Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാനാത്വത്തിലെ ഏകത്വദര്‍ശനം

ഭാരതീയ തത്ത്വചിന്തയുടെ കാലിക പ്രസക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2022, 06:00 am IST
in Samskriti

പി.പി. സൗഹൃദന്‍

ഏതു ദേവനെ/ദേവതയെ ഭജിച്ചാലും അതെല്ലാം ശ്രീകൃഷ്ണഭഗവാനില്‍ എത്തിച്ചേരുന്നു. (‘സര്‍വദേവനമസ്‌കാരം ഗോവിന്ദം പ്രതി ഗച്ഛതി’) ഓരോരുത്തരും അവരവരുടെ വാസനയ്‌ക്കനുസരിച്ച് ഓരോ ദേവതയെ ഭജിക്കുന്നു. അതില്‍ തെറ്റില്ല. എങ്കിലും ദിനംപ്രതി,  ജന്മം പ്രതി പുരോഗമിച്ച് ‘വിരജാനദി’യും കടന്ന് നാം ഗോലോകധാമത്തില്‍ എത്തട്ടെ. അവിടെ എല്ലാം സുവര്‍ണമയമാണ്. ‘ഹിരണ്യ ഗര്‍ഭന്‍’ എന്ന് പരമപുരുഷനെ പറയുന്നത് അതുകൊണ്ടുകൂടിയാകാം.

ശ്രീകൃഷ്ണഭഗവാന്റെ തന്നെ മറ്റൊരു വിസ്തരണമാണ് ലളിതാദേവി, ശക്തിസ്വരൂപിണി, രാധാറാണി എല്ലാവരും. അവര്‍ ഭഗവാന്റെ വ്യത്യസ്ത രൂപഭാവങ്ങള്‍ മാത്രം.

‘ഏകം സത് വിപ്രാ ബഹുധാ വദന്തി’എന്ന ഉപനിഷദ് വാക്യം ഇവിടെ ശ്രദ്ധേയം. ജ്ഞാനികള്‍ ഒരേ ഒരു പരമാത്മസത്തയെ (സത്യത്തെ) പലതായി കാണുന്നു . അതിനാല്‍ നാം നാനാത്വത്തിലെ ഏകത്വദര്‍ശനം ആര്‍ജിച്ചാല്‍ രക്ഷപ്പെട്ടു.

ഒരു നാടക ട്രൂപ്പ് ഒരു ഉത്സവപ്പറമ്പില്‍ നിന്ന് മറ്റൊരു നാട്ടിലെ ഉത്സവപറമ്പിലെ വേദിയിലേക്ക് പോകുന്നതുപോലെയാണ് 125 വര്‍ഷം വൃന്ദാവനം, ദ്വാരക എന്നിവിടങ്ങളിലും കുരുക്ഷേത്ര യുദ്ധഭൂമിയിലുമെല്ലാം കാലിമേയ്‌ക്കുന്ന പയ്യനായും, കാമുകനായും, കാളിന്ദിയുടെയും രാധാറാണിയുടെയും, രുഗ്മിണിയുടെയും പാഞ്ചാലിയുടെയും കുന്തിയുടെയും ഒക്കെ യഥാക്രമം പത്‌നിയായും ഭഗവാനായും   ലീലയാടിയിട്ട്, 100 വര്‍ഷം വൃന്ദാവനത്തില്‍ വിരഹാതുര കാമുകിയായി കാത്തിരുന്ന രാധാറാണിയേയും മറ്റനേകം ഗോപികമാരെയും ഗോപാലന്മാരെയും ഒരു നാള്‍ സുവര്‍ണത്തേരില്‍ ഏറ്റി ആ മഹാമായാവിയായ ഗോവിന്ദപരമാത്മാവ് ഗോലോകവൃന്ദാവനത്തിലേയ്‌ക്ക് യാത്രയായത്.

അതേ ശ്രീകൃഷ്ണഭഗവാന്റെയും രാധാറാണിയുടെയും വിവിധ ഭാവരൂപങ്ങളാണ്  ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാരും ലളിതാ-കാളി-ലക്ഷ്മി-സരസ്വതി തുടങ്ങിയ ദേവിമാരും എന്നറിയുമ്പോള്‍ നമ്മുടെ വിസ്മയത്തിനതിരുണ്ടോ?

ഏതാണ്ട് 500 വര്‍ഷം മുമ്പ് ശ്രീചൈതന്യമഹാപ്രഭു (1486-1534) കലിയുഗത്തിലെ നാമസങ്കീര്‍ത്തനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കാനായി വംഗ ദേശത്ത് ജനിച്ച് നാമപ്രചരണാര്‍ഥം ഭാരതം ഒട്ടാകെ സഞ്ചരിച്ചു. അദ്ദേഹം തിരുവനന്തപുരത്ത് പത്മനാഭക്ഷേത്രത്തിനു മുന്നില്‍ പത്മതീര്‍ഥക്കരയിലെ ആലിന്‍ ചുവട്ടിലും കുറച്ചു നേരം ധ്യാനനിമഗ്നനായി ഇരുന്നുവത്രേ. അദ്ദേഹത്തെ രാധാകൃഷ്ണന്മാരുടെ സംയുക്താവതാരമായി കരുതപ്പെടുന്നു.

‘വിധിച്ചതേ വരൂ, കൊതിച്ചതു വരാ’ എന്നു സാധാരണ പറയുന്നത് ഒരു പരിധിവരെ മാത്രമേ ശരിയാവൂ എന്ന് മനുഷ്യജീവിതകഥ നമ്മെ പഠിപ്പിക്കുന്നു.

എന്റെ നിഘണ്ടുവില്‍ ‘അസാധ്യം’ എന്ന വാക്കില്ല. എന്നു ചിലര്‍ പറയാറുണ്ട്. അത്തരത്തില്‍ ദൃഢവിശ്വാസം ഉണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ പ്രാര്‍ഥനാനിര്‍ഭരവും പ്രവര്‍ത്തനനിരതവുമായ ജീവിതം അത്ഭുതങ്ങള്‍ സൃഷ്ടിക്കും, തീര്‍ച്ച.

(തുടരും)

Tags: Lord Krishna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

Kerala

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

Samskriti

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്‌ക്കുമ്പോള്‍…..

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

പുതിയ വാര്‍ത്തകള്‍

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.