Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശരത് പവാറിന് വിമര്‍ശിക്കാം; പൂനെ മെട്രോ മോദിക്ക് പ്രധാനം; ഇതൊരു മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി; കോച്ച്നിര്‍മ്മാണം മുതല്‍ എല്ലാം ഇന്ത്യയില്‍

പുനെ മോട്രോ മോദി ഉദ്ഘാടനം ചെയ്തപ്പോള്‍ ശരത് പവാര്‍ വിമര്‍ശിച്ചിരുന്നു. പാതി പൂര്‍ത്തിയായ പദ്ധതി ഉദ്ഘാടനം ചെയ്തു എന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ പ്രധാനമന്ത്രി മോദിയെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിക്ക് പ്രാധാന്യമേറെ. ആത്മനിര്‍ഭര്‍ പദ്ധതി പ്രകാരമുള്ള ഒരു സമ്പൂര്‍ണ്ണ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 07:10 pm IST
inIndia

പുനെ: പുനെ മോട്രോ മോദി ഉദ്ഘാടനം ചെയ്തപ്പോള്‍ ശരത് പവാര്‍ വിമര്‍ശിച്ചിരുന്നു. പാതി പൂര്‍ത്തിയായ പദ്ധതി ഉദ്ഘാടനം ചെയ്തു എന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ പ്രധാനമന്ത്രി മോദിയെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിക്ക് പ്രാധാന്യമേറെ. ആത്മനിര്‍ഭര്‍ പദ്ധതി പ്രകാരമുള്ള ഒരു സമ്പൂര്‍ണ്ണ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയാണിത്.  

സാധാരണ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ കോച്ചുകളേക്കാള്‍ 6.5 ശതമാനം ഭാരക്കുറവാണ് അലുമിനിയത്തില്‍ നിര്‍മ്മിച്ച പുനെ മെട്രോ കോച്ചുകളുടേത്. അലൈന്‍മെന്‍റിന് വേണ്ടി വീഴ്‌ത്തിയ  2,267 മരങ്ങള്‍ റൂട്ട് ബാള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതുതായി നട്ടതും പുതുമയായി. അതായത് പദ്ധതിക്ക് വേണ്ടി ഒരൊറ്റ മരവും മുറിച്ചുമാറ്റിയില്ല.  

പണി പൂര്‍ത്തിയാക്കിയ  12 കിലോമീറ്റര്‍ ട്രാക്കിന്റെ ഉദ്ഘാടനമാണ് മോദി നിര്‍വ്വഹിച്ചത്. ഈ 12 കിലോമീറ്റര്‍ ഗര്‍വാരെ മെട്രോ സ്‌റ്റേഷനില്‍ നിന്നും തുടങ്ങിയ യാത്ര ആനന്ദ്‌നഗര്‍ സ്‌റ്റേഷനില്‍ അവസാനിക്കുന്നു.

11,400 കോടി രൂപയുടേതാണ് ഈ പദ്ധതി. 2016 ഡിസംബര്‍ 24നാണ് മോദി പദ്ധതിയുടെ തറക്കല്ലിട്ടത്. ബാക്കി വരുന്ന 21 കിലോമീറ്റര്‍ ദൂരം 2023 മാര്‍ച്ചില്‍ പൂര്‍ത്തിയാകും. പൂനെയിലെ പൊതുഗതാഗതത്തില്‍ വലിയൊരു മാറ്റമാണ് ഈ മെട്രോ കൊണ്ടുവരുന്നത്. ടൂ വീലര്‍ യാത്രക്കാരുടെ എണ്ണം കൂടുതലുള്ള നഗരമാണ് പൂനെ മെട്രോ.  വഴി ദിവസേന ആറ് ലക്ഷം പേര്‍ യാത്രചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.  

കേന്ദ്രസര്‍ക്കാരും മഹാരാഷ്‌ട്ര സര്‍ക്കാരും ചേര്‍ന്നുള്ള സംയുക്തസംരംഭമായ മഹാരാഷ്‌ട്ര മെട്രോ റെയില്‍ കോര്‍പറേഷന്‍ ലി. (മഹാ മെട്രോ) ആണ് ഈ പദ്ധതിയുടെ നടത്തിപ്പ്. നിരവധി സവിശേഷതകളുള്ള സംരംഭമാണ് പൂനെ മെട്രോ. പൂനെ മെട്രോയുടെ സവിശേഷതകള്‍ നോക്കാം:

അന്താരാഷ്‌ട്രനിലവാരം: കോച്ച് നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ അന്താരാഷ്ട നിലവാരമാണ് കൈവരിച്ചത്. ഇന്ത്യയില്‍ തന്നെ ഇത് സാധ്യമായി എന്നത് സാങ്കേതികവിദ്യയുടെയും ഗുണനിലവാരത്തിന്റെയും കാര്യത്തില്‍ വലിയൊരു കുതിപ്പാണ്. 

