Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ആനസവാരി കേന്ദ്രങ്ങള്‍ വീണ്ടും സജീവം; കണ്ണടച്ച് ഇരുട്ടാക്കി അധികൃതര്‍

നാട്ടാനകളെ ടിക്കറ്റ് നല്‍കി സഫാരിക്കുപയോഗിക്കുമ്പോള്‍ പെര്‍ഫോമിങ് ആനിമല്‍സ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഇതില്ലാത്തിനാലാണ് ആനസവാരി നിരോധിച്ചുള്ള ഉത്തരവ് വരുന്നത്. അതേ സമയം ഉത്തരവിറങ്ങിയ ശേഷവും ഒളിഞ്ഞും തെളിഞ്ഞും ആനസവാരി ഇന്നും തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രമുഖ യൂട്യൂബറുടെ ബ്ലോഗിലും ഇത്തരത്തിലുള്ള വീഡിയോകളെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2022, 09:50 am IST
inIdukki

ഇടുക്കി: ജില്ലയിലെ അനധികൃത ആനസവാരി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം  നിരോധിച്ച് ഹൈക്കോടതി ഉത്തരവിറക്കി രണ്ടര വര്‍ഷം ആകുമ്പോഴും ഇത് നടപ്പിലാക്കുന്ന കാര്യത്തില്‍ വിമുഖത തുടര്‍ന്ന് വനംവകുപ്പ്.  

2019ലാണ് അന്നത്തെ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഇത് സംബന്ധിച്ച ആദ്യ ഉത്തരവിറക്കിയത്. പിന്നാലെ ഇത് ഹൈക്കോടതി കയറിയെങ്കിലും ഉത്തരവ് ശരിവയ്‌ക്കുകയായിരുന്നു. ഇത് കര്‍ശനമായി നടപ്പിലാക്കാനുള്ള നിര്‍ദേശവും നല്‍കി. എന്നാല്‍ അന്ന് 9 ആനസവാരി കേന്ദ്രങ്ങളുണ്ടായിരുന്നത് ഇന്ന് കൂടി പത്തായി മാറി. വണ്ടിപ്പെരിയാര്‍, കുമളി, മൂന്നാര്‍ അടക്കമുള്ള മേഖലയിലാണ് പ്രധാനമായും ആനസവാരി നടക്കുന്നത്. ആളൊന്നിന് 500 രൂപയാണ് സവാരിക്കായി വാങ്ങുന്നത്.  

നാട്ടാനകളെ ടിക്കറ്റ് നല്‍കി സഫാരിക്കുപയോഗിക്കുമ്പോള്‍ പെര്‍ഫോമിങ് ആനിമല്‍സ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഇതില്ലാത്തിനാലാണ് ആനസവാരി നിരോധിച്ചുള്ള ഉത്തരവ് വരുന്നത്. അതേ സമയം ഉത്തരവിറങ്ങിയ ശേഷവും ഒളിഞ്ഞും തെളിഞ്ഞും ആനസവാരി ഇന്നും തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രമുഖ യൂട്യൂബറുടെ ബ്ലോഗിലും ഇത്തരത്തിലുള്ള വീഡിയോകളെത്തി. വണ്ടിപ്പെരിയാറിന് സമീപത്തെ ആനസവാരി കേന്ദ്രത്തിലെത്തിയ ഇദ്ദേഹവും സുഹൃത്തും ലക്ഷ്മി എന്ന ആനയുടെ മുകളില്‍ കയറി സവാരി നടത്തുന്നതാണ് ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കേണ്ടത്  സോഷ്യല്‍ ഫോറസ്റ്ററിയുടെ എസിഎഫ് ആണ്. എന്നാല്‍ നിലവില്‍ ഈ കസേരയില്‍ ആളില്ലാത്തതിനാല്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഇതിന്റെ ചുമതല. പൂര്‍ണ്ണ അധിക ചുമതലയാണ് ഇക്കാര്യത്തില്‍ നല്‍കിയിരിക്കുന്നത്.

അതേ സമയം നാട്ടാന മോനിറ്ററിങ് കമ്മിറ്റി യോഗം ചേരാനും ഇദ്ദേഹം തയ്യാറാവുന്നില്ലെന്ന പരാതി ശക്തമാണ്. ഒക്ടോബറിന് ശേഷം മെയ് വരെ എല്ലാമാസവും ചേരണമെന്നാണ് ചട്ടം. അവസാനമായി ഡിസംബര്‍ 8ന് ആണ് ചേര്‍ന്നത്. പിന്നീട് രണ്ടരമാസം പിന്നിടുമ്പോഴും ഇക്കാര്യത്തില്‍ തീരുമാനമില്ല. കഴിഞ്ഞ എസിഎഫിന്റെ കാലത്ത് കൂടിയ യോഗത്തില്‍ 25 ദിവസത്തിനുള്ളില്‍ ഇടുക്കിയില്‍ രജിസ്‌ട്രേഷനില്ലാത്ത ആനകളെ ഇവിടെ നിന്ന് മാറ്റുമെന്ന് പറഞ്ഞിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.  

രണ്ട് വര്‍ഷം മുമ്പാണ് ഇത് സംബന്ധിച്ച വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് വരുന്നത്. ഇത് പ്രകാരം ഒരാനയെ ജില്ല വിട്ട് മറ്റൊരിടത്ത് എത്തിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ മടക്കികൊണ്ട് പോകണമെന്നാണ് നിര്‍ദേശം. എട്ട് ആനകളെ മാത്രമാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ആനസവാരിക്ക് മാത്രം ഇതിന്റെ രണ്ട് മുതല്‍ നാല് വരെ ഇരട്ടി ആനകളെ ഉപയോഗിക്കുന്നുണ്ട്. വിഷയത്തില്‍ നടപടി എടുക്കേണ്ട സോഷ്യല്‍ ഫോറസ്റ്ററി എസിഎഫ്, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ജില്ലയില്‍ ആനസവാരി കേന്ദ്രങ്ങളില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായതോടെയാണ് വിഷയം ചര്‍ച്ചയാകുന്നത്. 2020ല്‍ കൊവിഡ് എത്തിയതോടെ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചിരുന്നു. പിന്നീട് ടൂറിസം മേഖല ഉണര്‍ന്നതോടെ ആനസവാരി വീണ്ടും സജീവമാകുകയാണ്.

Tags: idukkiaaസഫാരി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

പുതിയ വാര്‍ത്തകള്‍

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.