Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അനധികൃത മണല്‍ക്കടത്ത്: പത്തനംതിട്ട സീറോ മലങ്കര രൂപതാധ്യക്ഷന്‍ ഉള്‍പ്പെടെ അഞ്ച് പുരോഹിതര്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

കേരളത്തിലെ ഒരു കതോലിക്ക ബിഷപ്പ് ഉള്‍പ്പെടെ അഞ്ച് ക്രിസ്തീയ പുരോഹിതരെ മണല്‍ കടത്ത് കേസില്‍ തമിഴ്‌നാട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തിരുനെല്‍വേലി ജില്ലയില്‍ താമരഭരണി നദീതീരത്ത് പൊട്ടാല്‍ ഗ്രാമത്തില്‍ പത്തനംതിട്ടയിലെ കാതലിക് രൂപതയ്‌ക്ക് സ്ഥലമുണ്ട്. ഈ നദിയെ ഗംഗാനദി പോലെ പരിപാവനമായാണ് കാണുന്നത്.

Janmabhumi Online by Janmabhumi Online
Feb 7, 2022, 08:17 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

തിരുനെല്‍വേലി: പത്തനംതിട്ട സീറോ മലങ്കര രൂപതാധ്യക്ഷന്‍ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസിനെ  അംബാസമുദ്രത്തില്‍ വച്ച് തമിഴ്‌നാട് െ്രെകംബ്രാഞ്ച് സിഐഡി അറസ്റ്റ് ചെയ്തു. പൊട്ടലിനു സമീപം താമിരഭരണി നദിയില്‍ നിന്ന് അനധികൃത മണലെടുപ്പ് നടത്തിയെന്ന കേസില്‍ വികാരി ജനറല്‍ ഷാജി തോമസ് മാണിക്കുളവും മറ്റ് നാല് വൈദികരും അറസ്റ്റിലായിരുന്നു.

അറസ്റ്റിലായ എല്ലാവരെയും തിരുനെല്‍വേലി ജില്ലാ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തെങ്കിലും, അറസ്റ്റിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിഷപ്പ് ഐറേനിയോസ് (69), ഫാ ജോസ് ചാമക്കാല (69) എന്നിവരെ തിരുനെല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദികരായ ജോര്‍ജ് സാമുവല്‍ (56), ഷാജി തോമസ് (58), ജിജോ ജെയിംസ് (37), ജോസ് കളവയല്‍ (53) എന്നിവരെ് നാങ്ങുനേരി ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ കോട്ടയം സ്വദേശി മാനുവല്‍ ജോര്‍ജ് നേരത്തെ അറസ്റ്റിലായിരുന്നു.

തിരുനെല്‍വേലിയിലെ സൗത്ത് കള്ളിടൈക്കുറിച്ചി വില്ലേജിലെ പൊട്ടലില്‍ ചെക്ക് ഡാമിനോട് ചേര്‍ന്നുള്ള 300 ഏക്കര്‍ സ്ഥലത്ത് പരുക്കന്‍ കല്ല്, കരിങ്കല്‍, ക്രഷര്‍ പൊടി, എംസാന്‍ഡ് എന്നിവ സംഭരിക്കാനും സംസ്‌കരിക്കാനും ഉപയോഗിക്കാനും മാനുവല്‍ ലൈസന്‍സ് നേടിയിരുന്നു. 2019 നവംബര്‍ 29 മുതല്‍ അഞ്ച് വര്‍ഷത്തേക്ക്. ബിഷപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് പത്തനംതിട്ട രൂപത മാനുവലിന് പാട്ടത്തിന് നല്‍കിയത്.

ജോര്‍ജിന്റെ നേതൃത്വത്തില്‍ വണ്ടല്‍ ഓടയില്‍ ചെക്ക് ഡാമില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും വന്‍തോതില്‍ മണല്‍ ഖനനം നടന്നിരുന്നു. 2020 സെപ്റ്റംബറില്‍ അന്നത്തെ ചേരന്‍മഹാദേവി സബ് കളക്ടര്‍ സ്ഥലം പരിശോധിക്കുകയും 27,774 ക്യുബിക് മീറ്റര്‍ മണല്‍ അനധികൃതമായി ഖനനം ചെയ്യുകയും വാണിജ്യ ആവശ്യങ്ങള്‍ക്കായി കടത്തുകയും ചെയ്തതായി വിലയിരുത്തി. 1959ലെ തമിഴ്‌നാട് മൈന്‍സ് ആന്‍ഡ് മിനറല്‍ കണ്‍സഷന്‍ റൂള്‍സ് പ്രകാരം ഭൂവുടമകള്‍ക്ക് 9.57 കോടി രൂപ പിഴ ചുമത്തി.

