Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘നവജോത് സിദ്ദു അച്ഛന്റെ മരണ ശേഷം അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കി; അച്ഛന്റെ സമ്പത്ത് അനുഭവിച്ചു’: മൂത്ത സഹോദരി സുമന്‍ തൂര്‍

പഞ്ചാബ് മുഖ്യമന്ത്രി നവജോത് സിങ്ങ് സിദ്ദു അച്ഛന്റെ മരണശേഷം അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കിയ വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ മൂത്ത സഹോദരി സുമന്‍ തൂര്‍. '1986ലാണ് സിദ്ദുവിന്റെ അച്ഛന്‍ ഭഗ് വന്ത് സിങ്ങ് മരിച്ചത്. അതിന് ശേഷമാണ് സിദ്ദു അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കിയത്'- സുമന്‍ തൂര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2022, 05:44 pm IST
in India

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി നവജോത് സിങ്ങ് സിദ്ദു അച്ഛന്റെ മരണശേഷം അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കിയ വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ മൂത്ത സഹോദരി സുമന്‍ തൂര്‍. ‘1986ലാണ് സിദ്ദുവിന്റെ അച്ഛന്‍ ഭഗ് വന്ത് സിങ്ങ് മരിച്ചത്. അതിന് ശേഷമാണ് സിദ്ദു അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കിയത്’- സുമന്‍ തൂര്‍ പറഞ്ഞു.

ഇപ്പോള്‍ യുഎസില്‍ ജീവിക്കുന്ന 70 കാരിയായ സുമന്‍ തൂര്‍ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് സിദ്ദുവിനെതിരെ ഈ ആരോപണം ഉന്നയിച്ചത്. ‘1986ല്‍ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട അമ്മ 1989ല്‍ അനാഥയായി മരിച്ചു,’- തേങ്ങിക്കൊണ്ട് സുമന്‍ തൂര്‍ പറഞ്ഞു.

‘1986ലാണ് എന്റെ അച്ഛന്‍ മരിച്ചത്. അതിന് മുന്‍പേ അച്ഛന്‍ അമ്മയോട് പറയുമായിരുന്നു നിനക്ക് ഈ വീട്ടില്‍ സ്ഥാനമുണ്ടാവില്ല എന്ന്. എന്റെ അച്ഛനമ്മമാര്‍ സമ്പന്നരല്ലാത്തതിനാല്‍ അവരുടെ രക്തവും വിയര്‍പ്പും കണ്ണീരും കൊണ്ട് പണിതതാണ് ഈ വീട്. വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം അമ്മ സിദ്ദുവിനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല,’- കണ്ണീരോടെ സുമന്‍ തൂര്‍ വിവരിച്ചു.

‘ഒരിയ്‌ക്കല്‍ ഒരു മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ദു പറഞ്ഞത് തന്റെ അച്ഛനമ്മമാര്‍ തനിക്ക് രണ്ട് വയസ്സുള്ളപ്പോള്‍ നിയമപരമായി വേര്‍പിരിഞ്ഞെന്നാണ്. രണ്ടുവയസ്സില്‍ സിദ്ദു എങ്ങിനെയാണ് ഇരുന്നത്:?(സിദ്ദുവിന്റെ അന്നത്തെ ഫോട്ടോ ഉയര്‍ത്തിക്കാണിക്കുന്നു). എന്റെ അമ്മ ഉടനെ ലുധിയാനയില്‍ പോയി സിദ്ദുവിനോട് എന്തിനാണ് ഇത്തരം നുണകള്‍ പറയുന്നതെന്ന് ചോദിച്ചു. താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നായിരുന്നു സിദ്ദു മറുപടി പറഞ്ഞത്. ഞങ്ങള്‍ ഉടനെ അഭിമുഖം പ്രസിദ്ധീകരിച്ച മാസികയ്‌ക്കെതിരെ കേസ് കൊടുത്തു. എന്നാല്‍ ആ കേസില്‍ സിദ്ദു കോടതിയില്‍ ഹാജരായില്ല,’- സുമന്‍ തൂര്‍ പറഞ്ഞു.

