Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മഞ്ഞംപൊതിക്കുന്ന് ടൂറിസം: ചരിത്രവും മിത്തും തമ്മില്‍ സമന്വയിച്ച ആദ്യ ഇക്കൊ സെന്‍സിറ്റീവ് ആസ്ടോ ടൂറിസം സെന്ററിന് സാങ്കേതികാനുമതി വൈകുന്നു

സഞ്ചാരികള്‍ക്ക് രാത്രികാല കാഴ്ചകള്‍ ആസ്വദിക്കാനും ആകാശനിരീക്ഷണത്തിനുമുള്ള അവസരമൊരുക്കും. 150 കാറുകള്‍ക്കും 20 ബസ്സുകള്‍ക്കും 500 ടു വീലറുകള്‍ക്കും ഒരേസമയം പാര്‍ക്ക് ചെയ്യാവുന്ന പാര്‍ക്കിംഗ് സോണും ഒരുക്കാനും പദ്ധതിയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 11:05 am IST
inTravel

മാവുങ്കാല്‍: കാസർകോട് ജില്ലയില്‍ ടൂറിസത്തില്‍ ഏറെ പ്രസിദ്ധമാണെങ്കിലും പുറം ജില്ലക്കാര്‍ക്കും മറ്റുള്ളവര്‍ക്കും മുന്നില്‍ അധികമൊന്നും തുറക്കാത്ത ഇടമാണ് മഞ്ഞംപൊതിക്കുന്ന്. പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം നിലനിര്‍ത്തിയുള്ള വിനോദസഞ്ചാര പദ്ധതിയാണ് രൂപകല്‍പനചെയ്തിട്ടുള്ളത്. മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതിക്ക് സാങ്കേതികാനുമതി വൈകുന്നതിനാല്‍ നിര്‍മ്മാണജോലികള്‍ ആരംഭിക്കാനായിട്ടില്ല. ഇതിനായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ 4.97 കോടിയുടെ പദ്ധതി തയ്യാറാക്കി ടൂറിസം ഡിപ്പാര്‍ട്ട്മെന്റില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് സംസ്ഥാനത്തെ ആദ്യത്തെ ഇക്കൊ സെന്‍സിറ്റീവ് ആസ്ടോ ടൂറിസം സെന്ററായി ചരിത്രവും മിത്തും തമ്മില്‍ സമന്വയിച്ച മഞ്ഞംപൊതിക്കുന്ന് തിരഞ്ഞെടുത്തത്. സഞ്ചാരികള്‍ക്ക് രാത്രികാല കാഴ്ചകള്‍ ആസ്വദിക്കാനും ആകാശനിരീക്ഷണത്തിനുമുള്ള അവസരമൊരുക്കും. 150 കാറുകള്‍ക്കും 20 ബസ്സുകള്‍ക്കും 500 ടു വീലറുകള്‍ക്കും ഒരേസമയം പാര്‍ക്ക് ചെയ്യാവുന്ന പാര്‍ക്കിംഗ് സോണും ഒരുക്കാനും പദ്ധതിയുണ്ട്.  

 പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയിലെ മികച്ച ടൂറിസം പോയന്റായി മഞ്ഞംപൊതിക്കുന്ന് മാറും. സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മഞ്ഞംപൊതിക്കുന്ന് കാഴ്ചകളുടെ പുതിയലോകമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. കാസര്‍കോട് നഗരത്തില്‍നിന്ന് 31 കിലോമീറ്ററും കാഞ്ഞങ്ങാട്ടു നിന്ന് അഞ്ച് കിലോമീറ്ററുമാണ് ആനന്ദാശ്രമത്തിന്റെ നെറുകയിലുള്ള മഞ്ഞംപൊതിക്കുന്നിലേക്കുള്ള ദൂരം.

 ചെങ്കല്‍പാറയില്‍ പരവതാനി വിരിച്ചപോലെ നിറയെ സ്വര്‍ണപുല്ലുകളുടെ കാഴ്ച നയനമനോഹരമാണ്. പുല്‍ത്തകിടി നിറഞ്ഞ കുന്നിന്‍ചെരിവുകള്‍, ഹനുമാന്‍ ക്ഷേത്രം, മികച്ച ഫോട്ടോഗ്രാഫി പോയന്റ്, നാലുഭാഗത്തേക്കുമുള്ള പ്രകൃതിദൃശ്യം എന്നിവ മഞ്ഞംപൊതുക്കുന്നിനെ വേറിട്ടതാക്കുന്നു.

ബേക്കല്‍കോട്ട, തൈക്കടപ്പുറം അഴിമുഖം, വിശാലമായ അറബിക്കടല്‍ എന്നിവയുടെ ദൂരകാഴ്ച കുന്നിന്‍ മുകളില്‍ നിന്ന് ആസ്വദിക്കാനുള്ള ബൈനോക്കുലര്‍ സംവിധാനങ്ങള്‍, വാനനിരീക്ഷണത്തിനായി ടെലിസ്‌കോപ്പ്, ഇരിപ്പിടങ്ങള്‍, സെല്‍ഫിപോയിന്റുകള്‍, ലഘുഭക്ഷണശാല, പാര്‍ക്കിംഗ്‌സൗകര്യം എന്നിവ സജ്ജീകരിക്കും. റിസപ്ക്ഷന്‍ സോണ്‍, ഫയര്‍ സോണ്‍, പാര്‍ക്കിംഗ് സോണ്‍, ഫെസിലിറ്റി സോണ്‍, ഫൗണ്ടെയ്ന്‍ ആന്‍ഡ് ആസ്ട്രോ സോണ്‍ എന്നിവയും ഒരുക്കും.

കാഞ്ഞങ്ങാട് ടൗണ്‍സ്‌ക്വയറും, കാഞ്ഞങ്ങാട് കൈറ്റ് ബീച്ചും നിര്‍മ്മാണഘട്ടത്തിലാണ്. നിര്‍മ്മിതികേന്ദ്രത്തിനാണ് മൂന്നുപദ്ധതികളുടെയും നിര്‍മ്മാണ ചുമതല. ഡിടിപിസിക്കാണ് മഞ്ഞംപതിക്കുന്ന് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

Tags: kasargodടൂറിസംManjampothi kunnu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.