അനധികൃത മണല്‍ ഖനനത്തിനെതിരെ പ്രചാരണത്തിന് നേതൃത്വം നല്‍കിയ പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ഈ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചു.  കേസ് കൂടുതല്‍ അന്വേഷണത്തിനായി കല്ലിടൈക്കുറിച്ചി പോലീസ് സ്‌റ്റേഷനില്‍ നിന്ന് സിബിസിഐഡിക്ക് മാറ്റാന്‍ ബെഞ്ച് ഉത്തരവിട്ടു. ഭൂമിയുടെ ഉടമസ്ഥരുടെ ഒത്താശയോടെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് സംശയിക്കുന്നതിനെ തുടര്‍ന്നാണ് ബിഷപ്പിനെയും അഞ്ച് വൈദികരെയും  അറസ്റ്റ് ചെയ്തത്.

 ഇതിന് മുന്‍പ് വ്യാജ പത്രപ്രവര്‍ത്തകരായ ജോണ്‍ വിക്ടര്‍, പല്‍രാജ്, അതിപാണ്ഡ്യന്‍, ശങ്കരനാരായണന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അനധികൃത മണല്‍ കുഴിച്ചെടുക്കലും ഖനനവും നടത്താന്‍ സാഹചര്യമൊരുക്കുന്നു എന്നായിരുന്നു ഇവര്‍ക്കെതിരായ പരാതി. അതിനു മുന്‍പ് മൊഹമ്മദ് സമീര്‍, അദ്ദേഹത്തിന്റെ ഭാര്യ സബിത എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിന്റെ അനധികൃത മണല്‍ക്കടത്തിന് വേണ്ടി സഹായം ചെയ്യുകയായിരുന്നു മിനറല്‍സിലെ അസിസ്റ്റന്‍റ് ഡയറ്കടറായിരുന്ന സബിത. 

വര്‍ഷങ്ങളായി മണല്‍ കുഴിച്ചെടുത്ത് കള്ളക്കടത്ത് നടത്തുന്നതായി പറയപ്പെടുന്നു. ക്രിസ്ത്യന്‍ സഭയുടെ പുരോഹിതര്‍ ഉള്‍പ്പെടെയുള്ളവരെ പിടികൂടിയത് തമിഴ്‌നാട്ടില്‍ ജനങ്ങള്‍ക്കിടയില്‍ അമ്പരപ്പുളവാക്കിയിരിക്കുകയാണ്.  2013ല്‍ തൂത്തുക്കുടിയിലെ റോമന്‍ കാതലിക് ബിഷപ്പ് യോന്‍ അംബ്രോസ് അനധികൃത മണല്‍ കുഴിച്ചെടുക്കല്‍ നിര്‍ത്തണമെന്നും ഇതുവഴി മണലെടുത്തവര്‍ വാരിക്കൂട്ടിയ അനുധികൃത സമ്പാദ്യങ്ങള്‍ തിരിച്ചുപിടിക്കാനും ആവശ്യപ്പെട്ടിരുന്നു. 

തൂത്തുക്കിടി, തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെ ആരോഗ്യത്തെ ബാധിക്കുന്ന രീതിയിലാണ് ഈ മണല്‍കുഴിച്ചെടുക്കലും കടത്തും നടക്കുന്നത്. പ്രകൃതിക്ക് ഏല്‍ക്കുന്ന ആഘാതങ്ങള്‍ വേറെയും. ആഗസ്ത് 9ന് തൂത്തുക്കുടി ജില്ലയില്‍ നദി, കടല്‍ തീരങ്ങളിലെ മണല്‍ കുഴിച്ചെടുക്കലും ഖനനവും നിര്‍ത്തിവെച്ചതായി അന്നത്തെ ജില്ലാകളക്ടര്‍ ആഷിഷ് കുമാര്‍ ഉത്തരവിട്ടിരുന്നു. അന്ന് 2.3 ലക്ഷം ടണ്‍ അനധികൃത മണലാണ് പിടിച്ചെടുത്തത്.

Tags: തിരുനെല്‍വേലികാത്തലിക് ചര്‍ച്ച്അനധികൃത മണല്‍ഖനനംപത്തനംതിട്ട ബിഷപ്പ്മാനുവല്‍ ജോര്‍ജ്റവ. ബിഷപ്പ് സാമുവല്‍ മാര്‍ ഇറേനിയോസ്ക്രിസ്ത്യന്‍ പള്ളിBishopതമിഴ്നാട്മതപരിവര്‍ത്തനംsand
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മണ്ണിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു

Kerala

തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു,ഗതാഗതം തടസപ്പെട്ടു

Kerala

ജലന്ധര്‍ രൂപത ബിഷപ്പായി  ജോസ് സെബാസ്റ്റ്യന്‍ നിയമിതനായി, ഫ്രാങ്കോ മുളക്കലിന് ശേഷം സ്ഥാനത്തെത്തുന്ന മലയാളി

Kerala

സഭയുടെ പ്രതിഷേധം: കോതമംഗലം രൂപത മുന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കും

Kerala

മുതലപ്പൊഴിയില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ പൊഴിമുറിക്കും, ഒരു മാസത്തിനകം മണല്‍ നീക്കം പൂര്‍ത്തിയാക്കും, തൃപ്തിയില്ലാതെ മത്സ്യതൊഴിലാളികള്‍

പുതിയ വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies