മകന്‍ മാര്‍ക്കോസ് ജൂനിയറിന്റെ വാക്കുകള്‍ മാത്രം വിലയിരുത്തിയാല്‍ മതി. അച്ഛനമ്മമാരുടെ ചെയ്തികള്‍ കണക്കിലെടുക്കേണ്ട.” ഇന്ത്യക്കാര്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ ഇവിടെ പ്രചരിപ്പിക്കുന്ന സമാന നുണകള്‍ ഓര്‍മ്മ വന്നേക്കും. രാഹുല്‍ഗാന്ധിയെ മാത്രം നോക്കിയാല്‍ മതി. അയാളുടെ അച്ഛനമ്മമാര്‍ എന്ത് ചെയ്തു എന്ന് പരിശോധിക്കേണ്ട എന്ന നുണ.  

ഇതുപോലെ ശ്രീലങ്ക എന്ന രാജ്യം അഭൂതപൂര്‍വ്വമായ വളര്‍ച്ചയിലേക്ക് കുതിക്കുന്നു എന്ന പ്രതീതിയായിരുന്നു രാജപക്സെ കുടുംബവും അവരുടെ സ്തുതിപാഠകരും പ്രചരിപ്പിച്ചത്. പിന്നീടാണ് ഐഎംഎഫില്‍ നിന്നുള്ള കുറഞ്ഞപലിശയും കര്‍ശന നിരീക്ഷണത്തോടെയുള്ള വായ്‌പകള്‍ വേണ്ടെന്ന് വെച്ച് ചൈനയില്‍ നിന്നും ഈ കുടുംബം യാതൊരു മേല്‍നോട്ടവുമില്ലാത്ത വായ്‌പകള്‍ വാങ്ങിക്കൂട്ടിയത്. ഇത് വലിയ ദുരന്തത്തില്‍ കലാശിച്ചു. വായ്‌പയെടുത്തതില്‍ നല്ലൊരു തുക ഈ കുടുംബം തന്നെ മുക്കി. ഒപ്പം തലതിരിഞ്ഞ കുറെ നയങ്ങളും നടപ്പാക്കി. രാസവളങ്ങള്‍ വേണ്ടെന്ന് വെച്ചപ്പോഴും നൂറ് ശതമാനം ജൈവകൃഷിയിലേക്ക് മടങ്ങിയപ്പോഴും ശ്രീലങ്ക സ്വര്‍ഗ്ഗരാജ്യമാകുന്നു എന്ന പ്രതീതിയാണ് രാജപക്സെ കുടുംബം പ്രചരിപ്പിച്ചത്. ഇപ്പോള്‍ അവരുടെ വീട് തീവെയ്‌ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തി.  

ഇന്ത്യയിലെ മറിച്ചായിരുന്നില്ല സ്ഥിതി. 40 വര്‍ഷത്തിലധികം ഭരിച്ച കോണ്‍ഗ്രസ് എത്രയോ സുവര്‍ണ്ണ മുദ്രാവാക്യങ്ങള്‍ പ്രചരിപ്പിച്ച് ഇന്ത്യക്കാരെ ഒരു മായാവലയത്തില്‍ നിര്‍ത്തുകയായിരുന്നു. നെഹ്രുകുടുംബത്തിന്റെ വാഴ്ച നിലനിര്‍ത്തേണ്ടത് അവരേക്കാള്‍ അവരെ ചുറ്റിവരിഞ്ഞ സ്തുതിപാഠകര്‍ക്കായിരുന്നു. ഗരീബി ഹഠാവോ (ദാരിദ്ര്യത്തെ ഉച്ചാടനം ചെയ്യല്‍) എന്ന മുദ്രാവാക്യം പ്രസിദ്ധമായിരുന്നല്ലോ. എന്നാല്‍ ദാരിദ്യ്രം വര്‍ധിക്കുകയല്ലാതെ അണുവിട കുറഞ്ഞില്ല.  

മോദിയെ 40 വര്‍ഷത്തെ നെഹ്രുകുടുംബവാഴ്ച ഏല്‍പ്പിച്ചത് ദരിദ്രമായ ഇന്ത്യയെയായിരുന്നു. കക്കൂസില്‍ പോകാന്‍ പോലും അടിസ്ഥാനസൗകര്യമില്ലാത്ത കോടിക്കണക്കിന് കുടുംബങ്ങള്‍. നെഹ്രുകുടുംബം ഭരിച്ച 70കളും 80കളും സുവര്‍ണ്ണകാലഘട്ടമെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. കോടിക്കണക്കിന് ആളുകള്‍ക്ക് റോഡുകളോ, വിദ്യാഭ്യാസമോ, വൈദ്യുതിയോ ഉണ്ടായില്ല. ഇതെല്ലാം മോദി വലിയൊരു അളവില്‍ പരിഹരിച്ചു. വാസ്തവത്തില്‍ വലിയ അഴിമതിയുടെയും അടിച്ചമര്‍ത്തലിന്റെയും കാലമായിരുന്നു നെഹ്രുകുടുംബവാഴ്ചയുടെ കാലം.  

Tags: Sonia Gandhiപ്രിയങ്കാഗാന്ധിMahinda Rajapaksarobert vadraഗാന്ധി കുടുംബവാഴ്ചഗോദാഭയരാജപക്സ കുടുംബവാഴ്ചRahul Gandhiമാര്‍ക്കോസ് കുടുംബവാഴ്ചശ്രീലങ്കമാര്‍ക്കോസ് ജൂനിയര്‍ഫിലിപ്പൈന്‍സ്നെഹ്രു കുടുംബവാഴ്ച
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

India

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

India

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)
India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.