Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്ആര്‍ടിസിയില്‍ ശമ്പളമില്ല: സിഐടിയു നേതാക്കള്‍ രാജിവയ്‌ക്കുന്നു, സ്വകാര്യവത്കരിക്കുമെന്ന് മന്ത്രിയുടെ ഭീഷണി

മന്ത്രിക്കെതിരെയും സമരത്തെ അനുകൂലിച്ചും എഐടിയുസിയും രംഗത്ത് വന്നിട്ടുണ്ട്. ജോലി ചെയ്തതിന് ശമ്പളം നല്‍കാത്തതിനാലാണ് സമരം ചെയ്തത്. ഇത്തരത്തില്‍ ആര് സമരം ചെയ്താലും സഹകരിക്കുമെന്നും എഐടിയുസി വ്യക്തമാക്കി.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 8, 2022, 09:45 am IST
inKerala

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയില്‍ ശമ്പളം പോലുമില്ലാതായതോടെ സിഐടിയു നേതാക്കള്‍ സംഘടനയില്‍ നിന്ന് രാജിവച്ചു തുടങ്ങി. കൂട്ട രാജിഭീഷണികള്‍വരെ ഉയര്‍ന്നിട്ടുണ്ട്. സ്ഥാപനത്തോടും ജീവനക്കാരോടും സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയിലും അവഹേളനത്തിലും ജീവനക്കാര്‍ക്കിടയില്‍ രോഷം പുകയുകയാണ്. Â

സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്, മലപ്പുറം ഡിപ്പോയിലെ കെഎസ്ആര്‍ടിഇഎ യൂണിറ്റ് പ്രസിഡന്റ് സത്യന്‍ അമാരനാണ് സംഘടനയില്‍ നിന്ന് രാജിവച്ചത്. നിരവധി യൂണിറ്റുകളില്‍ കെഎസ്ആര്‍ടിഇഎ നേതാക്കള്‍ രാജിഭീഷണി മുഴക്കി. മന്ത്രിക്കെതിരെയും Â സമരത്തെ അനുകൂലിച്ചും എഐടിയുസിയും രംഗത്ത് വന്നിട്ടുണ്ട്. ജോലി ചെയ്തതിന് ശമ്പളം നല്‍കാത്തതിനാലാണ് സമരം ചെയ്തത്. ഇത്തരത്തില്‍ ആര് സമരം ചെയ്താലും സഹകരിക്കുമെന്നും എഐടിയുസി വ്യക്തമാക്കി. Â

അതിനിടെ, സ്ഥാപനം സ്വിഫ്റ്റ് കമ്പനിയെ പോലെ സ്വകാര്യവത്കരിക്കുമെന്ന് മന്ത്രി ആന്റണി രാജു ജീവനക്കാരെ ഭീഷണിപ്പെടുത്തി. ശമ്പളം മുട്ടിയതോടെ അന്നത്തിനു പോലും വഴിയില്ലാതായ ജീവനക്കാര്‍ സമരം ചെയ്തതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഏതുവിധേനയും ശമ്പളം നല്‍കി ജീവനക്കാര്‍ക്ക് ആശ്വാസം പകരുന്നതിനു പകരമാണ് ഭീഷണി.

സൂചനാ പണിമുടക്കിനെ തുടര്‍ന്ന് റദ്ദാക്കിയ ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്യൂട്ടി നോക്കുന്ന ജീവനക്കാരുടെ കണക്ക് അടിയന്തരമായി നല്‍കാന്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം എല്ലാ ഡിപ്പോ അധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ദീര്‍ഘദൂരയാത്രയ്‌ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്ര ഒരുക്കാന്‍ കഴിയാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ശമ്പളം നല്‍കാത്തതിന് 15 ദിവസത്തിനു മുമ്പ് നോട്ടീസ് നല്‍കിയ ശേഷമാണ് കഴിഞ്ഞ ദിവസം ജീവനക്കാര്‍ പണിമുടക്കിയത്. കെഎസ്ടി സംഘും ടിഡിഎഫുമായിരുന്നു നോട്ടീസ് നല്‍കിയത്. Â

സിഐടിയു സമരത്തെ പരസ്യമായി അനുകൂലിച്ചില്ലെങ്കിലും യൂണിയനിലുള്ള ജീവനക്കാര്‍ ജോലിക്ക് കയറിയില്ല. ഇതും മന്ത്രിയെ ചൊടിപ്പിച്ചു. പണിമുടക്കുന്ന ജീവനക്കാര്‍ക്ക് പകരം സിഐടിയു യൂണിയനിലെ ജീവനക്കാരെ ഉപയോഗിച്ച് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന കണക്കുകൂട്ടലിലായിരുന്നു മാനേജ്മെന്റും മന്ത്രിയും. ഇത് പാളി. Â നേരത്തെ നോട്ടീസ് നല്‍കിയതിനാല്‍ ദീര്‍ഘദൂര സര്‍വീസുകളുടെ റിസര്‍വേഷന്‍ റദ്ദ് ചെയ്യാമായിരുന്നു. ഡിപ്പോ മേലധികാരികള്‍ എന്തുകൊണ്ട് പകരം സംവിധാനം നടപ്പിലാക്കിയില്ലെന്ന ചോദ്യമാണ് വിജിലന്‍സ് ഉന്നയിച്ചിരിക്കുന്നത്.

സ്വിഫ്റ്റ് ബസുകളിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ക്ക് സര്‍വീസ് തീരുമ്പോള്‍ തന്നെ വേതനം നല്‍കുന്നുണ്ട്. ഇത് കെഎസ്ആര്‍ടിസിയിലും നടപ്പാക്കുമെന്നാണ് മന്ത്രി സൂചന നല്‍കിയത്. സര്‍ക്കാര്‍ സഹായമായി മുപ്പതു കോടി രൂപ നല്‍കിയശേഷം മാനേജ്മെന്റിന് ബാക്കി തുക കണ്ടെത്താനുള്ള സാവകാശം മാത്രമാണ് ജീവനക്കാരോട് തങ്ങള്‍ ചോദിച്ചതെന്നും പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് മൂന്നു ദിവസത്തെ വരുമാന നഷ്ടമുണ്ടായെന്നും മന്ത്രി പറയുന്നു. ഈ ദിവസങ്ങളിലെ ലാഭം കൂടി എടുത്ത് ശമ്പളം നല്‍കാനായിരുന്നു തീരുമാനമെന്നും മന്ത്രി വാദിക്കുന്നു.

Tags: ministerകെഎസ്ആര്‍ടിസിശമ്പളംസിഐടിയു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

Kerala

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

Blackout, electricity off, energy crisis or power outage, concept image.
Kerala

വൈദ്യുതി നിയന്ത്രണം: കൃത്യമായ സമയം പറയാന്‍ കഴിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.