Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഒരു പൂ ചോദിച്ചു കിട്ടിയത് പൂക്കാലം; തടവുകാരൻ എഴുതിയ കത്തിലൂടെ ജയിലിലെത്തിയത് 568 പുസ്തകങ്ങൾ

വിയ്യൂർ സെൻട്രൽ ജയിലിൽ കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ലൈബ്രറിയുടെ ചുമതലക്കാരനാണ് സജീവൻ. സ്വന്തം പണം കൊണ്ട് വാങ്ങുന്ന പുസ്തകങ്ങൾ വായിച്ചു കഴിഞ്ഞാൽ സജീവൻ ലൈബ്രറിക്ക് സമ്മാനിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2022, 03:47 pm IST
in Literature
കവി രാവുണ്ണിയുടെ നേതൃത്വത്തിൽ വിയ്യൂർ സെൻട്രൽ ജയിലിലെ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ സൂപ്രണ്ട് രാജൻ സാജന് കൈമാറുന്നു

കവി രാവുണ്ണിയുടെ നേതൃത്വത്തിൽ വിയ്യൂർ സെൻട്രൽ ജയിലിലെ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ സൂപ്രണ്ട് രാജൻ സാജന് കൈമാറുന്നു

കാഞ്ഞാണി: തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായ സജീവൻ തനിക്ക് ലഭിച്ച കൂലിയിൽ നിന്ന് 1500 രൂപ മാറ്റി വച്ച് അഞ്ച് പുസ്തകം വാങ്ങാനായി പ്രസീദ്ധീകരണ സ്ഥാപനത്തിന് എഴുതിയ കത്തിന് വമ്പിച്ച പ്രതികരണം. കത്ത് ലഭിച്ച പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ തൃശൂർ മേധാവി കവി ഡോ.സി രാവുണ്ണിയുടെ നേതൃത്വത്തിൽ തന്റെ സുഹൃദ് വലയത്തിൽ നിന്നും സമാഹരിച്ച് ജയിൽ ലൈബ്രറിയിലേക്ക് സൗജന്യമായി എത്തിച്ച് നൽകിയത് അറുപത്തി ആറായിരം രൂപയുടെ 568 പുസ്കങ്ങൾ.

തടവുകാരനായ സജീവൻ പുസ്തക പ്രസാദകരായ നാഷണൽ ബുക്ക് സ്റ്റാളിലേക്ക് (എൻ.ബി.എസ് )തനിക്ക് ഏതാനും പുസ്തകങ്ങൾ വില കൊടുത്തു വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് കത്തെഴുതിയിരുന്നു. ജയിലിൽ കൂലിയായി പ്രതിദിനം ലഭിക്കുന്ന 127 രൂപ വരുമാനത്തിൽ നിന്ന് മിച്ചം വെക്കുന്ന സംഖ്യ കൊണ്ടാണ് അദ്ദേഹം പുസ്തകങ്ങൾ വാങ്ങുന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽ കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ലൈബ്രറിയുടെ ചുമതലക്കാരനാണ് സജീവൻ. സ്വന്തം പണം കൊണ്ട് വാങ്ങുന്ന പുസ്തകങ്ങൾ വായിച്ചു കഴിഞ്ഞാൽ സജീവൻ ലൈബ്രറിക്ക് സമ്മാനിക്കും. ഡിസ്ക്കൗണ്ട് വല്ലതും കിട്ടാനിടയുണ്ടോ എന്ന് ആരാഞ്ഞു കൊണ്ടായിരുന്നു സജീവന്റെ കത്ത്. ഡിസ്ക്കൗണ്ട് ഇല്ലെങ്കിലും പുസ്തകങ്ങൾ വാങ്ങുമെന്ന് കത്തിലുണ്ട്. 

കത്ത് വായിച്ച എൻ.ബി.എസ് ന്റെ ഡയറക്ടർ ബോർഡ് അംഗമായ കവി ഡോ.സി. രാവുണ്ണി സെൻട്രൽ ജയിലിലെ ലൈബ്രറിയിലേക്ക് കുറച്ചു പുസ്തകങ്ങൾ ശേഖരിച്ചു നല്കാൻ ശ്രമം തുടങ്ങി. എല്ലാ സുഹൃത്തുക്കൾക്കും കത്തയച്ചു. പതിനായിരം രൂപയുടെ പുസ്തകങ്ങളെങ്കിലും സജീവന് കൊടുക്കണം എന്നായിരുന്നു ലക്ഷ്യം.

സാറാ ജോസഫ് 7759 രൂപയുടെ 50 പുസ്തകങ്ങൾ നൽകി. നോവലിസ്റ്റ് കെ.ഉണ്ണികൃഷ്ൻ 10,373 രൂപ വിലയുള്ള 81 പുസ്തകളും, രംഗചേതന 6600 രൂപയുടെ 62 പുസ്തകങ്ങളും കൈമാറി. കവി രാവുണ്ണി 11,228 രൂപയുടെ 116 പുസ്തകങ്ങളും ഇതിലേക്ക് ചേർത്തു. സജീവൻ ആവശ്യപ്പെട്ട 1555 രൂപയുടെ 5 പുസ്തകങ്ങളും ഒപ്പം വച്ചു. മറ്റുള്ളവുടെ സഹായമായി ലഭിച്ചതടക്കം 66,809 രൂപ വിലവരുന്ന 568 പുസ്തകൾ ജയിലിലെ ലൈബ്രറിയിലേക്ക് കൊടുക്കാനായി തയ്യാറാക്കി. ഇംഗ്ലീഷും ഹിന്ദിയും കന്നടവും തമിഴും ഭാഷയിലെ പുസ്തകങ്ങളും കൂട്ടത്തിലുണ്ട്.  

ഇ.ടി.വർഗ്ഗീസ് ( രംഗചേതന ), നടൻ സുനിൽ സുഖദ, സംവിധായകൻ കെ.വി.ഗണേശ്, പത്രപ്രവർത്തകൻ രാമവർമ്മൻ, സുമേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പുസ്തകങ്ങൾ സെൻട്രൽ പ്രിസൺ സൂപ്രണ്ട് രാജൻ സാജന് കൈമാറി. വെൽഫെയർ ഓഫീസർമാരായ ബിപിൻ, ബേസിൽ, അന്തേവാസിയായ സജീവൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Tags: Thrissurപുസ്തകംLibraryprisonerPrison
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.