Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കന്നുകാലി കള്ളക്കടത്തുകാര്‍ ജിഹാദി ശൃംഖലയ്‌ക്ക് ധനസഹായം നല്‍കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ; രണ്ട് കള്ളക്കടത്ത് തലവന്മാരെ കൊന്നു

കന്നുകാലി കള്ളക്കടത്ത് നടത്തുന്നവര്‍ ജിഹാദി ശൃംഖലയ്‌ക്ക് ധനസഹായം നല്‍കുന്നതായി കണ്ടെത്തിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അസമില്‍ മാത്രമല്ല, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് ഇക്കൂട്ടര്‍ പണം വാരിയെറിയുകയാണെന്നും ഹിമന്ത പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2022, 04:09 pm IST
in India

ഗുവാഹത്തി: കന്നുകാലി കള്ളക്കടത്ത് നടത്തുന്നവര്‍ ജിഹാദി ശൃംഖലയ്‌ക്ക് ധനസഹായം നല്‍കുന്നതായി കണ്ടെത്തിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അസമില്‍ മാത്രമല്ല, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് ഇക്കൂട്ടര്‍ പണം വാരിയെറിയുകയാണെന്നും ഹിമന്ത പറഞ്ഞു.

കന്നുകാലിക്കടത്ത് എന്നത് കോടികളുടെ അനധികൃത വ്യാപാരമേഖലയാണ്. ഈ അനധികൃതക്കടത്തിന്റെ ഇരകളാണ് അസമും തൊട്ടടുത്ത സംസ്ഥാനങ്ങളും. പശുക്കള്ളക്കടത്ത് റാക്കറ്റുകള്‍ക്കും ജിഹാദി ശൃംഖലകള്‍ക്കും നേരെ അതിശക്തമായ നടപടിയാണ് അസം പൊലീസ് കൈക്കൊള്ളുന്നതെന്ന് ഹിമന്ത പറഞ്ഞു. ഈയടുത്തിടെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് അന്താരാഷ്‌ട്ര കന്നുകാലി കള്ളക്കടത്തുകാരായ അക്ബര്‍, സല്‍മാന്‍ ബഞ്ജാര എന്നിവരെ വെടിവെച്ച് കൊന്നിരുന്നു.

കന്നുകാലി കള്ളക്കടത്തുകാരെ അധോലോക സായുധ സേനകളാണ് വലിയ ഫീസ് വാങ്ങി സംരക്ഷിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കന്നുകാലി കള്ളക്കടത്തുകാര്‍ കള്ളപ്പണം വെളുപ്പിക്കുന്നതിലും മുഴുകുന്നു. ഇങ്ങിനെ കിട്ടുന്ന തുകയില്‍ വലിയൊരു പങ്ക് അവര്‍ തീവ്രവാദ സംഘടനകള്‍ക്ക് നല്‍കുകയാണ്. വെടിയേറ്റ് കൊല്ലപ്പെട്ട അക്ബറും സല്‍മാനും മ്യാന്‍മറില്‍ നിന്നും അനധികൃത സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയിരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ‘പശു നമ്മുടെ അമ്മയാണ്. അതിനെ അറുക്കുന്നത് നിര്‍ത്തണം. ‘- ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നു.

അസമിലെ നാഗോണ്‍ പൊലീസ് ഈയിടെ 58 കന്നുകാലിക്കൂട്ടങ്ങളെയും കണ്ടെത്തി. രണ്ട് പ്രമുഖ കന്നുകാലിക്കടത്തുകാരായ റഫീഖുള്‍ ഹഖ്, മൊഞ്ജുല്‍ ഹഖ് എന്നിവരെ പിടികൂടുകയും ചെയ്തു. അസമിലെ ജഖനബാന്ദ പൊലീസ് അനധികൃതമായി കന്നുകാലികളെ കടത്തിപ്പോകുന്ന മൂന്ന് വാഹനങ്ങളാണ് പിടിച്ചത്. ഏകദേശം 39 കന്നുകാലിസംഘങ്ങളെ പിടികൂടി. നാഗോണ്‍ പൊലീസ് ഈയിടെ ദേശീയ പാതയില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച 19 പശുക്കളെ പിടികൂടി. എന്നാല്‍ കള്ളക്കടത്തുകാര്‍ ഓടി രക്ഷപ്പെട്ടു.

കള്ളക്കടത്തുകാരുടെ ലക്ഷ്യം ബംഗ്ലാദേശ് അറവുശാകള്‍‍; പ്രതിഫലം ഹവാല റാക്കറ്റ് വഴി

ഇന്ത്യ അതിര്‍ത്തിക്ക് കുറുകെ ബംഗ്ലാദേശിലേക്കും മ്യാന്‍മറിലേക്കും മറ്റുമുള്ള കന്നുകാലിക്കടത്ത് വന്‍ ബിസിനസ്സാണ്. ദിവസം 5000 മുതല്‍ 15000 കന്നുകാലികളെ വരെ കടത്തുന്നവരുണ്ട്. സാധാരണ പശുമാംസം ഭക്ഷിക്കാന്‍ വടക്കും പടിഞ്ഞാറും സംസ്ഥാനങ്ങളില്‍ നിന്നാണ് കന്നുകാലികളെ മോഷ്ടിച്ച് കടത്തുന്നത്. ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നെല്ലാമാണ് കള്ളക്കടത്തുകാര്‍ കന്നുകാലികളെ മോഷ്ടിക്കുന്നത്. അതിര്‍ത്തിയിലെ ബംഗ്ലാ പൊലീസിനും ഇന്ത്യ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി കൊടുത്താണ് ഇവര്‍ കന്നുകാലികളെ കടത്തുന്നത്. പലപ്പോഴും ബംഗ്ലാദേശ് അറവുശാലയിലെത്തുന്ന കന്നുകാലികളുടെ പണം ഹവാല റാക്കറ്റുകള്‍ വഴിയാണ് കൈമാറുന്നത്. ചിലപ്പോള്‍ മയക്കമരുന്നായോ, കള്ള സ്വര്‍ണ്ണമായോ പ്രതിഫലം പറ്റുന്നവരുമുണ്ട്. ഇതാണ് ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. 

ഒരു വര്‍ഷം കടത്തപ്പെടുന്നത് 15 ലക്ഷം കന്നുകാലികള്‍

ബംഗ്ലാദേശിലെ അറവുശാലയിലേക്ക് ദിവസേന ആയിരക്കണക്കിന് പശുക്കളെ കടത്തപ്പെടുന്നതായി ദി ഇന്‍ഡിപെന്‍റന്‍റ് പത്രം നടത്തിയ സര്‍വ്വേയില്‍ പറയുന്നു. ഏകദേശം 15 ലക്ഷം കന്നുകാലികള്‍ ഒരു വര്‍ഷം കടത്തപ്പെടുന്നുണ്ട്. പലപ്പോഴും ക്രിമിനല്‍ സംഘങ്ങളാണ് ഇന്ത്യയില്‍ നിന്നും കന്നുകാലികളെ മോഷ്ടിച്ച് അതിര്‍ത്തി കടത്തുന്നത്. ഇത്തരം സംഘങ്ങള്‍ കോടിക്കണക്കിന് ഡോളറുകള്‍ സമ്പാദിക്കുന്നു.

പഴുതുകളുള്ള അതിര്‍ത്തിയിലൂടെ കടത്തുന്നു

പലപ്പോഴും ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിറയെ ഓട്ടകളുള്ളതായി പറയപ്പെടുന്ന അസം, ബംഗാള്‍, ത്രിപ എന്നിവിടങ്ങളിലൂടെയാണ് സുഗമമായി കന്നുകാലികളെ കടത്തുന്നത്. ഇതിനാണ് ഇപ്പോള്‍ അസം മുഖ്യമന്ത്രി ശക്തമായ നടപടിയെടുക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ 4000 കിലോമീറ്റര്‍ അതിര്‍ത്തിപ്രദേശം പങ്കിടുന്നു. ഇവിടെ നദികളും കുന്നുകളും ഹൈവേകളും ഗ്രാമീണ റോഡുകളുമാണ്. ഈ അതിര്‍ത്തിയില്‍ കര്‍ശനമായ നിയന്ത്രണങ്ങളില്ലാത്തതിനാല്‍ ആളുകള്‍ക്കും ചരക്കുകള്‍ക്കും അനായാസം കടന്നുപോകാനാവും.

Tags: ബംഗ്ലാദേശ് ഹിന്ദുക്കള്‍ബംഗ്ലാദേശ് അറവുശാലsmugglingബംഗ്ലാദേശ്അസംഹിമന്ത ബിശ്വ ശര്‍മcowഗോഹത്യപശു കള്ളക്കടത്ത്അസം പൊലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Kerala

കിണറ്റില്‍ വീണ ഗര്‍ഭിണി പശുവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ കരയിലെത്തിച്ചു

Kerala

മറയൂരില്‍ പശുവിനെ പുലി കൊന്നു, കുട്ടികളുടെയും കന്നുകാലികളുടെയും സുരക്ഷയില്‍ നാട്ടുകാര്‍ ആശങ്കയില്‍

Kerala

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; 56 കിലോ കഞ്ചാവുമായി റെയിൽവേ കരാര്‍ ജീവനക്കാരൻ ഉൾപ്പടെ മൂന്നു പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.