Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സില്‍വര്‍ലൈന്‍ സാധ്യതാ പഠന റിപ്പോര്‍ട്ട്; വിദേശ വായ്‌പയെടുക്കല്‍ പരാജയമാകും

ജപ്പാന്‍ കമ്പനിയായ ജിക്ക(ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ ഏജന്‍സി)യില്‍നിന്ന് 1.40 ശതമാനം പലിശയ്‌ക്ക് 35,181 കോടി രൂപ വായ്‌പയെടുക്കുമെന്ന് സാധ്യതാ പഠനത്തില്‍ പറയുന്നു.

അജി ബുധനൂര്‍byഅജി ബുധനൂര്‍
Jan 21, 2022, 09:56 am IST
inKerala

തിരുവനന്തപുരം: സില്‍വര്‍ലൈനിലെ വിദേശ വായ്‌പയെടുക്കല്‍ പദ്ധതി പാളുമെന്ന് വ്യക്തമാകുന്നു. കേരളത്തെ കടക്കെണിയിലാക്കുന്നതോടൊപ്പം സാമ്പത്തിക ഭദ്രത തകര്‍ക്കുമെന്നും സര്‍ക്കാര്‍ പുറത്തുവിട്ട സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. സാധ്യതാ റിപ്പോര്‍ട്ടും ഡിപിആറും തമ്മില്‍ പല ഭാഗങ്ങളിലും പൊരുത്തമില്ലായ്‌മ നിലനില്‍ക്കുന്നു. 2019ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.  

ജപ്പാന്‍ കമ്പനിയായ ജിക്ക(ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ ഏജന്‍സി)യില്‍നിന്ന് 1.40 ശതമാനം പലിശയ്‌ക്ക് 35,181 കോടി രൂപ വായ്‌പയെടുക്കുമെന്ന് സാധ്യതാ പഠനത്തില്‍ പറയുന്നു. തിരിച്ചടവിന് പത്തു വര്‍ഷം മൊറട്ടോറിയം ലഭിക്കും. 30 വര്‍ഷം കൊണ്ട് തിരിച്ചടയ്‌ക്കണം. കൂടാതെ പദ്ധതിക്കായുള്ള ബാക്കി പണം കണ്ടെത്താന്‍ ഷെയര്‍ വില്‍പ്പന നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ പലിശ കൂടിയാകുമ്പോള്‍ ഡിപിആറില്‍ പറഞ്ഞിരിക്കുന്നതുപോലെ കിലോമീറ്ററിന് 2.75 പൈസ എന്ന നിരക്കില്‍ പദ്ധതി ലാഭകരമാകില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജിക്ക പണം വായ്‌പയായി നല്കാതെ അതിവേഗ ട്രെയിനിന്റെ കോച്ചുകളും റെയില്‍ നിര്‍മാണത്തിനുള്ള മറ്റ് ഉപകരണങ്ങളുമാകും നല്കുക.

റെയില്‍പാതയുടെ 236 കിലോമീറ്റര്‍ ദൂരം നിരപ്പായ സ്ഥലത്തു കൂടിയാണ് നിര്‍മിക്കുന്നതെന്ന് സാധ്യതാ പഠനത്തില്‍ വ്യക്തമാക്കുമ്പോള്‍ ഡിപിആറില്‍ ഇത് 327 കിലോമീറ്ററാണ്. 200 കിലോമീറ്റര്‍ ദൂരം ചെറുതും വലുതുമായ കുന്നുകള്‍ ഇടിച്ച് മണ്ണെടുത്ത് മാറ്റി പാത നിര്‍മിക്കണമെന്നും സാധ്യതാ പഠനത്തില്‍ പറയുന്നു. എന്നാല്‍, ഡിപിആറില്‍ ഇത് 101 കിലോമീറ്ററാണ്.  

പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരമായി പണം നല്കുമ്പോള്‍ നികുതിയിനത്തില്‍ വന്‍തുക സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കുന്ന പ്രദേശത്തെ ചെറുതും വലുതുമായ എല്ലാ ഭൂവുടമകളും നികുതി നല്‌കേണ്ടി വരും. സില്‍വര്‍ലൈന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും സാധ്യതാ പഠനത്തില്‍ പറയുന്നു. പാത നിര്‍മാണ സമയത്ത് വേമ്പനാട്ട് കായലിലും ശാസ്താംകോട്ട കായലിലും മലിനീകരണത്തിന് ഇടയാക്കും. കൂടാതെ നദികളിലും മലിനീകരണം രൂക്ഷമാകും. ഇതിനിടെ കോട്ടയം സ്‌റ്റേഷന്‍ ഡിപിആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്  കായലിലാണെന്ന വിവരം പുറത്തുവന്നു. സ്റ്റേഷന്‍ നിര്‍മിക്കണമെങ്കില്‍ കായല്‍ നികത്തേണ്ടി വരും.

Tags: റിപ്പോര്‍ട്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ നോ ഫ്‌ളൈയിങ് സോണായി പ്രഖ്യാപിക്കണമെന്ന് പോലീസ്; ശുപാര്‍ശ കുമ്മനം പരാതി നല്‍കിയതിനു പിന്നാലെ

Kerala

പിഎഫ്‌ഐ ഭീകരകേന്ദ്രത്തിന് താഴിട്ടത് തെളിവുകളുടെ ബലത്തില്‍; ആയുധ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ സ്ഥാപനം എന്ന മറവില്‍

Kerala

പിഎഫ്‌ഐ നീക്കങ്ങളെല്ലാം ഇസ്ലാമിക രാഷ്‌ട്രം ലക്ഷ്യമിട്ട്; പിഎഫ്‌ഐ ക്രൂരതകള്‍ എന്‍ഐഎ റിപ്പോര്‍ട്ടിലും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലങ്ങളിലും

Kerala

അഞ്ചുവയസുകാരിയുടെ കൊലപാതകം: കുറ്റവാളികൾക്കെതിരെ കർശന നടപടി വേണം, സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍

India

ഇന്ത്യ 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തി; മോദിയുടെ ഗ്യാരണ്ടി സത്യമാകും; മഹാരാഷ്‌ട്രയും യുപിയും 50000 കോടി ഡോളര്‍ സമ്പദ്ഘടനയാകും

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.