Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള ബജറ്റ് നാളെ: സംസ്ഥാനം കടക്കെണിയില്‍; കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളിലൊതുങ്ങി

സംസ്ഥാനത്ത് നിലവില്‍ വരവിനേക്കാള്‍ അധികം ചെലവാണ്. 2021 ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെ വരവും ചെലവും തമ്മില്‍ 30,282 കോടി രൂപയുടെ അന്തരമാണ് നിലനില്‍ക്കുന്നത്. 45,000 കോടിയില്‍ അധികം രൂപയുടെ വരുമാനം പ്രതീക്ഷിച്ചപ്പോള്‍ ലഭിച്ചതാകട്ടെ 26,000 കോടി രൂപയും. ചെലവ് 60,000 കോടിയിലധികവുമായി. ഇതൊന്നും മുന്‍കൂട്ടി കാണാതെയായിരുന്നു കൈയടി നേടിയെടുക്കാന്‍ വേണ്ടി 2021-22ലെ ബാലഗോപാലിന്റെ കന്നി ബജറ്റ്.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Mar 10, 2022, 10:18 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ കടക്കെണിയില്‍ മുങ്ങിക്കിടക്കുന്ന കേരളത്തെ കൈ പിടിച്ച് ഉയര്‍ത്താന്‍ എന്തൊക്കെ പദ്ധതികള്‍ ഉണ്ടാകുമെന്ന് ഉറ്റു നോക്കുകയാണ് ജനങ്ങള്‍. സംസ്ഥാനത്തെ ധനസ്ഥിതി മുമ്പെങ്ങുമില്ലാത്ത കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങുന്ന ഘട്ടത്തിലാണ് കെ.എന്‍. ബാലഗോപാലിന്റെ രണ്ടാമത്തെ ബജറ്റ് അവതരണം.

സംസ്ഥാനത്ത് നിലവില്‍ വരവിനേക്കാള്‍ അധികം ചെലവാണ്.  2021 ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെ വരവും ചെലവും തമ്മില്‍ 30,282 കോടി രൂപയുടെ അന്തരമാണ് നിലനില്‍ക്കുന്നത്. 45,000 കോടിയില്‍ അധികം രൂപയുടെ വരുമാനം പ്രതീക്ഷിച്ചപ്പോള്‍ ലഭിച്ചതാകട്ടെ 26,000 കോടി രൂപയും. ചെലവ് 60,000 കോടിയിലധികവുമായി. ഇതൊന്നും മുന്‍കൂട്ടി കാണാതെയായിരുന്നു  കൈയടി നേടിയെടുക്കാന്‍ വേണ്ടി 2021-22ലെ ബാലഗോപാലിന്റെ കന്നി ബജറ്റ്. കൊവിഡില്‍ നിന്നും കേരളത്തെ രക്ഷിക്കാനെന്ന വ്യാജേന വെറും തെരഞ്ഞെടുപ്പ് പ്രചാരണം മുന്‍നിര്‍ത്തി മുഖ്യമന്ത്രി പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജിന് ശേഷമാണ് ധനമന്ത്രിയുടെ ബജറ്റ് അവതരണം. പാക്കേജും ബജറ്റ് പ്രഖ്യാപനവുമൊക്കെ പുസ്തകത്തില്‍ മാത്രമായി. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ വികസനം മുതല്‍ ചെറുകിട വ്യാപാരങ്ങള്‍ വരെ ഇതില്‍പ്പെടുന്നു.

ഇരുചക്ര വാഹനം ഉപയോഗിച്ച് ചെറുകിട വ്യാപാരങ്ങള്‍ നടത്തുന്നതിന് വേണ്ടി 200 കോടി വായ്‌പയും പലിശ സബ്‌സിഡി നല്‍കുന്നതിനു വേണ്ടി 15 കോടിയും ബജറ്റില്‍ അനുവദിച്ചെങ്കിലും ആര്‍ക്കും ഗുണം കിട്ടിയില്ല. കെഎസ്ആര്‍ടിസിയില്‍ 3000 ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. സാംസ്‌കാരിക നായകന്മാരുടെ ജന്മഗൃഹങ്ങള്‍ കോര്‍ത്തിണക്കി മലബാര്‍ ലിറ്റററി സര്‍ക്യൂട്ടും അഷ്ടമുടിക്കായല്‍, തൃത്താല തുടങ്ങിയ സ്ഥലങ്ങളെ കൂട്ടിയോജിപ്പിച്ച് ബയോ ഡൈവോഴ്‌സിറ്റി ടൂറിസം സര്‍ക്യൂട്ടുമൊക്കെ പ്രഖ്യാപനത്തില്‍ ഒതുങ്ങി.

ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയുടെ അടിസ്ഥാന വികസനത്തിനായി 10 കോടി പ്രഖ്യാപിച്ചു. ഒരു കെട്ടിടം വാടകയ്‌ക്ക് എടുത്തതല്ലാതെ ഒന്നും നടന്നില്ല. ഓണ്‍ലൈന്‍ പഠനത്തിന് രണ്ട് ലക്ഷം ലാപ്‌ടോപ്പുകള്‍ കെഎസ്എഫ്ഇയുടെ ധനസഹായത്തോടെ വിതരണം ചെയ്യാനുള്ള പദ്ധതി തുടക്കത്തിലേ പാളി. തരിശ് ഭൂമി കൃഷിക്ക് പത്ത് കോടി അനുവദിച്ചെങ്കിലും പദ്ധതി തരിശായതല്ലാതെ ഒന്നും നടന്നില്ല. വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിനെ ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനവും പാഴായി. കോസ്റ്റല്‍ ഹൈവേക്കായി 6500 കോടി രൂപ കിഫ്ബിയില്‍ നിക്ഷേപിച്ചെന്ന് പറഞ്ഞെങ്കിലും നാലുവര്‍ഷമായി ഏറ്റെടുത്തതുപോലും പൂര്‍ത്തിയാക്കാനായില്ല. ജില്ലകളുടെ വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

Tags: കേരള സര്‍ക്കാര്‍budgetകേരളാ ബജറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

Kerala

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

Kerala

സ്വപ്നപദ്ധതികളുമായി വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; 5 വർഷത്തിനുള്ളിൽ മിഷൻ സമുദ്ര, പദ്ധതിക്ക് 400 കോടി

Kerala

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

Kerala

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.