Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുടിന്റെ കാലാള്‍പടയായ ചെചെന്‍ സേനയും ഉക്രൈനില്‍ ഇറങ്ങി; സെനികകേന്ദ്രം പിടിച്ചെന്ന് റിപ്പോര്‍ട്ട് ; കീവില്‍ സൈനികനീക്കം ശക്തമാക്കി റഷ്യ

ഉക്രൈനെതിരായ യുദ്ധത്തിന്റെ മൂന്നാം ദിനമായ ശനിയാഴ്ച പുടിന് വേണ്ടി അപകടകാരികളായ ചെചെന്‍ സേനയും യുദ്ധരംഗത്തെത്തി. ഉക്രൈന്‍ സൈനിക കേന്ദ്രം പിടിച്ചെടുത്തതായി ചെച്‌നിയന്‍ പ്രസിഡന്‍റ് റംസാന്‍ കാഡിറോവ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2022, 10:05 pm IST
in World
പുടിന്‍റെ കാലാള്‍പടയായ ചെചെന്‍ സേനയും ഉക്രൈനില്‍

പുടിന്‍റെ കാലാള്‍പടയായ ചെചെന്‍ സേനയും ഉക്രൈനില്‍

കീവ്: ഉക്രൈനെതിരായ യുദ്ധത്തിന്റെ മൂന്നാം ദിനമായ ശനിയാഴ്ച പുടിന് വേണ്ടി അപകടകാരികളായ ചെചെന്‍ സേനയും യുദ്ധരംഗത്തെത്തി. ഉക്രൈന്‍ സൈനിക കേന്ദ്രം പിടിച്ചെടുത്തതായി ചെച്‌നിയന്‍ പ്രസിഡന്‍റ്   റംസാന്‍ കാഡിറോവ് പറഞ്ഞു.

പുടിന്റെ അനുയായിയായ റംസാന്‍ കാഡിറോവ് ഏവരും ഭയപ്പെടുന്ന ഏകാധിപതിയാണ്. പുടിന്റെ ശുത്രക്കളെയടക്കം ഒട്ടേറെപ്പേരെ വധിച്ച ചരിത്രവുമുണ്ട്. ചെചെന്‍ പോരാളികളെ ഉക്രൈനില്‍ വിന്യസിച്ചിരിക്കുന്നതിനര്‍ത്ഥം കീവ് പിടിക്കാനും ഇപ്പോഴത്തെ ഉക്രൈന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുമുള്ള  ശ്രമം പുടിന്‍ ശക്തമാക്കിയെന്നാണ്. പുടിന്റെ കാലാള്‍പ്പടയെന്നാണ് ചെചന്‍ സേന അറിയപ്പെടുന്നത്.

കുറഞ്ഞ ആള്‍നാശം വരുത്തി ഉക്രൈന്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും നീക്കുക എന്ന ലക്ഷ്യമാണ് റഷ്യയ്‌ക്കുള്ളത്. ‘തങ്ങളുടെ സേനയ്‌ക്ക് ആള്‍നാശം പോയിട്ട് ജലദോഷം പോലും ഉണ്ടായിട്ടില്ല’- ഉക്രൈന്‍ സേന റഷ്യന്‍ സൈന്യത്തിന് വന്‍ ആള്‍നാശമുണ്ടാക്കിയെന്ന റിപ്പോര്‍ട്ട് തള്ളി കാഡിറോവ് പറഞ്ഞു. 3500 റഷ്യന്‍ പട്ടാളക്കാരെ വധിച്ചതായി ഉക്രൈന്‍ അവകാശപ്പെട്ടിരുന്നു.  

നേരത്തെ സിറിയയിലും ജോര്‍ജ്ജിയയിലും റഷ്യയ്‌ക്ക് വേണ്ടി ചെചന്‍ സേന ഇറങ്ങിയിട്ടുണ്ട്. ഏകദേശം 12000 സൈനികരെ ഇവിടെ വിന്യസിച്ചതായി പറയുന്നു. സോവിയറ്റ് യൂണിയനില്‍ നിന്നും അടര്‍ന്നുപോയ ചെച്‌നിയയെ റഷ്യയോട് ചേര്‍ക്കാന്‍ രണ്ട് യുദ്ധങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല. ഇപ്പോള്‍ ചെച്‌നിയയ്‌ക്ക് കൂടുതല്‍ അധികാരങ്ങളും പണവും നല്‍കി റഷ്യയുടെ വിശ്വസ്തരാക്കി വെച്ചിരിക്കുകയാണ് പുടിന്‍.

കീവ് ഇപ്പോഴും കീഴടങ്ങിയിട്ടില്ലെന്ന് ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കി പറയുന്നു. എന്നാല്‍ കീവ് പിടിക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. അതിനിടെ അഭയാര്‍ത്ഥി പ്രവാഹം കൂടുകയാണ്. ഏകദേശം 1.2 ലക്ഷം അഭയാര്‍ത്ഥികള്‍ ഉക്രൈനില്‍ നിന്നും പലായനം ചെയ്തതായി പറയുന്നു.

Tags: Ukraineറഷ്യ- ഉക്രൈന്‍ യുദ്ധംസെലെന്‍സ്കിVladimir Putinകീവ്ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിചെചെന്‍ സേനറംസാന്‍ കാഡിറോവ്റഷ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹർ​ജി

പാളയം മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ കോണിയ്‌ക്കടുത്ത് നിര്‍മ്മിച്ച അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി തുടങ്ങി

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

‘ ഞാൻ മോദിയുടെ ആരാധകൻ , ഇന്ത്യയ്‌ക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാം ‘ ; മോദിയെ പ്രശംസിച്ച് ട്രംപ് ; ഞെട്ടി പാകിസ്ഥാൻ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് നേരെ പാഞ്ഞുവന്നത് 600 ഡ്രോണുകള്‍….ദല്‍ഹിയെ ഉള്‍പ്പെടെ ദഹിപ്പിക്കല്‍ ലക്ഷ്യം;അവയെ ഇന്ത്യ തകര്‍ത്തതെങ്ങിനെ?

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.