Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാമുകനില്‍ നിന്നും 23കുത്തുകളേറ്റ് ആശുപത്രിയില്‍ കഴിയുന്ന അപൂര്‍വ്വ പുരാണിക് പറയുന്നു: “ഒരിയ്‌ക്കലും ലവ് ജിഹാദിന് ഒരുമ്പെടരുത്”

ലവ് ജിഹാദിന്റെ ഒടുവിലത്തെ ഇരയാണ് കര്‍ണ്ണാടകയിലെ ഗഡഗ് സ്വദേശിനിയായ അപൂര്‍വ്വ പുരാണിക്. ഇപ്പോള്‍ അപൂര്‍വ്വ നഗരത്തിലെ ഒരു ലോക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇപ്പോള്‍ വേര്‍പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് മുഹമ്മദ് ഇജാസ് അപൂര്‍വ്വയെ 23 തവണയാണ് മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പിച്ചത്.

Janmabhumi Online by Janmabhumi Online
Apr 11, 2022, 07:35 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: ലവ് ജിഹാദിന്റെ ഒടുവിലത്തെ ഇരയാണ് കര്‍ണ്ണാടകയിലെ ഗഡഗ് സ്വദേശിനിയായ അപൂര്‍വ്വ പുരാണിക്. ഇപ്പോള്‍ അപൂര്‍വ്വ നഗരത്തിലെ ഒരു ലോക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇപ്പോള്‍ വേര്‍പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് മുഹമ്മദ് ഇജാസ് അപൂര്‍വ്വയെ 23 തവണയാണ് മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പിച്ചത്.

ചിരു ഭട്ട് എന്ന പത്രപ്രവര്‍ത്തകനാണ് അപൂര്‍വ്വ പുരാണികിന്റെ വീഡിയോ പുറത്തുവിട്ടത്. ഇനിയും ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ചിരു ഭട്ട് അപൂര്‍വ്വയുടെ ഈ ദുരനുഭവം പുറത്തുകൊണ്ടുവരുന്ന വീഡിയോ പുറത്തിറക്കിയത്.

ഒരു പെണ്‍കുട്ടിക്കും തന്റെ ദുരനുഭവം ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയാണ് ഇന്ന് അപൂര്‍വ്വ പുരാണിക്കിനുള്ളത്. ജീവിതത്തില്‍ വിവാഹം എന്ന പ്രധാന ഘട്ടത്തിലേക്ക് കടക്കും മുന്‍പ് തന്നിഷ്ടപ്രകാരം അച്ഛനമ്മമാരെ അവഗണിച്ച് എടുത്തുചാടിയത് വലിയ തെറ്റായിപ്പോയെന്ന് അപൂര്‍വ്വ പറയുന്നു.

‘സമൂഹത്തില്‍ നിന്ന് എന്ത് പ്രശ്‌നമുണ്ടായാലും അത് അച്ഛനമ്മമാരെ അറിയിക്കാന്‍ മടിക്കരുത്. ചിലപ്പോള്‍ അവര്‍ നിങ്ങളുടെ പഠിപ്പ് നിര്‍തതിയെന്ന് വരും. പക്ഷെ അതില്‍ ഭയന്നുകൂടാ. അതല്ലെങ്കില്‍ നിങ്ങള്‍ എന്‍റേതുപോലെ ദുരനുഭവം അനുഭവിക്കേണ്ടി വരും. നിങ്ങളുടെ മാതാപിതാക്കളെ ഒഴികെ ആരെയും വിശ്വസിക്കരുത്. ജീവിതം സുരക്ഷിതമാക്കുക എന്നതിന് മുന്‍ഗണന നല്‍കണം’- അപൂര്‍വ്വ പുരാണിക് പറയുന്നു. ഗഡകിലെ തെരുവില്‍ ഒരു മാസം മുന്‍പാണ് അപൂര്‍വ്വ ക്രൂരമായ ആക്രമണത്തിന് വിധേയയാകേണ്ടി വന്നത്.

