Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൃശൂരിലെ ഹണിട്രാപ്പിനൊരുങ്ങിയ നിസയും നൗഫിയയും വലയിലായി; കുടുങ്ങിയത് ഡോക്ടറില്‍ നിന്നും 3 ലക്ഷം തട്ടാന്‍ ശ്രമിച്ചപ്പോള്‍

നഗരത്തിലെ ഒരു സുപ്രസിദ്ധ ഡോക്ടറില്‍ നിന്നും ഹണിട്രാപ്പിലൂടെ പണം തട്ടാന്‍ ശ്രമിച്ച ബെംഗളൂരില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനി നിസയും മണ്ണൂത്തി സ്വദേശിനി നൗഫിയയും പൊലീസ് വലയിലായി. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടികളെ നാടകീയമായി പൊലീസ് വലയില്‍ കുരുക്കിയത്.

Janmabhumi Online by Janmabhumi Online
Mar 1, 2022, 10:33 pm IST
in Kerala
ഹണിട്രാപ് കേസില്‍ കുടുങ്ങിയ കായംകുളം സ്വദേശിനി നിസയും മണ്ണുത്തി സ്വദേശിനി നൗഫിയയും

ഹണിട്രാപ് കേസില്‍ കുടുങ്ങിയ കായംകുളം സ്വദേശിനി നിസയും മണ്ണുത്തി സ്വദേശിനി നൗഫിയയും

FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: നഗരത്തിലെ ഒരു സുപ്രസിദ്ധ ഡോക്ടറില്‍ നിന്നും ഹണിട്രാപ്പിലൂടെ പണം തട്ടാന്‍ ശ്രമിച്ച ബെംഗളൂരില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനി നിസയും മണ്ണൂത്തി സ്വദേശിനി നൗഫിയയും പൊലീസ് വലയിലായി. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടികളെ നാടകീയമായി പൊലീസ് വലയില്‍ കുരുക്കിയത്.

ഡോക്ടറുടെ വാട്‌സാപ്പിലേക്ക് മണ്ണൂത്തി സ്വദേശിനി നൗഫിയ തുടര്‍ച്ചയായി പ്രണയ സന്ദേശം അയച്ചിരുന്നു. ഇത് കണ്ട് ഡോക്ടര്‍ ആദ്യമൊന്നും മറുപടി അയച്ചില്ല. എന്നാല്‍ പിന്നീട് നൗഫിയ രീതി മാറ്റി ഭീഷണിയായി. തന്നെ പീഢിപ്പിച്ചു എന്ന് പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞിട്ടും ഡോക്ടര്‍ പ്രതികരിച്ചില്ല. പിന്നീട്  ഒരു പുരുഷന്‍ വിദേശത്ത് നിന്നും ഭീഷണിയോടെ വിളിച്ചു. ഇന്‍റര്‍നെറ്റ് കോളിലൂടെയായിരുന്നു വിളിച്ചത്. ഈ ഭീഷണി കൂടിയായപ്പോഴാണ് ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കിയത്.

പിന്നീട് ഡോക്ടര്‍ക്ക് വേണ്ടി പൊലീസാണ് ഈ വാട്‌സാപ്പ് ഉപയോഗിച്ചത്. ഹണിട്രാപ്പാണെന്ന് വൈകാതെ പൊലീസ് തിരിച്ചറിഞ്ഞു. പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ മൂന്ന് ലക്ഷം വേണമെന്ന് നൗഫിയ ആവശ്യപ്പെട്ടപ്പോള്‍ തുക നല്‍കാമെന്ന് പൊലീസ് വാട്‌സാപ്പില്‍ അറിയിച്ചു.

പിന്നീടാണ് ബെംഗളൂരുവില്‍ നിന്നും ഒരു യുവതി പണം കൈപ്പറ്റാന്‍ തൃശൂരില്‍ എത്തിയത്. തൃശൂരില്‍ ട്രെയിനില്‍ വന്നിറങ്ങിയ യുവതി വാട്‌സാപ്പില്‍ ഡോക്ടറെ വിളിച്ചു. ഡോക്ടര്‍ പണവുമായി നില്‍ക്കുന്ന സ്ഥലവും വാഹനവും പറഞ്ഞു കൊടുത്തു. ബെംഗളൂരുവില്‍ ഫിറ്റ്‌നസ് ട്രെയിനറായി ജോലി ചെയ്യുന്ന കായംകുളം സ്വദേശി നിസയായിരുന്നു പണം കൈപ്പറ്റാന്‍ വന്നത്. വാഹനത്തിനടുത്തെത്തിയ നിസയെ പൊലീസ് അറസ്റ്റ് ചെയ്തു.

അധികം വൈകാതെ നിസയുടെ ഫോണില്‍ നൗഫിയയുടെ കാള്‍ വന്നു. മൂന്നു ലക്ഷം തനിക്ക് നല്‍കണമെന്നും നഗരത്തില്‍ എവിടെയാണ് നില്‍ക്കുന്നതെന്നും ചോദിച്ചായിരുന്നു നൗഫിയയുടെ കാള്‍. നഗരത്തിലെ ഒരു സ്ഥലം പറഞ്ഞുറപ്പിച്ചു. പണം കിട്ടുമെന്ന പ്രതീക്ഷയോടെ കാത്തുനിന്ന നൗഫിയയെ പൊലീസ് പിടികൂടി.

ഇനി ഡോക്ടറെ ഭീഷണിപ്പെടുത്തിയ പുരുഷനെ കൂടി പിടികൂടാനുണ്ട്. ഇതിന് സിബി ഐ വഴി ഇന്‍റര്‍പോളിന്റെ സഹായം തേടുമെന്ന് പൊലീസ് പറഞ്ഞു. 

Tags: Kayamkulamമണ്ണുത്തിHoneytrapനിസനൗഫിയThrissurകേസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിലെ പൊടിമില്ലിൽ വൻ തീപിടുത്തം; യന്ത്രസാമഗ്രികൾ കത്തിനശിച്ചു

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിലും  ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി
Kerala

തൃശൂരില്‍ ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി

Kerala

ജന്മഭൂമി സുവർണ ജൂബിലിയാഘോഷം; ഏപ്രിൽ 25, 26, 27 തീയതികളിൽ തൃശൂർ ശക്തൻ നഗറിൽ ആയുർ വിജ്ഞാൻ ഫെസ്റ്റ്

Kerala

സുരേഷ് ഗോപി ദുബായ് കിരീടാവകാശിയെ സ്വീകരിച്ചത് കണ്ട് ഞെട്ടി ബിജെപി വിരുദ്ധരും അറബി സ്നേഹികളും മാധ്യമക്കഴുകന്മാരും

Varadyam

തലമുറകള്‍ക്ക് ഊര്‍ജം പകര്‍ന്ന ഉണ്ണ്യേട്ടന്‍

പുതിയ വാര്‍ത്തകള്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies