Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്‌കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍

കുട്ടിക്കാലം മുതലേ ഹിജാബ് ധരിച്ചാണ് വളര്‍ന്നതെന്നും അത് ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ പരീക്ഷ എഴുതില്ലെന്നുമാണ് വിദ്യാര്‍ത്ഥിനിയുടെ പ്രതികരണം. വിദ്യാഭ്യാസത്തേക്കാള്‍ താന്‍ പ്രാധാന്യം നല്‍കുന്നത് മതത്തിനാണെന്നും വിദ്യാര്‍ത്ഥിനി പ്രതികരിച്ചു. സമാനമായി ചിക്കമംഗളൂരു ജില്ലയിലെ ഇന്ദവാര ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഹിജാബ് അഴിക്കാന്‍ വിസമ്മതിച്ച മുസ്ലീം പെണ്‍കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ല. ഉടന്‍ തന്നെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി പ്രതിഷേധം നടത്തിയെങ്കിലും ജില്ലാ പോലീസ് വിഷയത്തില്‍ ഇടപെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2022, 10:01 pm IST
in India

ബെംഗളൂരു: വിദ്യാഭ്യാസത്തേക്കാള്‍ വലുതാണ് ഹിജാബെന്ന് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍. ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പ്രവേശിക്കരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതോടെ പരീക്ഷകള്‍ ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങി.ഈ കുട്ടികളുടെ രോഷാകുലരായ രക്ഷിതാക്കള്‍ പോലീസുമായും സ്‌കൂള്‍ അധികൃതരുമായും തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ എല്ലാ വിദ്യാര്‍ത്ഥികളും മതവസ്ത്രങ്ങള്‍ ക്ലാസ് മുറിക്കുള്ളില്‍ ധരിക്കുന്നത് വിലക്കിയിട്ടുണ്ട്.  

ഈ ഉത്തരവ് നിലനില്‍ക്കെ തിങ്കളാഴ്ച സംസ്ഥാനത്തുടനീളം അടച്ചിട്ട ഹൈസ്‌കൂളുകള്‍ വീണ്ടും തുറന്നിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് മാനിക്കാതെയാണ് നിരവധി മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ക്ലാസ്മുറികളില്‍ പ്രവേശിക്കാനെത്തിയത്. ശിവമോഗയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ബുര്‍ഖയും ഹിജാബും ധരിച്ച് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ പ്രവേശിപ്പിച്ചില്ല. മതവസ്ത്രം അഴിച്ച് യൂണിഫോം ധരിച്ചാല്‍ മാത്രമേ മാതൃക പരീക്ഷ എഴുതാന്‍ അനുവദിക്കൂവെന്ന അധികൃതരുടെ വാദത്തെ വിദ്യാര്‍ത്ഥിനി എതിര്‍ത്തു.  

കുട്ടിക്കാലം മുതലേ ഹിജാബ് ധരിച്ചാണ് വളര്‍ന്നതെന്നും അത് ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ പരീക്ഷ എഴുതില്ലെന്നുമാണ് വിദ്യാര്‍ത്ഥിനിയുടെ പ്രതികരണം. വിദ്യാഭ്യാസത്തേക്കാള്‍ താന്‍ പ്രാധാന്യം നല്‍കുന്നത് മതത്തിനാണെന്നും വിദ്യാര്‍ത്ഥിനി പ്രതികരിച്ചു. സമാനമായി ചിക്കമംഗളൂരു ജില്ലയിലെ ഇന്ദവാര ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഹിജാബ് അഴിക്കാന്‍ വിസമ്മതിച്ച മുസ്ലീം പെണ്‍കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ല. ഉടന്‍ തന്നെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി പ്രതിഷേധം നടത്തിയെങ്കിലും ജില്ലാ പോലീസ് വിഷയത്തില്‍ ഇടപെട്ടു.  

രക്ഷിതാക്കള്‍ ക്യാമ്പസിലേക്ക് അതിക്രമിച്ച് കയറി മുദ്രാവാക്യം വിളിക്കുകയും ഹൈക്കോടതി ഉത്തരവ് രേഖാമൂലം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെ ബലം പ്രയോഗിച്ച് സ്‌കൂളില്‍ നിന്നും പറഞ്ഞയക്കുകയായിരുന്നു.  

സ്ഥിതിഗതികള്‍ മനസ്സിലാക്കിയ ശേഷം പ്രിന്‍സിപ്പല്‍ സ്‌കൂളിന് അവധി നല്‍കി. ചിക്കമംഗളൂരു നഗരത്തിലെ മറ്റൊരു സ്ഥാപനത്തില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനിന്നു. രക്ഷിതാക്കള്‍ സ്‌കൂളില്‍ തടിച്ചുകൂടുകയും കുട്ടികളെ അകത്തേക്ക് കയറ്റാത്തതിന് പ്രതിഷേധിക്കുകയും ചെയ്തു.  

തുമകുരുവിലെ എസ്വിഎസ് സ്‌കൂളില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ തിരിച്ചയച്ചതിനാല്‍ രക്ഷിതാക്കള്‍ ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഹൈക്കോടതി ഉത്തരവുകള്‍ മാനിക്കേണ്ടത് എല്ലാവരുടേയും കടമയാണെന്നും നിയമലംഘകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് മുന്നറിയിപ്പ് നല്‍കി.  

Tags: Hijabറോകര്‍ണ്ണാടക ഹിജാബ് വിവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

India

ഹിജാബ് ധരിച്ചവർ പ്രധാനമന്ത്രിയാകുമെന്നത് നടക്കാത്ത സ്വപ്നം : ഒരു സ്ത്രീ പ്രധാനമന്ത്രിയാകുന്നുണ്ടെങ്കിൽ സാരി ധരിക്കും, പക്ഷെ ഹിജാബ് ധരിക്കില്ല 

India

ആദ്യം ഒരു ഹിജാബ് ധരിച്ച സ്ത്രീയെ നിങ്ങളുടെ പാർട്ടി പ്രസിഡന്റാക്കുക, എന്നിട്ട് പോരെ പ്രധാനമന്ത്രി പദവി സ്വപ്നം കാണാൻ: ഒവൈസിക്കെതിരെ സുധാൻഷു ത്രിവേദി

India

പരീക്ഷയിൽ കോപ്പിയടിച്ച വിദ്യാർത്ഥിനികളോട് ഹിജാബ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട അധ്യാപികക്കെതിരെ ബംഗാളിൽ നടപടി

പുതിയ വാര്‍ത്തകള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.