‘1989ല്‍ അനാഥയില്‍ ദല്‍ഹിയിലെ ഒരു റെയില്‍വേ സ്റ്റേഷനിലാണ് എന്റെ അമ്മ മരിച്ചത്. കൂടെ ഒരു കുടംബമില്ലാത്തതുപോലെയായിരുന്നു മരണം. എന്റെ അച്ഛന്‍ ഞങ്ങള്‍ ഭൂമിയിലും സ്വത്തും അദ്ദേഹത്തിന്റെ പെന്‍ഷനും തന്നിട്ടാണ് പോയത്. അമ്മയെ പുറത്താക്കിയതു വഴി അച്ഛന്റെ സമ്പന്നത മുഴുവന്‍ സിദ്ദു അനുഭവിച്ചു,’- സുമന്‍ തൂര്‍ ആരോപിച്ചു.

സിദ്ദു ഈ ആരോപണത്തോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ കരുക്കള്‍ നീക്കിയ സിദ്ദുവിന്റെ പ്രതിച്ഛായയ്‌ക്ക് വലിയ ആഘാതമായിരിക്കുകയാണ് മൂത്ത സഹോദരിയുടെ ഈ ആരോപണം. കഴിഞ്ഞ ദിവസം പഞ്ചാബ് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി ഛന്നിയെയോ സിദ്ദുവിനെയോ, രണ്ടിള്‍ ഒരാളെ, ഉടന്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് സിദ്ദുവിന് ഈ തിരിച്ചടി.  

അമൃതസര്‍ ഈസ്റ്റില്‍ നിന്നാണ് സിദ്ദു മത്സരിക്കുന്നത്. ഇവിടെ ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിങ്ങ് മജീദിയ ആണ് സിദ്ദുവിന്റെ എതിരാളി. ഇതോടെ ഈ മണ്ഡലം വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. സിദ്ദുവിന്റെ മണ്ഡലം എന്നറിയപ്പെടുന്ന അമൃതസര്‍ ഈസ്റ്റില്‍ സിദ്ദുവിനെ കെട്ടുകെട്ടിക്കുമെന്നാണ് ശിരോമണി അകാലി ദളിന്റെ പ്രതിഞ്ജ. മയക്കമരുന്ന് കേസില്‍ കുടുങ്ങിയ (കുടുക്കിയ) ബിക്രം സിങ്ങ് മജീദിയ പറയുന്നത് സിദ്ദുവിന്റെ രാഷ്‌ട്രീയജീവിതത്തിന്റെ അവസാനമാണ് ഈ പോരാട്ടമെന്നാണ്. മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ ഇളയ സഹോദരനാണ് മജീദിയ. 

മൂത്ത സഹോദരിയുടെ ആരോപണം കോണ്‍ഗ്രസിനും വലിയ തിരിച്ചടിയാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കിയത് സിദ്ദുവിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇപ്പോള്‍ സിദ്ദുവിന്റെ തന്നെ സ്വഭാവസര്‍ട്ടിഫിക്കറ്റാണ് സഹോദരിയുടെ ആരോപണത്തിന് മുന്നില്‍ മങ്ങിപ്പോയിരിക്കുന്നത്. 

Tags: ശിരോമണി അകാലിദള്‍പഞ്ചാബ് മുഖ്യമന്ത്രിപഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് 2022ബിക്രം സിങ് മജിതിയസുമന്‍ തൂര്‍congressmotherpunjabNRIനവജോത് സിദ്ദുനവജോത് സിംഗ് സിദ്ദു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)
India

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

സുനേത്ര പവാര്‍ ബാരമതിയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും; കോണ്‍ഗ്രസ് നിര്‍ത്തിയ എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.