ആരും മുസ്ലിം ചെറുപ്പക്കാരുടെ കെണിയില്‍ വീഴരുതെന്നും ഈ ക്രൂരമായ ആക്രമണത്തില്‍ നിന്നും ജീവിതത്തിലേക്ക് അത്ഭുതം കൊണ്ട് രക്ഷപ്പെട്ട 26കാരി അപൂര്‍വ്വ പുരാണിക് പറയുന്നു. ഹിന്ദുധര്‍മ്മത്തിനകത്ത് നിന്നും വിവാഹം കഴിക്കാനാണ് അപൂര്‍വ്വ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ഉപദേശം.

ഓട്ടോക്കാരനായ ഇജാസ് എംബിഎക്കാരിയായ അപൂര്‍വ്വയയെ കള്ളം പറഞ്ഞാണ് അടുത്തുകൂടിയത്. ഒരു സമ്പന്ന ബ്രാഹ്മണ കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നു അപൂര്‍വ്വ. താന്‍ പഠിക്കുകയാണെന്നും ഫ്രീ ടൈമില്‍ ഓട്ടോ ഓടിക്കുകയാണെന്നുമാണ് പറഞ്ഞത്. പിന്നീടയാള്‍ ഒരു ദിവസം ലൈംഗികമായി അപൂര്‍വ്വയെ ആക്രമിച്ചു. പിന്നീട് തന്നെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് അപൂര്‍വ്വയെ ഭീഷണിപ്പെടുത്തി. വഴങ്ങിയില്ലെങ്കില്‍ അപൂര്‍വ്വയെയും അമ്മയേയും നശിപ്പിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. 2018ലാണ് അപൂര്‍വ്വയുടെ കുടുംബത്തിന്റെ ഹിതത്തിന് എതിരായി വിവാഹം നടന്നത്. അപൂര്‍വ്വയുടെ പേര് അര്‍ഫ ബാനു എന്നാക്കി മാറ്റി.

‘വിവാഹത്തിന് സമ്മതിച്ചപ്പോള്‍ ഇസ്ലാമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചു മറ്റ് മാര്‍ഗ്ഗമില്ലാത്തതിനാല്‍ എല്ലാ രേഖകളും ഒപ്പിട്ടു. ഇത് ലവ് ജിഹാദാണ്. വിവാഹത്തിന് ശേഷവും അയാള്‍ എന്നെ ഗൗനിച്ചില്ല. എന്നെ അയാള്‍ മാനസികമായി മാറ്റിയെടുത്തു. ഞാന്‍ എന്റെ മാതാപിതാക്കളെ കേള്‍ക്കാതായി’- സ്വന്തം അനുഭവ കഥ അപൂര്‍വ്വ പറയുന്നു.

വിവാഹത്തിന് ശേഷം അപൂര്‍വ്വയോട് ഭക്ഷണം പാചകം ചെയ്യാനും ഇറച്ചി പാചകം ചെയ്യാനും നിര്‍ബന്ധിച്ചു. ഒരു പട്ടിയെപ്പോലെയാണ് അയാള്‍ തന്നെ പരിഗണിച്ചത്. അതിനിടയില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. കുട്ടിക്ക് നിര്‍ബന്ധപൂര്‍വ്വം അയാള്‍ ഇറച്ചി നല്‍കി. വിവാഹത്തിന് ശേഷമാണ് അറിഞ്ഞത് അയാള്‍ മറ്റൊരു സ്ത്രീയെ 14 വര്‍ഷമായി വിവാഹം ചെയ്തിരുന്നു എന്ന്. മൂന്ന് കുട്ടികളുടെ പിതാവാണ് ഇജാസ്’- അപൂര്‍വ്വ പറയുന്നു.

‘പീഢനം സഹിക്കവയ്യാതെ ഒരു നാള്‍ അപൂര്‍വ്വ മാതാപിതാക്കളുടെ അരികിലേക്ക് വന്നു. അതിന് ശേഷം ഇജാസ് നിരന്തരം ഉര്‍ദ്ദുവില്‍ മോശപ്പെട്ട സന്ദേശങ്ങള്‍ അയയ്‌ക്കാറുണ്ട്. ഇപ്പോള്‍ വിവാഹമോചനം കോടതിയുടെ പരിഗണനയിലാണ്.’- അപൂര്‍വ്വ പറയുന്നു. കോടതി നടപടിക്ക് ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് ഇജാസ് അപൂവ്വയെ ആക്രമിച്ചത്.

