Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഹൃദയവും കാത്ത് സിനിമ..!!! ‘ഞങ്ങള്‍ക്ക് പോകാന്‍ തെലുങ്കാനയും ഗുജറാത്തുമൊന്നുമില്ല’ ; വൈറലായി സന്ദീപ് സേനന്റെ കുറിപ്പ്

. സിനിമ തീയറ്ററുകള്‍ പൂട്ടിയിടുന്നതില്‍ എന്ത് ന്യായമാണുള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2022, 10:11 pm IST
in Entertainment

തിരുവനന്തപുരം: കോവിഡന്റെ പേരില്‍ തീയേറ്ററുകള്‍ അടച്ചിടുന്നതിനെതിരെ പ്രമുഖ നിര്‍മ്മാതാവ് സന്ദീപ് സേനന്റെ കുറിപ്പ് വയറലായി.  സിനിമ തീയറ്ററുകള്‍ പൂട്ടിയിടുന്നതില്‍ എന്ത് ന്യായമാണുള്ളത്? ചോദിക്കുന്ന സന്ദീപ് സിനിമയോടുള്ള ചിറ്റമ്മനയം  മാറ്റി ഈ വ്യവസായത്തെ മനസ്സിലാക്കി  സിനിമയെ സംരക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ മുന്‍കൈയെടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ദേശീയ അവാര്‍ഡുകള്‍ വാരിയ  തൊണ്ടി മുതലും ദൃക്്സാക്ഷിയും എന്നതുള്‍പ്പെടെ സിനിമകളുടെ നിര്‍മ്മാതാവാണ് സന്ദീപ് സേനന്‍.

മലയാള സിനിമ ചെയ്തു ജീവിക്കുന്നവരാണ്. ഞങ്ങള്‍ക്ക് പോകാന്‍ തെലുങ്കാനയും ഗുജറാത്തുമൊന്നുമില്ല എന്ന യാഥാര്‍ത്ഥ്യം കൂടി മനസിലാക്കുക. അദ്ദേഹം എഴുതി.

കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമായപ്പോള്‍ ആദ്യം പൂട്ടിയത് എപ്പോഴത്തെയുംപോലെ സിനിമ തിയേറ്ററുകള്‍ തന്നെയായിരുന്നു, വ്യാപനം കുറയ്‌ക്കുകതന്നെ വേണം, അതിനു മറ്റു വ്യാപന സാധ്യതയുള്ള  ഇടങ്ങള്‍ കൂടി നിയന്ത്രിക്കേണ്ടതുണ്ട് പക്ഷെ അതെല്ലാം തുറന്നുവെച്ചുകൊണ്ട് സിനിമ തീയറ്ററുകള്‍ പൂട്ടിയിടുന്നതില്‍ എന്ത് ന്യായമാണുള്ളത്? സിനിമ എന്നത് ഒരു വ്യവസായമായി തിരഞ്ഞെടുത്ത് ഉപജീവനം നയിക്കുന്ന എത്രയോ നിര്‍മ്മാതാക്കളുണ്ട്, വിതരണക്കാരുണ്ട് തീയേറ്റര്‍ ഉടമകളുണ്ട്, അവര്‍ അടച്ചു തീര്‍ക്കേണ്ട വായ്‌പ്പകളുണ്ട്.അവരെ വിശ്വസിച്ചു കഴിയുന്ന കുടുംബങ്ങളുണ്ട്.

സിനിമ നിര്‍മ്മിക്കുന്നത് ഗള്‍ഫ് പണം കൊണ്ട് മാത്രമാണെന്ന ഒരു പൊതുധാരണയുണ്ട്, എന്നാല്‍ അതല്ല, നടന്മാരും സംവിധായകരും നിര്‍മ്മാതാക്കളായി ഇവിടെയുണ്ട് പക്ഷെ അവര്‍ക്കൊക്കെ അവരുടെ തൊഴില്‍ ചെയ്തു കിട്ടുന്ന വരുമാനമുണ്ട്, ഞങ്ങള്‍ക്കങ്ങനെയല്ല, ഒടിടി പ്ലാറ്റ്‌ഫോ മുകളില്‍ എല്ലാ സിനിമകളും വില്‍ക്കപ്പെടും എന്ന പൊതുധാരണയും തെറ്റാണ്.

‘ഹൃദയം’  എന്ന അതിമനോഹരമായ സിനിമ  ഒരു ജീവശ്വാസം പോലെ തീയേറ്ററുകളില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്കുകിട്ടിയ ആത്മവിശ്വാസത്തിനും ധൈര്യത്തിനും വെറും ഒരാഴ്ച മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു, 100% പ്രേക്ഷകരെ ഉള്‍കൊള്ളിക്കാന്‍ കഴിഞ്ഞി രുന്നുവെങ്കില്‍ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടുമായിരുന്നു ഈ സിനിമ. പക്ഷെ അതു സംഭവിച്ചില്ല.

ഈ വ്യവസായം നിലനില്‍ക്കേണ്ടത് ഞങ്ങള്‍ കുറച്ചു വിഭാഗക്കാരുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഇവിടെ മാളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്, എ സി കോച്ചുകളില്‍ മണിക്കൂറുകളോളമുള്ള ട്രെയിന്‍ യാത്ര അനുവദിച്ചിട്ടുണ്ട് പക്ഷെ സിനിമതിയേറ്ററുകള്‍ വ്യാപനം നോക്കി അടച്ചിടും,50% ആളുകള്‍ കയറിയാല്‍ മതി, ആര്‍ക്കു ചേതം…!!! ഞങ്ങള്‍ക്കും ജീവിക്കണം, ഞങ്ങളുടെ വ്യവസായവും പച്ചപിടിക്കണം, അതിനു ഈ സര്‍ക്കാരിന്റെ സിനിമയോടുള്ള ചിറ്റമ്മനയം  മാറ്റി ഈ വ്യവസായത്തെ മനസ്സിലാക്കി  സിനിമയെ സംരക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ മുന്‍കൈയെടുക്കണം. ഒരു വ്യവസായത്തേക്കൂടി നശിപ്പിക്കാന്‍ വഴിയൊരുക്കരുതേ…!!! ഞങ്ങള്‍ മലയാള സിനിമ ചെയ്തു ജീവിക്കുന്നവരാണ് ഞങ്ങള്‍ക്ക് പോകാന്‍ തെലുങ്കാനയും ഗുജറാത്തുമൊന്നുമില്ല എന്ന യാഥാര്‍ത്ഥ്യം കൂടി മനസിലാക്കുക…!!

മറ്റൊരു ഹൃദയവുംകാത്ത് ഐസിയുവില്‍ കിടക്കുന്ന സിനിമക്കുവേണ്ടി…

സന്ദീപ് സേനന്‍

Tags: സന്ദീപ് സേനന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

ഉഷ്ണതരംഗ സമാന സാഹചര്യം: പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.