Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവതരിപ്പിച്ചത് ഗുരുദേവന്റെ വികൃതമായ പ്രതിമ; പ്രദര്‍ശിപ്പിക്കാത്തത് നന്നായെന്ന് പരക്കെ അഭിപ്രായം

പറ്റിയത് അബദ്ധമാണെന്ന് തിരിച്ചറിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ വിവാദം ഉണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ്. ബിജെപിസര്‍ക്കാരും നരേന്ദ്ര മോദിയും ചേര്‍ന്ന് ഗുരുദേവന്റെ നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ചുവെന്ന സംഘപരിവാര്‍ വിരുദ്ധ പ്രചാരണമാണ് സിപിഎം നേതാക്കളും അണികളും ആദ്യം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2022, 10:15 am IST
in Kerala

കോഴിക്കോട്: റിപ്പബ്ലിക്ദിന പരേഡിലെ പ്രദര്‍ശനത്തിന് കേരളം സമര്‍പ്പിച്ച ടാബ്ലോയ്‌ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക സമിതി അനുമതി നല്കാത്തത് ആശ്വാസമായെന്ന് പരക്കെ അഭിപ്രായങ്ങള്‍. ശ്രീനാരാണ ഗുരുദേവനെ സ്വകാര്യ ടൂറിസക്കച്ചവട സംരംഭത്തിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചതും അതില്‍ സമര്‍പ്പിച്ച മോഡലില്‍ ഗുരുദേവന്റെ വികൃതമായ പ്രതിമയായതും റിപ്പബ്ലിക് ആഘോഷത്തിന്റെ ഭാഗമായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ അത് വലിയ വിവാദമായേനെ എന്നാണിപ്പോള്‍ പലരും അഭിപ്രായപ്പെടുന്നത്.

പറ്റിയത് അബദ്ധമാണെന്ന് തിരിച്ചറിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ വിവാദം ഉണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ്. ബിജെപിസര്‍ക്കാരും നരേന്ദ്ര മോദിയും ചേര്‍ന്ന് ഗുരുദേവന്റെ നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ചുവെന്ന സംഘപരിവാര്‍ വിരുദ്ധ പ്രചാരണമാണ് സിപിഎം നേതാക്കളും അണികളും ആദ്യം നടത്തിയത്. പ്രതിരോധ മന്ത്രാലയവും കേന്ദ്ര സര്‍ക്കാര്‍ സംവിധാനവും അത് ആധികാരികമായി നിഷേധിച്ചപ്പോള്‍ സിപിഎം വിമര്‍ശനങ്ങള്‍ പ്രചരിപ്പിച്ച പല മാധ്യമങ്ങളും പോലും തെറ്റായ വാര്‍ത്ത തിരുത്തിയില്ല. റിപ്പബ്ലിക് ദിന പരേഡ് കഴിഞ്ഞപ്പോള്‍ പ്രദര്‍ശനികളെ വിമര്‍ശിച്ച്, ഗുരുദേവന്റെ ഫ്ളോട്ട് തള്ളിയെന്ന വാര്‍ത്ത ആവര്‍ത്തിച്ചു. സാമൂഹ്യ മാധ്യമങ്ങളിലെ കുപ്രചാരണങ്ങള്‍ക്കെതിരേ വന്ന വിമര്‍ശനങ്ങളിലാണ്, സംസ്ഥാന സര്‍ക്കാര്‍ ഗുരുദേവനെ കച്ചവടത്തിന് വെച്ചുവെന്നും പ്രതിമ വികൃതമായിരുന്നുവെന്നും അധികൃതര്‍ മറുപടി നല്കണമെന്നും ആവശ്യമുയര്‍ന്നത്.