ലവ് ജിഹാദിന്റെ ക്രൂരമായ പര്യവസാനമാണ് കണ്ടത്. 23 തവണയാണ് ഇജാസ് അപൂര്‍വ്വയെ കുത്തിയത്. വിവാഹമോചനം ചോദിച്ചതിനായിരുന്നു ആക്രമണം. കര്‍ണ്ണാടകയിലെ ഗഡഗില്‍ തെരുവില്‍ വെച്ചായിരുന്നു ആക്രമണം.

Tags: Bengaluruഅപൂര്‍വ്വ പുരാണിക്ലൗ ജിഹാദ്ലോകാരോഗ്യ സംഘടനകര്‍ണ്ണാടകLoveJihad
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയിലുകളിലും ഭീകര സ്ലീപ്പർ സെല്ലുകൾ; കേരളത്തിലും പരിശോധന നടത്തണം: ബിജെപി നേതാവ് എൻ.ഹരി

India

ബംഗളുരുവിൽ നാലരക്കോടിയുടെ മയക്കുമരുന്നുമായി മൂന്ന് നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ

Kerala

ബംഗളൂരുവിൽ 150 കോടി രൂപയുടെ ചിട്ടി തട്ടിപ്പ്; ആലപ്പുഴ സ്വദേശികളായ ദമ്പതികൾ മുങ്ങി

Kerala

മാജിക് ഹോം’ പദ്ധതിയിലെ സ്‌നേഹഭവനം കൈമാറി: നിസാനും നിസിക്കും ഇനി സ്വന്തം വീടിന്റെ തണല്‍

നീരജ് ചോപ്ര ക്ലാസിക്കിന് മുന്നോടിയായി ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ലോകോത്തര ജാവലിന്‍ താരങ്ങളായ ജൂലിയസ് യെഗോ, തോമസ് റോളര്‍, നീരജ് ചോപ്ര, സച്ചിന്‍ യാദവ് എന്നിവര്‍
News

നീരജ് ചോപ്ര ക്ലാസിക്: ലോകോത്തര താരങ്ങള്‍ ബംഗളൂരുവില്‍

പുതിയ വാര്‍ത്തകള്‍

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; ലക്ഷ്യമിടുന്നത് വോട്ടുബാങ്ക് രാഷ്‌ട്രീയത്തിനപ്പുറം കേരളത്തിന്റെ വികസനം: അമിത് ഷാ

ഐഎന്‍എസ് വിക്രാന്തില്‍ നരേന്ദ്രമോദി

സുരക്ഷിത ഇന്ത്യ കുതിക്കുന്നു; വികസിത ഭാരതത്തിലേക്ക്

വികസിത കേരളത്തിന് സുരക്ഷിത കേരളം അനിവാര്യം

പുതിയ മന്ദിരം നിര്‍മ്മിച്ച സ്ഥലത്തെ പഴയ മാരാര്‍ജി ഭവന്‍

ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രം; മാറ്റം എന്ന പ്രക്രിയ മാത്രം മാറാത്തത്

ഉറുദുവിനെയും, പേർഷ്യനെയും സ്വീകരിക്കുന്നവർക്ക് എന്തുകൊണ്ട് ഹിന്ദി സ്വീകരിക്കാൻ പറ്റുന്നില്ല : പവൻ കല്യാൺ

ഇനി പ്രവര്‍ത്തനകേന്ദ്രം പുതിയ മാരാര്‍ജി ഭവന്‍

കേരളം മാറും മാറ്റും, 23000 വാർഡുകളിൽ മത്സരിക്കും: രാജീവ് ചന്ദ്രശേഖർ

വികസിത കേരളത്തിനായി പുതിയ തുടക്കം: രാജീവ് ചന്ദ്രശേഖര്‍

ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണ ജയന്തി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന നിര്‍വാഹക സമിതി ദക്ഷിണ കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

നേതാക്കളുടെ നിര, ഭവ്യമായ ചടങ്ങ്, പുതിയ ഊർജ്ജം; ആഘോഷമാക്കി പാർട്ടി പ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies