Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബുര്‍ഖ മുസ്ലിം സ്ത്രീകളെ തടവിലിടുന്ന ഒന്നാണ്, പൊതുജീവിതത്തിലെ ശാപവും: ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി അംബേദ്കര്‍ ബുര്‍ഖയെപ്പറ്റി പറഞ്ഞതെന്തൊക്കെ?

കൈക്കോട്ടിനെ കൈക്കോട്ടെന്ന് വിളിക്കുന്ന സ്വഭാവക്കാരനാണ് പണ്ടേ അംബേദ്കര്‍ എന്ന ഇന്ത്യയുടെ ഭരണഘടനാശില്‍പി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഉല്‍പതിഷ്ണുത്വം നിറഞ്ഞ മനസ്സില്‍ മുളപൊട്ടിയ ബുര്‍ഖയെക്കുറിച്ചുള്ള ചിന്തകള്‍ അദ്ദേഹം 1945ല്‍ എഴുതിയ പാകിസ്ഥാന്‍ ഓര്‍ ദ പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. അതിലെ ചില ചിതറിയ ചിന്തകള്‍:

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2022, 06:42 pm IST
in India

ന്യൂദല്‍ഹി:കൈക്കോട്ടിനെ കൈക്കോട്ടെന്ന് വിളിക്കുന്ന സ്വഭാവക്കാരനാണ് പണ്ടേ അംബേദ്കര്‍ എന്ന ഇന്ത്യയുടെ ഭരണഘടനാശില്‍പി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഉല്‍പതിഷ്ണുത്വം നിറഞ്ഞ മനസ്സില്‍ മുളപൊട്ടിയ ബുര്‍ഖയെക്കുറിച്ചുള്ള ചിന്തകള്‍ അദ്ദേഹം 1945ല്‍ എഴുതിയ പാകിസ്ഥാന്‍ ഓര്‍ ദ പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. അതിലെ ചില ചിതറിയ ചിന്തകള്‍:

മുസ്ലിം സ്ത്രീകളെ തടവിലിടുന്ന ഒന്നാണ് ബുര്‍ഖയെന്ന് അംബേദ്കര്‍ പറയുന്നു. ഹിന്ദുക്കളിലുള്ളതുപോലെ മുസ്ലിങ്ങളിലും എല്ലാ സാമൂഹ്യ തിന്മകള്‍ ഉണ്ടെന്നും എന്നാല്‍ മുസ്ലിങ്ങളില്‍ ഇതില്‍ കൂടുതലായി ചിലതുണ്ടെന്നും അംബേദ്കര്‍ എഴുതിയിട്ടുണ്ട്. അതില്‍ ഒന്നാണ് ബുര്‍ഖ. പര്‍ദ്ദ സംവിധാനം മുസ്ലിം സ്ത്രീകളെ സമൂഹത്തില്‍ വേര്‍തിരിക്കുന്നു. ഒറ്റപ്പെടുത്തുന്നു. – അംബേദ്കര്‍ കുറിയ്‌ക്കുന്നു.  

സ്ത്രീകള്‍ പുറത്തോ, വരാന്തയിലോ തോട്ടത്തിലോ സന്ദര്‍ശിക്കില്ല. എപ്പോഴും വീടിന്റെ പിന്നാമ്പുറത്താണ് അവരുടെ സ്ഥാനം. അവരുടെ സാന്നിധ്യത്തില്‍ ഒരു പുരുഷ ജോലിക്കാരന്‍ പോലും അവിടെ പണിയെടുക്കില്ല. തന്റെ മക്കളെയും ഭര്‍ത്താവിനെയും സഹോദരനെയും അച്ഛനെയും അമ്മാവന്മാരെയും അടുത്ത ബന്ധുക്കളേയും മാത്രമേ പര്‍ദ്ദ ധരിച്ച സ്ത്രീയെ കാണാന്‍ അനുവദിക്കു. പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ സ്ത്രീക്ക് അവകാശമില്ല. പുറത്ത് പോകുമ്പോള്‍ ബുര്‍ഖ ധരിയ്‌ക്കണം. തെരുവിലൂടെ നീങ്ങളും ബുര്‍ഖ ധരിച്ച സ്ത്രീകള്‍ ഭീതിപ്പെടുത്തുന്ന കാഴ്ചയാണ് ഇന്ത്യയില്‍.- അംബേദ്കര്‍ എഴുതുന്നു.  

ബുര്‍ഖ സ്ത്രീകളുടെ ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യത്തിന് വരെ കാരണമാവുന്നു. അവര്‍ പലപ്പോഴും രക്തക്കുറവിനും ക്ഷയരോഗത്തിനും പാത്രമാവുന്നു. എല്ലാ എല്ലുകളും വേദനിക്കും. ഹൃദയമിടിപ്പ് അവരില്‍  ഉയര്‍ന്ന് കേള്‍ക്കാം. പലപ്പോഴും ബുര്‍ഖാധാരണം മൂലം അവരുടെ നട്ടെല്ല് വളയുന്നു. എല്ലുകള്‍ തൂങ്ങുന്നു. കൈകാലുകള്‍ വളയുന്നു. വസ്തിപ്രദേശത്തുള്ള അസ്വാരസ്യങ്ങള്‍ പ്രസവസമയത്ത് ചിലപ്പോള്‍ മരണത്തിന് വരെ കാരണമാവുന്നു.- അംബേദ്കര്‍ മറ്റൊരിടത്ത് കുറിയ്‌ക്കുന്നു.  

മറ്റു സമുദായങ്ങളിലെ പെണ്‍കുട്ടികളില്‍ നിന്നും അവര്‍ പിറകിലാവുന്നു. പുറത്തെ കളികളിലും മറ്റ് വ്യാപാരങ്ങളിലും അവര്‍ക്ക് ഏര്‍പ്പെടാന്‍ കഴിയില്ല. വീടിന്റെ നാലു ചുമരുകള്‍ക്ക് പുറത്ത് അവരെ മറ്റൊന്നിലും താല്‍പര്യമില്ലാത്തവരാക്കി പര്‍ദ്ദ മാറ്റുന്നു. അവര്‍ അടിമമനോഭാവവും അപകര്‍ഷതോബോധവും കൊണ്ട് തകരുന്നു. പര്‍ദ്ദ ധരിക്കുന്ന സ്ത്രീകള്‍ ജീവിതത്തില്‍ ഭീരുവായിത്തീരുന്നു. ജീവിതത്തില്‍ സമരം ചെയ്യാന്‍ പലപ്പോഴും കഴിവില്ലാത്തവരാകുന്നു.- അംബേദ്കര്‍ എഴുതുന്നു. –  

പര്‍ദ്ദ പലപ്പോഴും സ്ത്രീയെ മറ്റ് പുരുഷന്മാരില്‍ നിന്നും വേര്‍തിരിച്ചുനിര്‍ത്താനും കൂടി ഉദ്ദേശിച്ചുള്ളതാണ്. ലൈംഗികതയോടുള്ള ആഴത്തില്‍ വേരൂന്നിയ സംശയവും പര്‍ദ്ദയുടെ ജനനത്തിന് പിന്നിലുണ്ട്. ഇത് മുസ്ലിം പുരുഷന്മാരിലെ സന്‍മാര്‍ഗ്ഗികതയെ ബാധിക്കുന്നു. ബുര്‍ഖ പലപ്പോഴും സമൂഹത്തില്‍ ഹിന്ദുവിനെയും മുസ്ലിങ്ങളെയും ശക്തമായി വേര്‍തിരിച്ചുനിര്‍ത്തുന്നു. ഇത് ഇന്ത്യയുടെ പൊതുജീവിതത്തിലെ ശാപമാണ്. ഇതിനെ ഇല്ലാതാക്കാന്‍ മുസ്ലിങ്ങളില്‍ നിന്നും ഒരു ശ്രമവും ഉണ്ടായതായി തെളിവില്ല.- അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നു.  

(അംബേദ്കര്‍ 1945ല്‍ എഴുതിയ പാകിസ്ഥാന്‍ ഓര്‍ ദ പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ നിന്നുള്ളത്.)

Tags: അംബേദ്കര്‍പര്‍ദ്ദമുസ്ലിങ്ങള്‍ബുര്‍ഖഭരണഘടനഡോ. അംബേദ്കര്‍മുസ്ലീം ജനസംഖ്യഇന്ത്യന്‍ ഭരണഘടനAmbedkarമുസ്ലിം വനിതകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗസല്‍ ഗായകന്‍ ഉമ്പായിക്കൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര
Varadyam

നാടകം തന്നെ ജീവിതം -3: ഗാന്ധി അംബേദ്കര്‍ ജിന്ന

India

രാഹുലിന്‌റേത് മുതലക്കണ്ണീര്‍, അംബേദ്കറെ അവഗണിച്ച കോണ്‍ഗ്രസാണോ കന്‍ഷിറാമിനെ ആദരിക്കുകയെന്ന് മായാവതി

Kerala

മനോരമയുടെ ഹോർത്തൂസ് പരിപാടിയിൽ “അംബേദ്കറെക്കുറിച്ച് സംസാരിച്ച ശ്രീജിത്ത് പണിക്കരെ തടഞ്ഞ് പാനലിസ്റ്റുകളും മോഡറേറ്ററും

Kerala

രാജ്ഭവനില്‍ അംബേദ്ക്കര്‍ ഇല്ല, കുറവ് പരിഹരിച്ച് ആര്‍ലേക്കര്‍, പൂര്‍ണകായ ചിത്രം ചീഫ് ജസ്റ്റിസ് അനാച്ഛാദനം ചെയ്യും

India

അംബേഡ്കറിന്റെ സന്ദേശം ഇന്നും പ്രസക്തം: സുനില്‍ ആംബേക്കർ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.