Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കേരളം പോലെ?

എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ ന്യൂനപക്ഷ മറപിടിച്ചുള്ള അച്ചുതണ്ടായി ഈ ഭീകരവാദ രാഷ്‌ട്രീയം വളര്‍ന്നു കഴിഞ്ഞു. മതേതരത്വം വര്‍ഗീയ തീവ്രവാദത്തിന് മറയായി ഉപയോഗിക്കുകയാണ് ഇവരെല്ലാം. ജനാധിപത്യത്തെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ആയുധമാക്കുന്നു, ഇതാണ് യോഗി ആദിത്യ നാഥ് തുറന്നടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 05:10 am IST
in Main Article

ഡോ. ആര്‍. ഗോപിനാഥന്‍

പ്രമുഖ ചരിത്രകാരനാണ് ലേഖകന്‍)

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, വോട്ട് ചെയ്യുമ്പോള്‍ ജനത്തിന് തെറ്റുപറ്റിയാല്‍ യുപി, കേരളവും പശ്ചിമബംഗാളും കശ്മീരും പോലെ ഇസ്ലാമിക ഭീകരതയുടെ കേന്ദ്രങ്ങളായി മാറുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെതിരേ കേരളത്തില്‍ ഭരണ- പ്രതിപക്ഷ ഐക്യം വീണ്ടും തിരശ്ശീല നീക്കി പുറത്തുവന്നത് യാദൃച്ഛികമല്ല. പൊതുവേ ഓരോ രാജ്യവും സംസ്ഥാനവും യാഥാര്‍ത്ഥ്യം എത്ര ദയനീയമാണെങ്കിലും സ്വയം കേമത്തത്തിന്റ മേനി നടിക്കാറുണ്ട്. അതൊരു ആചാരമായി കരുതി ജനങ്ങള്‍ തള്ളിക്കളയും. കേരളം കഴിഞ്ഞ ആറ് വര്‍ഷമായി സഹസ്ര കോടികള്‍ ചെലവിട്ട് പൊള്ളയായ മേനി നടിക്കല്‍ നടത്തുകയും അതിനുവേണ്ടി മാധ്യമങ്ങളെ വാടകയ്‌ക്കെടുക്കുകയും ചെയ്യുന്നു. പണം മാത്രം ലക്ഷ്യമിടുന്ന മാധ്യമങ്ങള്‍ക്ക് വസ്തുനിഷ്ഠമായ വാര്‍ത്തകളെക്കാള്‍ താല്‍പ്പര്യം സര്‍ക്കാരിന്റെ ദുഷ്ടലാക്ക് മുതലാക്കി പൊതുഖജനാവ് കൊള്ളയടിക്കുന്നതിനാണ്.

കേരളത്തിന്റെ യഥാര്‍ത്ഥ സാഹചര്യമെന്താണ്? വിഷഫണം വിരിച്ചാടുന്ന ഇസ്ലാമിക ഭീകരതയ്‌ക്ക് പിന്നില്‍ വമ്പിച്ച സാമ്പത്തിക ശക്തികളുള്ളതിനാല്‍ മാധ്യമങ്ങള്‍ അവരുടെ തടവുകാരാണ്. സത്യത്തോടല്ല, സമ്പത്തിനോടാണ് അവരുടെ കൂറ്. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ  ന്യൂനപക്ഷ മറപിടിച്ചുള്ള അച്ചുതണ്ടായി ഈ ഭീകരവാദ രാഷ്‌ട്രീയം വളര്‍ന്നു കഴിഞ്ഞു. മതേതരത്വം വര്‍ഗീയ തീവ്രവാദത്തിന് മറയായി ഉപയോഗിക്കുകയാണ് ഇവരെല്ലാം. ജനാധിപത്യത്തെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ആയുധമാക്കുന്നു, ഇതാണ് യോഗി ആദിത്യ നാഥ് തുറന്നടിച്ചത്. കേരളത്തിലെ ഇരുമുന്നണികളുടെയും നിലനില്‍പ്പിന്റെ അടിത്തറയിലേക്കാണ്  അദ്ദേഹം വിരല്‍ ചൂണ്ടിയത്.

ചരിത്രപരമായും സാമൂഹികമായും കേരളം മുന്നിലായിരുന്നത് 1957 വരെയായിരുന്നുവെന്ന് തിരുവിതാംകൂറിന്റെ ചരിത്രം തെളിയിക്കും. കൊച്ചിയുടെ വികാസത്തിന്റെ അടിത്തറ മുഖ്യമായും രാജഭരണത്തിന്റെ സംഭാവനയാണ്. മലബാറില്‍ കോഴിക്കോടിന്റെ വളര്‍ച്ച സാമൂതിരിയും ബ്രിട്ടീഷുകാരും പങ്കിട്ടെടുക്കുന്നു. എങ്കിലും ആരോഗ്യം, വിദ്യാഭ്യാസം എന്നിവയില്‍ ഉണ്ടായിട്ടുള്ള പുരോഗതിയില്‍ സ്വാതന്ത്ര്യാനന്തര കേരളത്തിന് പങ്കുണ്ടെന്ന് പറയുമ്പോള്‍ അത് മാതൃകാപരമായ നേട്ടങ്ങളെന്ന് പറയാനാകില്ല. തിരുവിതാംകൂറിന്റേതാണ് മാതൃക. അടിസ്ഥാന വികസന മേഖലകളെല്ലാം തകര്‍ന്നത് സ്വാതന്ത്ര്യാനന്തരമുണ്ടായ, ദീര്‍ഘവീക്ഷണമില്ലാതെയുള്ള പ്രവര്‍ത്തികളുടെ ഫലമായാണ്.

ഇപ്പോള്‍ കേരളാ മുഖ്യമന്ത്രിക്ക് എന്ത് അസുഖം വന്നാലും അമേരിക്കയിലേക്കോടുന്ന സ്ഥിതിയാണ്. വിദ്യാഭ്യാസ രംഗം അപ്പാടെ തകര്‍ന്നു. വൈസ് ചാന്‍സലര്‍മാര്‍ക്ക് പോലും തെറ്റുകൂടാതെ രണ്ടുവരിയുള്ള കത്തെഴുതാന്‍ കഴിയുന്നില്ല.  കേരളത്തിലെ കഴിവുള്ള വിദ്യാര്‍ത്ഥികളെല്ലാം ഉന്നത വിദ്യാഭ്യാസത്തിന് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കേരളത്തിലടക്കം ഒരു വിലയുമില്ലാതായി. ആരോഗ്യ വകുപ്പിന്റെ ചുമതലയും മേല്‍നോട്ടവും പൊലീസിന്റെ കീഴിലാണിപ്പോള്‍. തെരുവു ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. അഴിമതിയും സ്വജനപക്ഷപാതവും പാര്‍ട്ടി ഗുണ്ടകളുടെ ഭരണവും മൂലം ജനജീവിതം ദുരിതം നിറഞ്ഞതും അരക്ഷിതവുമായി. സ്വന്തം വകുപ്പ് ആരാണ് ഭരിക്കുന്നതെന്ന് അന്വേഷിക്കാന്‍ പോ

ലും ധൈര്യമില്ലാത്തവര്‍, ഉത്തര്‍പ്രദേശിന്റെയത്ര വലുപ്പമോ  ജനസംഖ്യയൊ ഇല്ലാത്ത കേരളത്തില്‍ വായ്‌ത്താരിയും പ്രഖ്യാപനങ്ങളും കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കുന്നു. ഒരിക്കലും നടപ്പാക്കാനാകാത്ത പദ്ധതികള്‍ പ്രഖ്യാപിച്ച് അഴിമതിക്ക് ഗവേഷണം തുടരുന്ന, അഴിമതിക്കെതിരായി മുന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ പോലും അസൗകര്യമായിക്കണ്ട് അവയുടെ പല്ലുപറിക്കുന്ന കേരളം പോലെ യുപി ആകരുതെന്ന് ആഗ്രഹിക്കാനും പറയാനും അവിടുത്തെ ജനങ്ങള്‍ക്ക് അവകാശമില്ലേ? കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കുന്നതില്‍ പങ്കാളികളായ എല്‍ഡിഎഫ്- യുഡിഎഫ് അച്ചുതണ്ട് അതില്‍ വെകിളി പിടിക്കുന്നതെന്തിന്?

Tags: keralaup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണം നൽകിയാൽ ഏത് ബിരുദസർട്ടിഫിക്കറ്റും റെഡി : സിയാവുൾ ഹസൻ നടത്തിയത് കോടികളുടെ ബിസിനസ് ; ശൃംഖല കാനഡ വരെ : അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക്

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

India

കോടികളുടെ സ്വത്ത് തട്ടാൻ 27 കാരനെ ഇസ്ലാമാക്കി  ; രഹസ്യമായി നിക്കാഹ് ചെയ്തു : വധു ചാന്ദ്നി ഖുറേഷിയെയും , പിതാവിനെയും അറസ്റ്റ് ചെയ്ത് യുപി പൊലീസ്

India

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും കുതിക്കുന്നു

ഇന്ധനരംഗത്ത് ചരിത്ര വിപ്ലവവുമായി കേന്ദ്രസർക്കാർ : രാജ്യത്ത് ഇനി 100% എഥനോൾ യുഗം; അനുമതി നൽകി

അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളും ഉന്നത സ്ഥാനപ്രാപ്തിയും! സമ്പൂർണ്ണ രാശിഫലം (15 ജൂൺ 2026) – AI ജ്യോതിഷം

ഗൂഗിൾ മാപ്പ് ചതിച്ചു! കോന്നിയിൽ വനത്തിൽ കുടുങ്ങിയ കാർ കൊക്കയിലേക്ക് ചരിഞ്ഞു, പാസ്റ്റർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

അതിഥി തൊഴിലാളിക്കൊപ്പം ബംഗാൾ കാണാൻ പോയ മലയാളിയെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു, മൈനർ ആയ 2 പേർ ഉൾപ്പെടെ 7 പേർ അ‌റസ്റ്റിൽ

ഇറാൻ യുദ്ധം: ഹോർമുസ് തുറക്കും, നാവിക ഉപരോധം പിൻവലിക്കും, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ തിരികെ നൽകുമെന്ന് യുഎസ് ധാരണ

US-ഇറാൻ യുദ്ധത്തിന് വിരാമം: വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് ട്രംപ്, ജൂൺ 19ന് ഒപ്പുവയ്‌ക്കും

അതിര്‍ത്തി കടക്കുന്ന ഭീഷണി: ലക്ഷ്യം ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.