Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സിഎന്‍ജി കിട്ടാനില്ല, ഓടാനാകാതെ ഓട്ടോകള്‍, ഇന്ധനത്തിനായി പമ്പുകളിൽ രാത്രിയും പകലും നീണ്ട ക്യൂ

പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് ബസ് അടക്കമുള്ള വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറിയിട്ടുണ്ട്. നൂറോളം ബസുകള്‍ ഡീസല്‍ എഞ്ചിന്‍ പെട്രോള്‍ എന്‍ജിനാക്കി സിഎന്‍ജിയിലേക്ക് മാറിയിട്ടുണ്ടെന്ന് ഉടമകള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 12:45 pm IST
in Thrissur

തൃശ്ശൂര്‍: സിഎന്‍ജി ക്ഷാമത്തെ തുടര്‍ന്ന് ഓട്ടോ തൊഴിലാളികള്‍ വലയുന്നു. പെട്രോള്‍-ഡീസല്‍ വില ക്രമാതീതമായി വര്‍ധിച്ചപ്പോഴാണ് ഓട്ടോക്കാര്‍ സിഎന്‍ജിയിലേക്ക് മാറിയത്. പെട്രോള്‍ വില ലിറ്ററിന് ഇപ്പോള്‍ നൂറിന് മീതെ. കിട്ടുന്ന മൈലേജാവട്ടെ കൂടിയാല്‍ 35 കി.മീ. മാത്രം. ഡീസലിന് നിലവില്‍  നൂറില്‍ താഴെയാണ് വില. മൈലേജ് 40 കി.മീ. ഗ്യാസാണെങ്കില്‍ കിലോയ്‌ക്ക് 73 രൂപ നല്‍കിയാല്‍ മതി. 45 കി.മീ. വരെ മൈലേജുണ്ട്. സുഖയാത്രയ്‌ക്ക് പിന്നെ എന്താ പ്രയാസമെന്നായിരുന്നു ഓട്ടോക്കാര്‍. ചുരുക്കത്തില്‍ ലാഭകരമായതിനാലാണ് നിരവധി പേര്‍ പെട്രോള്‍ ഉപേക്ഷിച്ച് ഗ്യാസിലേക്ക് മാറിയത്.  

പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് ബസ് അടക്കമുള്ള വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറിയിട്ടുണ്ട്. നൂറോളം ബസുകള്‍ ഡീസല്‍ എഞ്ചിന്‍ പെട്രോള്‍ എന്‍ജിനാക്കി സിഎന്‍ജിയിലേക്ക് മാറിയിട്ടുണ്ടെന്ന് ഉടമകള്‍ പറയുന്നു. സിഎന്‍ജി നിറയ്‌ക്കാന്‍ അതിരാവിലെ പമ്പിലെത്തിയാല്‍ മൂന്നും നാലും മണിക്കൂര്‍ ക്യൂ നില്‍ക്കണം. അതിനിടെ ക്യൂ നിന്ന പമ്പിലെ ഗ്യാസ് തീര്‍ന്നാല്‍ അടുത്തതിലേക്ക് ഓടണം. അപ്പോഴേക്കും നേരത്തെ പറഞ്ഞുവെച്ചതും അല്ലാത്തതുമായ ഓട്ടങ്ങളെല്ലാം നഷ്ടപ്പെടും. എല്ലാംകൊണ്ടും ഇപ്പോള്‍ ദുരിതകാലമാണെന്ന് സിഎന്‍ജിയില്‍ ഓടുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. 

ജില്ലയില്‍ സിഎന്‍ജി ഇന്ധന ക്ഷാമം രൂക്ഷമാണെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തൃശ്ശൂരിലെ പമ്പുകളില്‍ ആവശ്യത്തിന് സിഎന്‍ജി ഉണ്ടായിരുന്നില്ല. നിരവധി പേര്‍ വാഹനങ്ങളുമായെത്തിയെങ്കിലും ഇന്ധനം ലഭിക്കാത്തതിനാല്‍ മടങ്ങി പോയി. തൃശ്ശൂര്‍ നഗരത്തില്‍ ശക്തന്‍ സ്റ്റാന്റിനടുത്തുള്ള പമ്പില്‍ നിന്നാണ് സിഎന്‍ജി കിട്ടുന്നത്. ഇവിടെ രാത്രിയും പകലും നീണ്ട ക്യൂവാണ്. എറണാകുളത്ത് നിന്ന് ആവശ്യത്തിന് സിഎന്‍ജി എത്താത്തതാണ് ക്ഷാമം രൂക്ഷമാക്കിയതെന്ന് പറയുന്നു. എറണാകുളത്ത് നിന്ന് ഒരു ലോറിയില്‍ 450 കിലോ സിഎന്‍ജിയാണ് കൊണ്ടുവരിക. നാല് ബസിന് നിറക്കുമ്പോഴേക്കും ഇന്ധനം കഴിയുന്നതിനാല്‍ ഓട്ടോയുള്‍പ്പെടെയുള്ള മറ്റു വാഹനങ്ങള്‍ക്ക് ലഭിക്കുന്നില്ല. നിരവധി വാഹനങ്ങളാണ് മിക്ക ദിവസവും സിഎന്‍ജിയ്‌ക്കായി പമ്പില്‍ കാത്തുകിടക്കുന്നത്.  ബസുകളും കാറുകളും അടിച്ചുപോയാല്‍ പലപ്പോഴും ക്യൂ നിന്നാലും നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ്. 

കൊവിഡ് കുറഞ്ഞ് അത്യാവശ്യം ഓട്ടം കിട്ടി തുടങ്ങിയപ്പോഴാണ് ഈ ദുരവസ്ഥയെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. തൃശ്ശൂര്‍ നഗരത്തില്‍ നിരവധി ഓട്ടോകള്‍ സിഎന്‍ജിയിലോടുന്നുണ്ട്. ദിനംപ്രതി നിരവധി പുതിയ സിഎന്‍ജി ഓട്ടോകളാണ് നിരത്തിലിറങ്ങുന്നത്. കാറുകളും ബസുകളും വേറെയും. സിഎന്‍ജി ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ തങ്ങളുടെ കാര്യം കൂടുതല്‍ കഷ്ടത്തിലാകുമെന്ന് ഓട്ടോതൊഴിലാളികള്‍ പരാതിപ്പെടുന്നു. സിഎന്‍ജി ലഭിക്കാതായതോടെ പഴയ പെട്രോള്‍-ഡീസല്‍ ഓട്ടോയിലേക്കു തന്നെ തിരിച്ചുപോയാലോ എന്നാണ് ഓട്ടോക്കാരില്‍ ഭൂരിഭാഗവും ഇപ്പോള്‍ ആലോചിക്കുന്നത്. 

Tags: ThrissurAutorickshawസിഎന്‍ജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Kerala

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.