Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലവ് ജിഹാദ് പൂത്തുലയാന്‍ തടസ്സം നിന്ന കാമുകിയുടെ സഹോദരനെ തലയറുത്ത് കൊന്ന കാമുകനെയും കൂട്ടുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു

പ്രേമത്തിന് വിഘാതമായ കൗമാരക്കാരിയായ കാമുകിയുടെ 14കാരനായ സഹോദരനെ കൊന്ന് തള്ളിയ കാമുകനെയും സുഹൃത്തിനെയും പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് നാടിനെ നടുക്കിയ ലവ് ജിഹാദ് യാഥാര്‍ത്ഥ്യമാക്കാനുള്ള ക്രൂരമായ കൊല നടന്നത്. കാമകുന്‍ നദീമിനെയും കൂട്ടുകാരന്‍ ഫര്‍മാനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കൗമാരക്കാരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 08:20 pm IST
in India

മീററ്റ്: പ്രേമത്തിന് വിഘാതമായ കൗമാരക്കാരിയായ കാമുകിയുടെ 14കാരനായ സഹോദരനെ കൊന്ന് തള്ളിയ കാമുകനെയും സുഹൃത്തിനെയും പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് നാടിനെ നടുക്കിയ ലവ് ജിഹാദ് യാഥാര്‍ത്ഥ്യമാക്കാനുള്ള ക്രൂരമായ കൊല നടന്നത്. കാമകുന്‍ നദീമിനെയും കൂട്ടുകാരന്‍ ഫര്‍മാനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കൗമാരക്കാരാണ്.

ലൗ ജിഹാദ് പൂത്തുലയാന്‍ തടസ്സം നിന്നതിനാണ് പെണ്‍കുട്ടിയുടെ 14കാരനായ സഹോദരനെ മര്‍ദ്ദിച്ച് കൊന്നത്. പിന്നീട് തലയും ശരീരവും വേര്‍പ്പെടുത്തി. ശരീരവും തലയും ഏതാനും മൈലുകള്‍ ഇടവിട്ട്  ഉപേക്ഷിച്ച് കടന്നു കളഞ്ഞ കാമുകനെയും സുഹൃത്തിനെയും പിന്നീട് നടത്തിയ തിരച്ചിലിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ രണ്ടു പേരും പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്ന കാര്യം ഗ്രാമത്തില്‍ എല്ലാവര്‍ക്കും അറിയാം. രക്ഷപ്പെടാനായി പെണ്‍കുട്ടിയെ ദൂരെയുള്ള അമ്മൂമ്മയുടെ വീട്ടിലേക്ക് ബന്ധുക്കള്‍ പറഞ്ഞയച്ചിരുന്നു.

14കാരന്റെ തലയില്ലാത്ത ജഡം ഉത്തര്‍പ്രദേശിലെ മീററ്റിലെ പ്രാന്തപ്രദേശത്ത് കണ്ടെത്തിയത് പ്രദേശത്തെ ഒരു ഗ്രാമീണനാണ്. പിന്നീട് ശിരസ്സിന് വേണ്ടി അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ കാട്ടിലുള്‍പ്പെടെ പൊലീസും ഗ്രാമവാസികളും തിരച്ചില്‍ നടത്തി. സന്ധ്യയോടെ ശിരസ്സ് കണ്ടുകിട്ടി. അച്ഛന്‍ ബാര്‍ബറാണ്. ഇയാള്‍ സിവാല്‍ഖാസ് പ്രദേശത്താണ് ഭാര്യയും പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളുമായി താമസിച്ചിരുന്നത്.

‘മൂന്ന് ദിവസം മുന്‍പ് നദീമും ഫര്‍മാനും മകള്‍ എവിടെയാണെന്ന് അന്വേഷിച്ചറിയാന്‍ വന്നു. എന്നാല്‍ എന്റെ മൂത്തമകന്‍ മകളുള്ള സ്ഥലം എവിടെയെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഉടനെ അവര്‍ മകനെ ആക്രമിച്ചു. പിന്നീട് അവര്‍ എ്‌ന്റെ ഇളയമകനെ മാര്‍ക്കറ്റില്‍ നിന്നും പിടിച്ചുകൊണ്ടുപോയി കൊന്നു’- പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നു.

“നദീമും ഫര്‍മാനും പെണ്‍കുട്ടിയുടെ കൂട്ടുകാരായിരുന്നു. ഇവരുടെ ബന്ധത്തെ സഹോദരന്‍ എതിര്‍ത്തപ്പോഴാണ് അവനെ തട്ടിക്കൊണ്ടുപോയി കാട്ടിലെത്തി വടിയും ബെല്‍റ്റും കൊണ്ട് അടിച്ച് അവശനാക്കിയത്. പിന്നീട് ഇറച്ചി മുറിക്കുന്ന കത്തി ഉപയോഗിച്ച് തല വെട്ടി. ഇരുവര്‍ക്കെതിരെയും കൊലപാതകത്തിന്റെ പേരില്‍ കേസെടുത്ത് ജയലിലയച്ചു.”- എസ്പി (റൂറല്‍) കേശവ് കുമാര്‍ പറഞ്ഞു.  

Tags: ലൗ ജിഹാദ്ഉത്തര്‍പ്രദേശ്upcrimeമീററ്റ്Boy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെ സ്നേഹിക്കുന്നവർക്കാണ് ഈ അവകാശം ; പാകിസ്ഥാനിൽ നിന്ന് കുടിയിറക്കപ്പെട്ട 1,645 ഹിന്ദു കുടുംബങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ നൽകി യോഗി

India

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

India

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

Kerala

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

India

ബംഗളൂരുവിൽ മട്ടൻ വിഭവങ്ങൾക്ക് പകരം ബീഫ് വിതരണം ചെയ്തു, രണ്ട് മലയാളികൾ അറസ്റ്റിൽ, ഹോട്ടൽ പൂട്ടി സീൽ വെച്ചു

പുതിയ വാര്‍ത്തകള്‍

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പോസ്റ്ററില്‍ ആഗോള ഇസ്ലാമിക ഭീകരരുടെ ചിത്രങ്ങള്‍

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

എച്ച്1എൻ1 പനിമരണം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാൡ ഹാളില്‍ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകര്‍ക്കുള്ള സ്വീകരണവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രന്‍, സി.ജി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, വി. മുരളീധരന്‍ എംഎല്‍എ, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ശിവജി സുദര്‍ശന്‍, മേയര്‍ വി.വി. രാജേഷ്, എന്‍.പി. രാജീവന്‍, ഡെ. മേയര്‍ ആശാനാഥ് സമീപം

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തക്‌സിൻ ഷിനവത്രയ്‌ക്ക് രാജകീയ മാപ്പ്; ഔദ്യോഗികമായി പുറത്തുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.