Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാമി വിവേകാനന്ദൻ ആധുനിക ഭാരതത്തിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ പ്രവാചകൻ – സുശീൽ പണ്ഡിറ്റ്

ഭാരതത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് സ്വാമി വിവേകാനന്ദൻ നൽകിയ സംഭാവന നിസ്തുലമാണ്. ചെറുപ്പക്കാരിൽ പ്രബോധനവും രാഷ്‌ട്രീയ ബോധവും ലാളിത്യവും സേവന മനോഭാവവും വളർത്തി. ഭാരതത്തിന്റെ അഭിമാനം നെഞ്ചിലേറ്റാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2022, 11:01 am IST
in Kerala

തിരുവനന്തപുരം: ഭാരതത്തെ അടിമത്ത മനസ്ഥിതിയിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിച്ച ആധ്യാത്മിക നവോത്ഥാനനായകൻ ആണ് സ്വാമിവിവേകാനന്ദനെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ സുശീൽ പണ്ഡിറ്റ് അഭിപ്രായപ്പെട്ടു. ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമത്തിൽ നടന്ന വിവേകാനന്ദജയന്തി ദേശീയ യുവജന ദിനം ദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ നഷ്ടപ്പെട്ട ആധ്യാത്മിക സാംസ്കാരിക പാരമ്പര്യത്തെ പുനരുജ്ജീവിപ്പിച്ചു നവോത്ഥാനത്തിന് ഗതിവേഗം നൽകുകയായിരുന്നു സ്വാമി വിവേകാനന്ദൻ ചെയ്തത്. ആധുനിക ഭാരതത്തിൻറെ നവോത്ഥാന സാരഥിയാണ് സ്വാമി വിവേകാനന്ദൻ. യുവാക്കൾ നാടിന്റെ ഹൃദയസ്പന്ദം ഏറ്റുവാങ്ങണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മതത്തെയും മാനവികതയെയും അദ്ദേഹം സമന്വയിപ്പിച്ചു. ദാരിദ്ര്യത്തെക്കാൾ വലിയ പാപം ഇല്ലെന്ന ഉദ്ബോധനം എക്കാലത്തും പ്രസക്തമാണ്. ഭാരതത്തിൻറെ ആത്മീയ പൈതൃകം, സംസ്കാരം, സാഹിത്യം ചരിത്രം ഇവയിൽ അവബോധം വളർത്തി യഥാർത്ഥ ഭാരതത്തിൻറെ സത്ത കണ്ടെത്തുവാൻ അദ്ദേഹം യുവാക്കളെ  പ്രാപ്തമാക്കി.  

ഭാരതത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് സ്വാമി വിവേകാനന്ദൻ നൽകിയ സംഭാവന നിസ്തുലമാണ്. ചെറുപ്പക്കാരിൽ പ്രബോധനവും രാഷ്‌ട്രീയ ബോധവും ലാളിത്യവും സേവന മനോഭാവവും വളർത്തി. ഭാരതത്തിന്റെ  അഭിമാനം നെഞ്ചിലേറ്റാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യം എന്നത്  കേവലം വൈദേശികരെ ഇന്ത്യയിൽനിന്ന്  ഓടിക്കുക മാത്രമല്ല,  ഭാരതത്തിൻറെ പാരമ്പര്യത്തിൽ അഭിമാനമുള്ള  ജനതയാണ് സ്വാതന്ത്ര്യത്തിന്റെ ആണിക്കല്ല് എന്നു പഠിപ്പിച്ചു. സ്വാതന്ത്ര്യത്തിലേക്കുള്ള  പ്രയാണം സ്വാഭിമാനം ആവണം എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.  കൊള്ളക്കാരെ വെള്ളപൂശിയ ചരിത്രമാണ് ബ്രിട്ടീഷുകാർ നമ്മെ പഠിപ്പിച്ചത്. അതുകൊണ്ട് വിദ്യാഭ്യാസത്തിലൂടെ ഭാരതത്തിന്റെ യഥാർത്ഥ പാരമ്പര്യം എന്തെന്ന്  നമുക്ക് പഠിക്കാനായില്ല. യുവാക്കളോട് ഭാരതത്തിന്റെ യഥാർത്ഥ പാരമ്പര്യമാണ് സ്വാമി വിവേകാനന്ദൻ മുന്നോട്ടുവച്ചത്. വിവേകാനന്ദനിലൂടെ ഭാരതം ഒരു പുതിയ രാഷ്‌ട്രമായി പിറവിയെടുത്തു.  ചിക്കാഗോ പ്രസംഗത്തിലൂടെ ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ ആധ്യാത്മികവും സാംസ്കാരികവുമായ ആത്മാഭിമാനം ഉയർത്തിക്കാട്ടി.  ലോകരാജ്യങ്ങൾ ഭാരതത്തിൻറെ യഥാർത്ഥ ചരിത്രവും സംസ്കാരവും പഠിക്കാൻ മുന്നോട്ടുവന്നു. ഭാരതത്തിന്റെ യഥാർത്ഥ നവോത്ഥാനനായകൻ ആണ് സ്വാമി വിവേകാനന്ദൻ എന്ന് അദ്ദേഹം പറഞ്ഞു.  

ദരിദ്രനെ വേദാന്തം അല്ല ജീവിത ഉന്നമനം ആണ് വേണ്ടത് എന്ന് അദ്ദേഹം പഠിപ്പിച്ചു.  ഭാരതത്തെ കണ്ടെത്താൻ വേണ്ടി ആസേതുഹിമാചലം യാത്ര ചെയ്തു. ആധുനിക ഭാരതത്തിന്റെ  യശസ്സുയർത്തിയ സാംസ്കാരിക  നവോത്ഥാന നായകനാണ് സ്വാമി വിവേകാനന്ദൻ എന്നു സുശീൽ പണ്ഡിറ്റ് അഭിപ്രായപ്പെട്ടു.  സ്വാമി മോക്ഷ വ്രധാനന്ദജി അധ്യക്ഷനായ യോഗത്തിൽ  ശ്രീരാമകൃഷ്ണാശ്രമം ബേലൂർമഠം അസിസ്റ്റൻറ് സെക്രട്ടറി സ്വാമി  സർവ്വേശാനന്ദജി  മുഖ്യപ്രഭാഷണം നടത്തി. ആധുനിക ക്ലിനിക്കൽ ലബോറട്ടറി ഉപകരണങ്ങളുടെ സ്വിച്ചോൺ കർമ്മം വി കെ പ്രശാന്ത് നിർവഹിച്ചു.

Tags: indiaസ്വാമി വിവേകാനന്ദന്‍പ്രവാചകന്‍Susheel Pandit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.