Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍

ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ക്കും അല്ലാത്തവര്‍ക്കുമായി രണ്ട് ഒപണ്ടി കൗണ്ടറും തുടര്‍ചികിത്സാ സംവിധാനവും നടപ്പാക്കണമെന്ന് ഡിഎംഒ ആവശ്യപ്പെട്ടതാണ് ആശുപത്രി ജീവനക്കാരെ പ്രകോപിപ്പിച്ചത്.

എം.എസ്. ജയചന്ദ്രന്‍byഎം.എസ്. ജയചന്ദ്രന്‍
Jan 19, 2022, 12:30 pm IST
inKollam
dist hospital

dist hospital

കൊല്ലം: കൊവിഡ് രോഗികളെ ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ഡിഎംഒയ്‌ക്ക് എതിരെ ശീതസമരത്തില്‍. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഡോക്ടര്‍മാരും ജീവനക്കാരും പ്രതിഷേധവുമായി രംഗത്തുള്ളത്.  

ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ക്കും അല്ലാത്തവര്‍ക്കുമായി രണ്ട് ഒപണ്ടി കൗണ്ടറും തുടര്‍ചികിത്സാ സംവിധാനവും നടപ്പാക്കണമെന്ന് ഡിഎംഒ ആവശ്യപ്പെട്ടതാണ് ആശുപത്രി ജീവനക്കാരെ പ്രകോപിപ്പിച്ചത്. ഡിഎംഒ ഓഫീസില്‍ നിന്നും വന്ന ഉത്തരവ് നടപ്പാക്കാന്‍ കഴിയില്ലെന്നും പ്രക്ഷോഭത്തിലേക്ക് തങ്ങള്‍ തിരിയുമെന്നും ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ പരസ്യമായി അറിയിച്ചുകഴിഞ്ഞു.

നിലവിലുള്ള സംവിധാനത്തില്‍ പോലും ആവശ്യത്തിന് ജീവനക്കാരില്ല. ഡിഎംഒ ആവശ്യപ്പെട്ടതനുസരിച്ച് കൊവിഡ്, നോണ്‍ കൊവിഡ് ഒപികള്‍ തുടങ്ങിയാല്‍ ഡോക്ടര്‍മാരടക്കം 50 ജീവനക്കാരെ അധികമായി നിയമിക്കേണ്ടി വരും. അതിന് ജില്ലാ മെഡിക്കല്‍ ഓഫീസ് തയ്യാറുമല്ല.  വിക്ടോറിയ ആശുപത്രിയില്‍ 18 ഡോക്ടര്‍മാരും നൂറോളം ജീവനക്കാരുമാണുള്ളത്. കൊവിഡിന്റെ അടിസ്ഥാനത്തില്‍ ചികിത്സാ സംവിധാനം വേര്‍തിരിച്ചാല്‍ ഇപ്പോഴുള്ള സ്റ്റാഫ് പാറ്റേണ്‍ തികയാതെ വരും. 

ഒരു ലേബര്‍ റൂമും തിയറ്ററുമാണ് നിലവിലുള്ളത്. പുതിയ സംവിധാനത്തില്‍ ലേബര്‍ റൂമും തിയറ്ററും വീണ്ടും വേണ്ടിവരും. കൂടാതെ കിടക്കകളുടെ എണ്ണം കൂട്ടി വേര്‍തിരിക്കണം. ചികിത്സാസംവിധാനം എല്ലാം അടിമുടി മാറണം. ഇതൊന്നും തയ്യാറാക്കാതെ രണ്ട് കൗണ്ടര്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ടാല്‍ അത് നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് ജില്ലാ ആശുപത്രി ജീവനക്കാര്‍ കഴിഞ്ഞ ദിവസം ഡിഎംഒ ഓഫീസിലെത്തി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ആഴ്ച തന്നെ ആശുപത്രിയില്‍ രണ്ട് കൗണ്ടര്‍ തുടങ്ങണം എന്ന പിടിവാശിയിലാണ് ഡിഎംഒ. അങ്ങനെയെങ്കില്‍ ഉത്തരവിനെതിരെ ശക്തമായി രംഗത്തുവരുമെന്ന് ജീവനക്കാരും മുന്നറിയിപ്പ് നല്കുന്നു.

Tags: hospitalstrikekollam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Kerala

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

Kollam

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

Kerala

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.