Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശ്ശൂര്‍ പൂരം: ആലവട്ടങ്ങള്‍ ഒരുക്കി മുരളി മാഷും സുജിത്തും, കുടമാറ്റക്കാഴ്ചയിലെ ഭംഗി പൂരപ്രേമികളുടെ മനസില്‍ മാരിവില്ല് തെളിയിക്കും

പാറമേക്കാവിനു വേണ്ടി പ്രൊഫ. മുരളീധരനും തിരുവമ്പാടിയ്‌ക്ക് വേണ്ടി സുജിത്തുമാണ് ആലവട്ടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഒരു നൂറ്റാണ്ടിലേറെയായി തൃശ്ശൂരിലെ ചാത്തനാത്ത് കുടുംബമാണ് ആലവട്ടത്തിന്റെയും വെഞ്ചാമരത്തിന്റെയും ചമയക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 12:58 pm IST
in Thrissur

തൃശ്ശൂര്‍: പീലി വിടര്‍ത്തുന്ന ആലവട്ടങ്ങളാണ് തൃശ്ശൂര്‍ പൂരത്തിലെ Â നയനമനോഹരമായ ആനച്ചമയ കാഴ്ച. മനോഹരമായ ആലവട്ടങ്ങള്‍ ആനപ്പുറത്ത് ഉയരുമ്പോള്‍ ഈ ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നായി അത് മാറും. ഇത്തവണത്തെ പൂരത്തിനായുള്ള ആലവട്ടങ്ങള്‍ തയ്യാറായി കഴിഞ്ഞു. Â പാറമേക്കാവിനു വേണ്ടി പ്രൊഫ. മുരളീധരനും തിരുവമ്പാടിയ്‌ക്ക് വേണ്ടി സുജിത്തുമാണ് ആലവട്ടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഒരു നൂറ്റാണ്ടിലേറെയായി തൃശ്ശൂരിലെ ചാത്തനാത്ത് കുടുംബമാണ് ആലവട്ടത്തിന്റെയും വെഞ്ചാമരത്തിന്റെയും ചമയക്കാര്‍. Â

തലമുറകളായി കൈമാറി കിട്ടിയ ഭാഗ്യം ഇപ്പോള്‍ ഏവരും മുരളിമാഷെന്ന് വിളിക്കുന്ന പ്രൊഫസര്‍ മുരളീധരനാണ്. 2014 ല്‍ വാളണ്ടറി റിട്ടയര്‍മെന്റ് എടുത്തതോടെ പൂര്‍ണ്ണമായും ആലവട്ട നിര്‍മ്മാണത്തില്‍ സജീവമായി. അരനൂറ്റാണ്ടിലേറെ പരിചയ സമ്പത്തുണ്ട് മുരളിമാഷിന് ആലവട്ട നിര്‍മ്മാണത്തില്‍. അച്ഛന്‍ ബാലകൃഷ്ണനും അപ്പൂപ്പന്‍മാരുമെല്ലാം തലമുറകളായി ആലവട്ടമുണ്ടാക്കുന്നതില്‍ മികവ് പുലര്‍ത്തിയിരുന്നവരായിരുന്നു. ചെറുപ്പത്തില്‍ തന്നെ മുരളിമാഷും ആലവട്ട നിര്‍മ്മാണം പഠിച്ചു. Â

2004 ല്‍ അച്ഛന്റെ മരണത്തോടെയാണ് മുരളി മാഷ് ആലവട്ടത്തിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും ഏറ്റെടുക്കുന്നത്. ഓരോ വര്‍ഷവും പുതുമ ഒരുക്കണം. അതിനായി മാത്രം പ്രത്യേക മത്സരവുമുണ്ട്. ആനപ്പുറത്ത് ആലവട്ടവും വെഞ്ചാമരവും വിരിയുമ്പോള്‍ പൂരപ്രേമികളുടെ മനസില്‍ മാരിവില്ല് തെളിഞ്ഞ സന്തോഷം. കുടമാറ്റക്കാഴ്ചയിലെ ഭംഗി ഒട്ടും കുറയ്‌ക്കാതെയാണ് ഇത്തവണയും ആലവട്ടവും വെഞ്ചാമരവും ഒരുക്കിയിരിക്കുന്നത്. Â

തിരുവമ്പാടിയ്‌ക്ക് വേണ്ടി ആലവട്ടം നിര്‍മ്മിക്കുന്ന സുജിത്തിനിത് ആലവട്ടത്തിന്റെ അമരക്കാരനായുള്ള ആദ്യ പൂരം. തിരുവമ്പാടിയ്‌ക്ക് വേണ്ടി ആലവട്ടം നിര്‍മ്മിച്ചിരുന്ന ചാത്തനാത്ത് ചന്ദ്രന്റെ മകനാണ് സുജിത്ത്. കഴിഞ്ഞ ഡിസംബറില്‍ അച്ഛന്‍ മരിച്ചതോടെ ഈ നിയോഗം സുജിത്തിലേക്ക് ഇത്തവണ എത്തിച്ചേര്‍ന്നു. അതിനാല്‍ തന്നെ അച്ഛന്റെ പേര് നിലനിര്‍ത്തി വേണം മുന്നില്‍ നില്‍ക്കാന്‍. ആലവട്ടത്തിന്റെ നിര്‍മാണത്തില്‍ അതി വിദഗ്ധനായിരുന്നു ചന്ദ്രന്‍. Â Â അച്ഛന്റെ കൂടെ സഹായായി നിന്നതല്ലാതെ ആലവട്ടങ്ങളുടെ നിര്‍മ്മാണത്തെ കുറിച്ച് സുജിത്ത് ആധികാരികമായി പഠിച്ചിരുന്നില്ല. Â

എന്നാല്‍ പൂരമെത്തിയതോടെ തിരുവമ്പാടിയ്‌ക്ക് വേണ്ടി ദേവസ്വം അധികൃതര്‍ സമീപിച്ചപ്പോള്‍ ഉറച്ച തീരുമാനത്തോടെ താന്‍ ആലവട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ തയ്യാറെന്ന് അറിയിക്കുകയായിരുന്നു. അങ്ങനെ തിരുവനമ്പാടിയുടെ ചമയപ്പുര സുജിത്തിന് വേണ്ടി തുറന്നു. Â

പാറമേക്കാവിന് വേണ്ടി ആലവട്ടമൊരുക്കുന്ന ചാത്തനാത്ത് മുരളീധരന്‍ സുജിത്തിന്റെ ബന്ധുകൂടിയാണ്. അതുകൊണ്ട് തന്നെ മത്സരമൊഴിവാക്കി, എല്ലാം ഭംഗിയാക്കണമെന്ന് മാത്രമാണ് തന്റെ ആഗ്രഹമെന്ന് സുജിത്ത് പറയുന്നു. താണിക്കുളം ക്ഷേത്രത്തില്‍ കൗണ്ടര്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് സുജിത്ത്. ഭാര്യ നയന ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി ചെയ്യുന്നു.Â

Tags: തൃശൂര്‍ പൂരംKudamattamAlavattamThrissur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ഉള്ള ചിലർ കണ്ണ് തുറന്ന് കാണട്ടെ ; ഒരു കോടി രൂപയ്‌ക്ക് ചെറിയ ഗണേശ വിഗ്രഹം വാങ്ങി , ലോക്കറ്റായി ധരിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഈ സമയം വീട്ടിൽ എള്ള് തിരി കത്തിച്ച് നോക്കൂ , ശനിദശയും സമൃദ്ധിയുടെ കാലമാകും

രോഗദുരിതം ഒഴിയാൻ ധന്വന്തരിമന്ത്രം ; ഇങ്ങനെ ചൊല്ലിയാൽ ഫലം നിശ്ചയം

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

ഇപ്പുറത്ത് ഇന്ത്യയാണ് മറക്കരുത് : തുർക്കിയെ ഒതുക്കാൻ സൈപ്രസിന് ബ്രഹ്മോസ് : ഒപ്പം ഇന്ത്യ തുറക്കുന്നത് യൂറോപ്പിന്റെ ആയുധവിപണിയിലേയ്‌ക്കുള്ള വഴി

“എല്ലാ വിജയഗാഥകളും ഒന്നല്ല”- ഓട്ടോഡ്രൈവറായും വിജയഗാഥ ചമച്ച് യുവതി…ഉപേക്ഷിച്ചത് സമ്മര്‍ദ്ദം മാത്രം നല്‍കിയ ഭാരിച്ച ശമ്പളമുള്ള ഐടി ജോലി

ഇന്ത്യൻ ആകാശക്കോട്ടയ്‌ക്ക് കരുത്തേകാൻ റഷ്യൻ R-37M ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ വരുന്നു : 1.2 ബില്യൺ ഡോളറിന്റെ കരാർ

‘കലാച്ചി’ 2020ല്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കെ ആര്‍ മീര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.