ഫ്ളോട്ടില്‍ ഉള്‍ക്കൊള്ളിച്ച ജടായുപ്പാറ സ്വകാര്യ ടൂറിസം കേന്ദ്രമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രദര്‍ശിനിയായി അതെങ്ങനെ കടന്നുകൂടി എന്നാണ് ഒരു വിമര്‍ശനം. അതിനു മുന്നില്‍ ആത്മീയാചാര്യന്‍ ഗുരുദേവനെ സ്ഥാപിച്ചതിന്റെ യുക്തിയാണ് മറ്റൊന്ന്. ആ ഗുരുദേവ പ്രതിമയ്‌ക്ക് ശ്രീനാരായണ ഗുരുവുമായി സാദൃശ്യമൊന്നും ഇല്ലാത്തതാണ് പ്രധാനമായ മൂന്നാം വിഷയം. പ്രതിമയുടെ വികൃത ചിത്രം വിമര്‍ശനകാരണമായപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട യഥാര്‍ഥ ചിത്രം പരിഷ്‌കരിച്ച് വിമര്‍ശനത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചത് അതിനേക്കാള്‍ വിവാദമായി. പ്രതിമ വികൃതമാക്കിയെന്ന കുറ്റസമ്മതവുമായെന്നായി വാദം.

അതിനിടെ, റിപ്പബ്ലിക് പരേഡില്‍ പ്രദര്‍ശിപ്പിച്ചവയെല്ലാം ഇന്ത്യന്‍ മിഥോളജിയായിപ്പോയെന്നും ഹിന്ദുത്വ പ്രചാരണമായെന്നും വിഷുവാഘോഷ പ്രകടനം പോലെയായെന്നും അതുകൊണ്ടാണ് കേരളത്തിന്റെ ഫ്ളോട്ട് നിഷേധിച്ചതെന്നും ചില പ്രമുഖര്‍ വിമര്‍ശിച്ചു. എന്നാല്‍, ജടായു രാമായണത്തിലെ കഥാപാത്രമാണെന്നും ദൃശ്യം രാവണന്റെ സീതാപഹരണ സംഭവത്തിന്റെ ചിത്രീകരണമാണെന്നും വിശദീകരണം വന്നതോടെ ആ വാദവും തകര്‍ന്നു. വിഷുപ്രദര്‍ശനമെന്ന വിമര്‍ശനം നടത്തിയ മാധ്യമപ്രവര്‍ത്തകന് സാമൂഹ്യ മാധ്യമത്തില്‍ വലിയ ആക്ഷേപം ഏല്‍ക്കേണ്ടിവന്നു.

ഗുരുദേവനെ ആദരിക്കാതിരിക്കുകയും അവസരങ്ങളിലെല്ലാം അപമാനിക്കുകയും ചെയ്യുന്ന പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിന്റേതാണ് ഫ്‌ളോട്ട്. ടൂറിസം വകുപ്പാണ് ഈ ഫ്‌ളോട്ട് തയാറാക്കിയതെങ്കില്‍ മന്ത്രി മുഹമ്മദ് റിയാസും സാംസ്‌കാരിക വകുപ്പാണെങ്കില്‍ മന്ത്രി സജി ചെറിയാനും പിആര്‍ഡി ആണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനുമാണ് വിശദീകരിക്കേണ്ടത്.

ഒരു സ്വകാര്യ ടൂറിസം പദ്ധതിയുടെ പ്രചാരണത്തിന് സംസ്ഥാന സര്‍ക്കാര്‍ റിപ്പബ്ലിക് പ്രദര്‍ശന വേള ദുര്‍വിനിയോഗിച്ചതും ശ്രീനാരായണ ഗുരുദേവന്റെ ‘വികൃത’ പ്രതിമ അതിനൊപ്പം വിനിയോഗിച്ചതും അത് ഏറെ ഔദ്യോഗികമായ ഒരു സമിതിക്ക് മുന്നില്‍ അവതരിപ്പിച്ചതും ഏതെങ്കിലും ഗൂഢോദ്ദേശ്യത്തിലായിരുന്നോ എന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഇതിന് പ്രദര്‍ശന അനുമതി ലഭിക്കാഞ്ഞത് ആശ്വാസമായി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

നിലവാരമുള്ള ഐസിയു: കര്‍മപദ്ധതി വേണം, സമയബന്ധിതമായി നടപ്പാക്കണം – സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.