ലൈറ്റ് മെട്രോ: സാധാരണ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ കോച്ചുകളേക്കാള്‍ 6.5 ശതമാനം ഭാരക്കുറവാണ് അലുമിനിയത്തില്‍ നിര്‍മ്മിച്ച പുനെ മെട്രോ കോച്ചുകള്‍. ഈ കോച്ചുകള്‍ക്ക് ദീര്‍ഘായുസ്സുണ്ട്. ഇതിന്റെ പരിപാലനത്തിനും ചെലവ് കുറവാണ്.

മെയ്ഡ് ഇന്‍ ഇന്ത്യ: കേന്ദ്രസര്‍ക്കാരിന്റെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് പുനെ മെട്രോ കോച്ചുകള്‍. ഈ കോച്ചിന്റെ 70 ശതമാനവും ഇന്ത്യയില്‍ നിന്നുള്ള ഭാഗങ്ങളാണ് ഉപയോഗിക്കുന്നത്.

പുനെ മെട്രോ പദ്ധതിക്ക് 102 അലുമിനിയം കോച്ചുകള്‍ കൊല്‍ക്കത്ത കേന്ദ്രമായുള്ള ടിറ്റഗറിന്റെ ഉപകമ്പനിയായ ടിറ്റഗര്‍ ഫൈര്‍മായ്‌ക്ക് നല്‍കിയിട്ടുണ്ട്. 11.19 മെഗാവാട്ട് സൗരോര്‍ജ്ജോല്‍പാദനത്തിനുള്ള സൗകര്യവും സ്റ്റേഷന്റെ മേല്‍ക്കൂരയില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഈ സൗരോര്‍ജ്ജം സ്‌റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ട്രെയിനുകള്‍ ഓടിക്കാനുള്ള ട്രാക്ഷന്‍ ഊര്‍ജ്ജത്തിനും ഉപയോഗിക്കും. ഇതുവഴി വര്‍ഷം 20 കോടി രൂപ വരെ ലാഭമുണ്ടാവും. 25,000 ടണ്ണോളം കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളലും കുറഞ്ഞുകിട്ടും.

എക് പുനെ കാര്‍ഡ്: മെട്രോയ്‌ക്ക് ഉപയോഗിക്കാന്‍ വേണ്ടി പ്രത്യേക മഹാ മെട്രോ കാര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. ഈ കാര്‍ഡ് ഉപയോഗിച്ച് മെട്രോ, ബസ്, ഫീഡറുകള്‍, പാര്‍ക്കിങ്, യൂട്ടിലിറ്റി എന്നിവയ്‌ക്കും മറ്റ് റീട്ടെയ്ല്‍ പേമെന്റിനും ഉപയോഗിക്കാം.

ഭൂഗര്‍ഭ സ്‌റ്റേഷന്‍: നഗരത്തിലെ ഏറ്റവും തിരക്കുള്ള സ്ഥലത്തുകൂടെ ഭൂഗര്‍ഭപാതയായാണ് പൂനെ മെട്രോ കടന്നുപോകുന്നത്.

മലിന ജലം സീറോ: മലിനജലം ഇല്ലാതാക്കാന്‍ ഡിആര്‍ഡിഒയുമായി ചേര്‍ന്ന് പ്രത്യേക കരാര്‍ ഉണ്ടാക്കി.

ഒരു മരവും മുറിയ്‌ക്കാത്ത നയം: പാതിയുടെ അലൈന്‍മെന്റില്‍ നില്‍ക്കുന്ന 2267 മരങ്ങള്‍ പുനെ മെട്രോയ്‌ക്ക് വേണ്ടി പറിച്ചുനട്ടു. ഓരോ പിഴുതുമാറ്റിയ മരത്തിനും മൂന്ന് മരങ്ങള്‍ വീതം നട്ടു. നഗരം പച്ചപ്പുള്ളതാക്കാന്‍ ഇങ്ങിനെ ഏകദേശം 17,986 മരങ്ങള്‍ നട്ടു.

Tags: ശരദ് പവാര്‍പുനെആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ആത്മനിര്‍ഭര്‍ ഭാരത്make in indiaപൂനെ മെട്രോ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

India

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

Kerala

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

India

ആത്മനിര്‍ഭര്‍ ഭാരത് കാമികാസെ ഡ്രോണുകള്‍ തദ്ദേശീയമായി വികസിപ്പിക്കും

Editorial

നരേന്ദ്ര ഭാരതം മുന്നോട്ടു തന്നെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.