Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലത്ത് വരിനെല്ല് വ്യാപനം രൂക്ഷം; കൊയ്ത നെല്ല് പാടത്ത് ഉപേക്ഷിച്ച് മടങ്ങേണ്ട അവസ്ഥ; നെല്‍കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍

വരിനെല്ലിന്റെ വ്യാപനം തടയാനാകാതെ കൊല്ലത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ശൂരനാട്ടാണ് കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കുന്നത്. ശൂരനാട് തെക്ക് ആര്യാട്ടുതറ, താമരശ്ശേരി ഏലാകളിലാണ് വരിനെല്ല് വ്യാപിച്ചത്. ഈ ഏലാകളില്‍ മാത്രം 53 കര്‍ഷകരാണ് രണ്ടര മാസം പ്രായമായ നെല്‍കൃഷി ഉപേക്ഷിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2022, 02:43 pm IST
in Kollam
കൃഷി തകര്‍ത്ത വരിനെല്ലും ഉപേക്ഷിച്ച നെല്ല് കൂന കൂട്ടിയ നിലയിലും

കൃഷി തകര്‍ത്ത വരിനെല്ലും ഉപേക്ഷിച്ച നെല്ല് കൂന കൂട്ടിയ നിലയിലും

ശാസ്താംകോട്ട: നെല്‍കൃഷിയെ ക്യാന്‍സര്‍ പോലെ കാര്‍ന്ന് തിന്നുന്ന വരിനെല്ലിന്റെ വ്യാപനം രൂക്ഷമായതോടെ കൊയ്ത നെല്ല് പാടത്ത് ഉപേക്ഷിച്ച് മടങ്ങുകയാണ് നെല്‍കൃഷിക്കാര്‍. കാഴ്ചയില്‍ നെല്ലുപോലെ തോന്നിക്കുന്ന മാരകമായ കളയാണിത്. കതിര്‍ വന്ന് നെല്ല് കൊയ്യാന്‍ പാകമാകുമ്പോള്‍ മാത്രമാണ് കര്‍ഷകര്‍ കെടുതി തിരിച്ചറിയുന്നത്.

വരിനെല്ലിന്റെ വ്യാപനം തടയാനാകാതെ കൊല്ലത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ശൂരനാട്ടാണ് കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കുന്നത്. ശൂരനാട് തെക്ക് ആര്യാട്ടുതറ, താമരശ്ശേരി ഏലാകളിലാണ് വരിനെല്ല് വ്യാപിച്ചത്. ഈ ഏലാകളില്‍ മാത്രം 53 കര്‍ഷകരാണ് രണ്ടര മാസം പ്രായമായ നെല്‍കൃഷി ഉപേക്ഷിച്ചത്.

ശൂരനാട് തെക്ക്, വടക്ക് പഞ്ചായത്തുകളിലെ 750 ഏക്കറിലാണ് വരിനെല്ല് വ്യാപിച്ചത്. ആര്യാട്ടുതറ, താമരശ്ശേരി, ഓണമ്പള്ളി എന്നീ പാടശേഖരങ്ങളിലടക്കം ആയിരത്തോളം കര്‍ഷകര്‍ ഇതോടെ പ്രതിസന്ധിയിലായി. വരിനെല്ലിന്റെ ഇടയില്‍പ്പെട്ട് ഞാറുകള്‍ മൂടുകയും വളര്‍ച്ച മുരടിച്ച് വിളവ് കുറയുകയും ചെയ്യും. ഞാറിനെക്കാള്‍ ഒന്നരയടിയോളം ഉയര്‍ന്ന് വളരുന്ന വരിനെല്ല് ശാഖകളായി കതിരിട്ട് ഞാറുകള്‍ക്ക് മീതെ അടിയുന്നതോടെയാണ് കൃഷി നശിക്കുന്നത്. കളനെല്ല് നീക്കംചെയ്യാന്‍ പത്ത് തൊഴിലാളികളെ ഇരുപത് ദിവസം പാടത്തിറക്കിയിട്ടും ഫലമുണ്ടായില്ല. കളനീക്കാന്‍ വന്‍സമ്പത്തിക ചെലവ് വരുമെന്നതിനാല്‍ കര്‍ഷകര്‍ തീര്‍ത്തും വിഷമത്തിലായി.

ഏക്കറിന് കാല്‍ലക്ഷം രൂപ വരെ ചെലവിട്ടാണ് കൃഷിയിറക്കിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പാടശേഖരങ്ങളില്‍ കളനെല്ലിന്റെ ശല്യമുണ്ടായിരുന്നില്ല. എല്ലാവര്‍ഷവും കൊയ്‌ത്ത് കഴിയുന്നതോടെ കല്ലട ജലസേചന പദ്ധതിയുടെ കനാലുകള്‍ യഥാസമയം തുറന്ന് പാടങ്ങളില്‍ ഓരുവെള്ളം കയറ്റിയാല്‍ കളനെല്ലിനെ പ്രതിരോധിക്കാനാകുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും അതിന് ആരും മുന്‍കൈ എടുക്കുന്നില്ലന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കുന്നത്തൂര്‍ താലൂക്കില്‍ ഒഴികെ എല്ലായിടത്തും കനാല്‍ ഇതിനകം തുറന്നു. വരള്‍ച്ചയായിട്ടും കുന്നത്തൂര്‍ താലൂക്കിലെ കനാലുകള്‍ തുറക്കാത്തതിനാല്‍ വാഴ അടക്കമുള്ള എല്ലാ വിളകളേയും വരള്‍ച്ച രൂക്ഷമായി ബാധിച്ചു.

Tags: paddy fieldനെല്‍കര്‍ഷകര്‍cultivation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

Kerala

കോട്ടയത്ത് പാടശേഖരത്ത് താറാവുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

Local News

പെല്ലറ്റ് ഉപയോഗിച്ചുള്ള കൂൺ കൃഷി സെമിനാർ ശ്രദ്ധേയമായി

Kerala

ആലപ്പുഴയില്‍ കാണാതായ യുവാവിനെ ഭാര്യവീടിനു സമീപത്തെ പാടശേഖരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala

മാഞ്ഞൂരില്‍ താറാവ് നോട്ടക്കാരനായ മധ്യവയസ്‌കനെ പാടശേഖരത്ത് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ഉത്തരവ് അവഗണിച്ച് റോഡ് കുഴിക്കല്‍; വാട്ടര്‍ അതോറിറ്റി എംഡിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സമന്‍സ്

രഞ്ജിനി സ്വന്തം പുസ്തകങ്ങള്‍ അശ്വതി തിരുന്നാള്‍ ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിക്കുന്നു

ക്ഷേത്ര സത്സംഗത്തിന്റെ വേറിട്ട വ്‌ളോഗുകള്‍; 2000 ദിവസങ്ങള്‍ കൊണ്ടു രഞ്ജിനി പരിചയപ്പെടുത്തിയത് 200 ക്ഷേത്രങ്ങള്‍

മോക്ഷമാര്‍ഗ്ഗത്തിന്റെ സാംഖ്യദര്‍ശനം

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.