Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളിലെ മൂര്‍ഷിദാബാദില്‍ ബുര്‍ഖ ധരിയ്‌ക്കേണ്ടെന്ന് പറഞ്ഞ പ്രിന്‍സിപ്പലിനെ അടിച്ചുകൊല്ലാന്‍ ശ്രമിച്ച് ആള്‍ക്കൂട്ടം; 18 പേര്‍ പിടിയില്‍

ബംഗാളിലെ മൂര്‍ഷിദാബാദിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളോട് ബുര്‍ഖയ്‌ക്ക് പകരം യൂണിഫോം ധരിയ്‌ക്കാന്‍ ആവശ്യപ്പെട്ട പ്രിന്‍സിപ്പലിനെ അക്രമാസക്തരായ ജനക്കൂട്ടം അടിച്ചകൊലപ്പെടുത്താന്‍ ശ്രമിച്ചു. വിദ്യാഭ്യാസവകുപ്പിന്റെ നിയമാവലിയില്‍ പറയും പ്രകാരം ബുര്‍ഖയ്‌ക്ക് പകരം സ്‌കൂള്‍ യൂണിഫോം ധരിയ്‌ക്കാന്‍ കുട്ടികളെ നിര്‍ബന്ധിച്ചതാണ് അക്രമത്തിന് കാരണമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 06:45 pm IST
inIndia

കൊല്‍ക്കൊത്ത: ബംഗാളിലെ മൂര്‍ഷിദാബാദിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളോട് ബുര്‍ഖയ്‌ക്ക് പകരം യൂണിഫോം ധരിയ്‌ക്കാന്‍ ആവശ്യപ്പെട്ട  പ്രിന്‍സിപ്പലിനെ അക്രമാസക്തരായ ജനക്കൂട്ടം അടിച്ചകൊലപ്പെടുത്താന്‍ ശ്രമിച്ചു. വിദ്യാഭ്യാസവകുപ്പിന്റെ നിയമാവലിയില്‍ പറയും പ്രകാരം ബുര്‍ഖയ്‌ക്ക് പകരം സ്‌കൂള്‍ യൂണിഫോം ധരിയ്‌ക്കാന്‍ കുട്ടികളെ നിര്‍ബന്ധിച്ചതാണ് അക്രമത്തിന് കാരണമായത്.  

ഉച്ചയ്‌ക്ക് ശേഷമാണ് അക്രമാസക്തരായ ജനക്കൂട്ടം സ്കൂള്‍ കാമ്പസിലെത്തി കല്ലെറിയാന്‍ തുടങ്ങിയത്. പ്രിന്‍സിപ്പലിനെ അടിച്ചുകൊല്ലാനും ശ്രമം നടന്നു. എന്നാല്‍ രക്ഷപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിത്ര അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു.

വൈകാതെ മുതിര്‍ന്ന ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും ജില്ലാഭരണകൂട ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. ’18 പേരെ ഞങ്ങള്‍ അറസ്റ്റ് ചെയ്തു. കുറച്ചുപേരെ കൂടി അറസ്റ്റ് ചെയ്യാന്‍ ശ്രമം നടക്കുകയാണ്. അന്വേഷണം പുരോഗമിക്കുന്നു,’- ജംഗിപൂര്‍ പൊലീസ് സൂപ്രണ്ട് ഭോലാനാഥ് പാണ്ഡെ പറഞ്ഞു. സന്ധ്യയോടെ പൊലീസ് അധ്യാപകരേയും പ്രിന്‍സിപ്പലിനെയും സംരക്ഷണത്തോടെ പുറത്തിറക്കി. അക്രമികളില്‍ നിന്നും രക്ഷപ്പെടാനായ് ഇവര്‍ സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ അടച്ചുപൂട്ടിയിരിക്കുകയായിരുന്നു.

ബംഗാളിലെ ജില്ലകളില്‍ വെച്ചേറ്റവുമധികം മുസ്ലിം ജനസഖ്യയുള്ള ജില്ലയാണ് മുര്‍ഷിദാബാദ്. 2011ലെ സെന്‍സസ് അനുസരിച്ച് മുര്‍ഷിദാബാദില്‍ 66 ശതമാനം മുസ്ലിങ്ങളാണ്.  മുസ്ലിം ഭൂരിപക്ഷപ്രദേശമായതിനാല്‍ വിദ്യാഭ്യാസ വകുപ്പും സ്കൂള്‍ അധികൃതരും മുഖം രക്ഷിക്കാന്‍ പ്രിന്‍സിപ്പല്‍ മിത്രയെ കരുവാക്കുകയായിരുന്നു. പ്രിന്‍സിപ്പലിനെ അന്വേഷണവിധേയമായി സസ്‌പെന്‍റ് ചെയ്തു. ഇദ്ദേഹത്തിനെതിരെ വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ മതപരമായ വസ്ത്രങ്ങളല്ല, യൂണിഫോമാണ് വിദ്യാര്‍ത്ഥികള്‍ ധരിയ്‌ക്കേണ്ടതെന്ന വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം നടപ്പിലാക്കുകയായിരുന്നു പ്രിന്‍സിപ്പല്‍.കാലാകാലങ്ങളായി അവിടുത്തെ സ്കൂളില്‍ വിദ്യാര്‍ത്ഥിനികള്‍ ബുര്‍ഖയാണ് ധരിച്ചിരുന്നതെന്ന് വരുത്തിതീര്‍ക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസും അവര്‍ ഭരിയ്‌ക്കുന്ന ജില്ലാ ഭരണകൂടവും ശ്രമിക്കുന്നത്. പാകിസ്ഥാനിലെ ലാഹോറില്‍ പോലും ബുര്‍ഖ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള നിര്‍ബന്ധിത വസ്ത്രമല്ല. പിന്നെയാണോ ബംഗാളിലെ മൂര്‍ഷിദാബാദിലെ സ്കൂള്‍. 

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം സ്‌കൂളില്‍ നിന്നാണ് നല്‍കിയതെന്ന് ഒരു വിഭാഗം ഗ്രാമീണര്‍ പറയുന്നത്. അതുകൊണ്ടാണ് വിദ്യാര്‍ത്ഥിനികളോട് ബുര്‍ഖ മാറ്റി യൂണിഫോം ധരിയ്‌ക്കാന്‍ ആവശ്യപ്പെട്ടതെന്നും പറയുന്നു. എന്നാല്‍ അധ്യാപകര്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ജില്ലാ അധികൃതര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. പിന്നീട് സ്‌കൂള്‍ അധികൃതരും വിദ്യാര്‍ത്ഥിനികളുടെ കുടുംബാംഗങ്ങളും പങ്കെടുത്ത യോഗം നടന്നു. ഒത്തുതീര്‍പ്പുയോഗത്തില്‍ പ്രശ്‌നം രമ്യതയിലെത്തിയതായി പറയുന്നു.

സ്‌കൂള്‍ നിലകൊള്ളുന്ന ജംഗിപൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന തൃണമൂല്‍ എംഎല്‍എ ജാകിര്‍ ഹൊസൈനാണ്. ‘സുടിയിലെ ബഹുതാലി ഹൈസ്‌കൂളില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ്. ചില അക്രമികളാണ് കല്ലേറ് നടത്തിയത്. സ്കൂള്‍ പ്രിന്‍സിപ്പിലിനെ സസ്‌പെന്‍റ് ചെയ്തു. ഇനിയും ഏതാനും പേരെ അറസ്റ്റ് ചെയ്യാനുണ്ട്.’- ജാകിര്‍ ഹൊസൈന്‍ എംഎല്‍എ പറയുന്നു.

‘ബുര്‍ഖയ്‌ക്ക് പകരം സ്‌കൂള്‍ യൂണിഫോം ധരിച്ച് വരാന്‍ പ്രിന്‍സിപ്പലാണ് പറഞ്ഞത്. സാഹചര്യം ഇപ്പോള്‍ നിയന്ത്രണാധീനമാണ്.’- തൃണമൂല്‍ നേതാവ് ഇമാനി ബിശ്വാസ് പറ്ഞ്ഞു. ഹെഡ്മാസ്റ്റര്‍ ബുര്‍ഖയ്‌ക്ക് പകരം സ്‌കൂള്‍ യൂണിഫോം ധരിയ്‌ക്കാന്‍ പറയുകയായിരുന്നുവെന്ന പ്രചാരണമാണ് ഇപ്പോള്‍ അഴിച്ചുവിടുന്നത്. എന്നാല്‍ വിദ്യാഭ്യാസവകുപ്പിന്റെ വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിയ്‌ക്കണമെന്ന നിര്‍ദേശം നടപ്പിലാക്കുക മാത്രമായിരുന്നു പ്രിന്‍സിപ്പില്‍ ചെയ്തത്. 

Tags: മുര്‍ഷിദാബാദ്Hijabഹിജാബ് തര്‍ക്കംബുര്‍ഖമുസ്ലീംബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്Principalപശ്ചിമ ബംഗാള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക അധിക ചുമതലയേൽക്കും

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.