Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിരഹ ദു:ഖത്താല്‍ ഉള്‍വലിഞ്ഞുപോയ ഗായിക ചിത്രയെ വീണ്ടും പൊതുവേദികളിലേക്ക് നയിച്ചത് ലതയുടെ ഉപദേശം

മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ്. ചിത്രയ്‌ക്ക് ഒരു തരത്തില്‍ പുനര്‍ജന്മം നല്‍കിയതില്‍ ലതാ മങ്കേഷ്കറിന് വലിയൊരു പങ്കുണ്ട്. മകള്‍ നന്ദനയുടെ വേര്‍പാടിന് ശേഷം ഇനി പൊതുചടങ്ങുകളെല്ലാം ഉപേക്ഷിച്ച് വീട്ടില്‍ തന്നെ ഉള്‍വലിഞ്ഞ് ശിഷ്ടകാലം കഴിച്ചുകൂട്ടാം എന്ന തീരുമാനത്തിലായിരുന്നു ചിത്ര. മാസങ്ങളോളം ആരെയും വിളിക്കാതെയും കാണാതെയും കഴിച്ചുകൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2022, 04:31 pm IST
in India

തിരുവനന്തപുരം: മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ്. ചിത്രയ്‌ക്ക് ഒരു തരത്തില്‍ പുനര്‍ജന്മം നല്‍കിയതില്‍ ലതാ മങ്കേഷ്കറിന് വലിയൊരു പങ്കുണ്ട്. മകള്‍ നന്ദനയുടെ വേര്‍പാടിന് ശേഷം ഇനി പൊതുചടങ്ങുകളെല്ലാം ഉപേക്ഷിച്ച് വീട്ടില്‍ തന്നെ ഉള്‍വലിഞ്ഞ് ശിഷ്ടകാലം കഴിച്ചുകൂട്ടാം എന്ന തീരുമാനത്തിലായിരുന്നു ചിത്ര. മാസങ്ങളോളം ആരെയും വിളിക്കാതെയും കാണാതെയും കഴിച്ചുകൂട്ടി.  

അതിനിടെ ഹൈദരാബാദിലെ ഒരു സംഘടന ലതാ മങ്കേഷ്കറുടെ പേരിലുള്ള ഒരു അവാര്‍ഡ് കെ.എസ്. ചിത്രയ്‌ക്ക്നല്‍കാന്‍ തീരുമാനിച്ചു. ഇത്തരം പൊതുച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ വരികയില്ലെന്ന് ചിത്ര സംഘാടകരെ അറിയിച്ചു. പിറ്റേന്ന് ലതാജിയുടെ ഫോണ്‍ ചിത്രയെ തേടിയെത്തി.

അവരുടെ ഉപദേശമാണ് ചിത്രയെ വീണ്ടും പൊതുവേദിയിലെത്തിച്ചത്. “ചിത്രയുടെ ദുഖം മനസ്സിലാക്കുന്നു. പക്ഷെ അതുമാത്രം ഓര്‍ത്ത് വിഷമിച്ച് വീട്ടിലിക്കുന്നത് ശരിയല്ല എന്നാണ് എന്റെ ഉപദേശം. ഈ അവാര്‍ഡ് ചിത്ര തന്നെ നേരിട്ട് ചെന്ന് വാങ്ങണം”. അവരുടെ ഈ ഉപദേശം ചിത്രയെ തെല്ലൊന്നുമല്ല മാറ്റിമറിച്ചത്. ഉപദേശമനുസരിച്ച് ചിത്ര മകളുടെ ദുഖം മൂലം ഉള്‍വലിഞ്ഞുള്ള ജീവിതരീതി അവസാനിപ്പിച്ച് വീണ്ടും പൊതുവേദിയിലേക്കിറങ്ങി. ലതയുടെ പേരിലുള്ള അവാര്‍ഡ് ഏറ്റുവാങ്ങി.  

ലതാ മങ്കേഷ്കറുമായി കണ്ടുമുട്ടിയ ഒട്ടേറെ ധന്യമുഹൂര്‍ത്തങ്ങള്‍ ചിത്രയുടെ ജീവിതത്തിലുണ്ട്. അതിലൊന്ന് ലതയുടെ എണ്‍പതാം പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ആല്‍ബത്തിലെ ചിത്രയുടെ പാട്ട് കേട്ട് ലത നേരിട്ട് ഫോണ്‍ വിളിച്ച് അഭിനന്ദനമറിയിച്ച സംഭവമാണ്. നേരത്തെ എസ്പി ബാലസുബ്രഹ്മണ്യമാണ് ചിത്രയെ ലതാ മങ്കേഷ്കറിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.  

പിന്നീട് ലതാ മങ്കേഷ്കറുടെ 75ാം പിറന്നാളിന് മുംബൈയില്‍വെച്ച് നടന്ന പരിപാടിയില്‍ ഉദ്ഘാടന ഗാനം ആലപിച്ചതുതന്നെ ചിത്രയാണ്. ലതാജി അന്ന് സദസ്സിന്റെ മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്നു. പേടി തോന്നിയെങ്കിലും ചിത്ര പാടി. ലതയുടെ രണ്ട് ഗാനങ്ങള്‍- ‘ രസിക് ബല്ലാ’, ‘രുലാ കെ ഗയാ സപ്നാ.” എന്നിങ്ങനെ രണ്ട് ഗാനങ്ങള്‍. അന്നും ലത ചിത്രയെ അനുഗ്രഹിച്ചു. 

Tags: Musicചിത്രഎസ്.പി. ബാലസുബ്രഹ്മണ്യംലതാ മങ്കേഷ്കര്‍ഭാരതീയ സംഗീതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

Music

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

India

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.