Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശ്ശേരി കടക്കാന്‍ മൂക്കുപൊത്തണം

പലയിടങ്ങളിലും മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ക്യാമറക്കണ്ണ് വെട്ടിച്ചാണ് മാലിന്യം തള്ളുന്നത്. മറ്റു സ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങളിലെത്തുന്നവരാണ് വഴിവക്കില്‍ മാലിന്യം തള്ളുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 02:29 pm IST
in Kottayam
ബ്രാഹ്മണസമൂഹമഠത്തിന് സമീപം വഴിയരികില്‍ കുന്നുകൂടിയ മാലിന്യം റോഡിലേക്ക് വീണു കിടക്കുന്നു

ബ്രാഹ്മണസമൂഹമഠത്തിന് സമീപം വഴിയരികില്‍ കുന്നുകൂടിയ മാലിന്യം റോഡിലേക്ക് വീണു കിടക്കുന്നു

ചങ്ങനാശ്ശേരി ഈസ്റ്റ്: നഗരത്തിലും പഞ്ചായത്തിലും പൊതുസ്ഥലത്ത് കുന്നുകൂടി മാലിന്യം. ചീഞ്ഞുനാറിയിട്ട് വഴി നടക്കാന്‍ കഴിയുന്നില്ല, എന്നിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ചങ്ങനാശ്ശേരി നഗര ഗ്രാമ പ്രദേശങ്ങളില്‍ മൂക്കുപൊത്താതെ വഴിനടക്കാന്‍ കഴിയില്ലെന്ന അവസ്ഥയാണ്. പ്ലാസ്റ്റിക് കിറ്റുകളിലാക്കിയാണ് മാലിന്യം തള്ളുന്നത്.  

വീടുകളില്‍ നിന്നും വ്യാപര സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ രാത്രിയിലാണ് റോഡരികില്‍ തള്ളുന്നത്. പ്ലാസ്റ്റിക് നിരോധനം നിലനില്‍ക്കെയാണിത്. ചീഞ്ഞഴുകിയ നിലയിലാണ് പലയിടത്തും മാലിന്യം കുന്നുകൂടികിടക്കുന്നത്. ദുര്‍ഗന്ധം സഹിച്ചാണ് യാത്രക്കാര്‍ ഇതുവഴി പോകുന്നത്.  

പലയിടങ്ങളിലും മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ക്യാമറക്കണ്ണ് വെട്ടിച്ചാണ് മാലിന്യം തള്ളുന്നത്. മറ്റു സ്ഥലങ്ങളില്‍ നിന്ന്  വാഹനങ്ങളിലെത്തുന്നവരാണ് വഴിവക്കില്‍ മാലിന്യം തള്ളുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വീടുകളില്‍ നിന്നും ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ എടുക്കുന്ന പ്ലാസ്റ്റിക് മാലിന്യവും റോഡില്‍ തന്നെ തള്ളുന്നതായും മറ്റ് വീടുകളിലും ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങളിലും തള്ളുന്നതായും പരാതിയുണ്ട്.  

നഗരത്തിലും ഉപറോഡുകളിലും ചാക്കില്‍ കെട്ടിയ നിലയിലും മാലിന്യം കിടക്കുന്നുണ്ട്. ഇവ തെരുവ് നായ്‌ക്കള്‍ മറ്റു സ്ഥലങ്ങളിലേക്ക് വലിച്ചു കൊണ്ടിടുന്നു.  നഗരസഭക്ക് ഡമ്പിങ്‌യാര്‍ഡ് ഉണ്ടെങ്കിലും അവിടെ മാലിന്യം തള്ളാന്‍ നാട്ടുകാര്‍ സമ്മതിക്കാത്ത സ്ഥിതിയാണ്.  

മാലിന്യ സംസ്‌കരണ കേന്ദ്രം നിര്‍മിക്കാന്‍  നഗരത്തിലും പഞ്ചായത്തിലും സ്ഥലം ഉണ്ടെങ്കിലും അധികൃതര്‍ തയ്യാറാകുന്നില്ല. മാലിന്യ പ്രശ്‌നം നഗരത്തിലും ഉള്‍പ്രദേശങ്ങളിലും ഒരുപോലെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

ഇതോ, ആധുനിക മാലിന്യ സംസ്‌കരണം

മാലിന്യം പൊതുനിരത്തില്‍ വിതറിയിടുന്ന ആധുനിക മാലിന്യ സംസ്‌കരണരീതി നഗരസഭ തുടങ്ങിയോയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. മഹാമാരിയുടെ കാലത്തും മാലിന്യം ഇങ്ങനെ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന സ്ഥിതിയാണ്.  

ചാലുകുന്ന് സിഎംഎസ് കോളജ് റോഡില്‍ നിന്നും തിരുനക്കയിലേയ്‌ക്കുള്ള ശ്രീനിവാസ അയ്യര്‍ റോഡിലാണിത്. രണ്ടിടങ്ങളില്‍ ഇത്തരത്തില്‍ മാലിന്യം പൊതുനിരത്തില്‍ വലിച്ചെറിഞ്ഞിരിക്കുന്നത്. ബ്രാഹ്മണ സമൂഹമഠത്തിനു സമീപവും പാരഗണ്‍ റബ്ബര്‍ കമ്പനിയുടെ ഓഫീസിനു സമീപത്തെയും സ്ഥിതി വ്യത്യസ്തമല്ല. ആശുപത്രികളില്‍ ഉപയോഗിക്കുന്ന രക്തം പുരണ്ട കൈയ്യുറകള്‍ വരെ നിരത്തില്‍ ഇട്ടിട്ടുണ്ട്. ചിലത് മഴയത്ത് ഒലിച്ച് പോകുന്നത് പരിസരത്തുള്ള വീടുകളിലേക്കും താഴ്ന്ന പ്രദേശങ്ങളിലേക്കുമാണ്.  

മാലിന്യ സംസ്‌കരണത്തിന്റെ പുതിയ രീതിയാണോ ഇത് എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.

Tags: kottayamWasteChanganassery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.