Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശാസ്ത്രം ജയിക്കുന്നു; മനുഷ്യനും

അമേരിക്കയില്‍ തന്നെ നേരത്തെ പന്നിയുടെ വൃക്ക ആദ്യമായി ശരീരത്തില്‍ പിടിപ്പിക്കുകയുണ്ടായി. പന്നിയുടെ കോശങ്ങളും ഹൃദയവാല്‍വുകളും ത്വക്കും ഇതുപോലെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പന്നിയുടെ ഹൃദയവും മനുഷ്യന്‍ സ്വീകരിക്കുന്നത

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 13, 2022, 06:00 am IST
inEditorial

ശാസ്ത്രം ജയിച്ചു, മനുഷ്യന്‍ തോറ്റു എന്നായിരുന്നു ന്യൂട്ടോണിയന്‍ സയന്‍സിന്റെ അപ്രമാദിത്വം നിലനിന്നിരുന്ന കാലത്ത് ആപ്തവാക്യം പോലെ ആവര്‍ത്തിക്കപ്പെട്ടത്. എന്നാല്‍ ഒരു കാര്യം ശരിയാണെന്ന് സ്ഥലകാലബദ്ധമല്ലാതെ ആവര്‍ത്തിച്ച് തെളിയിക്കാന്‍ കഴിഞ്ഞാല്‍ അത് ശാസ്ത്രമാണെന്ന ധാരണയല്ല ഇന്നുള്ളത്. തെറ്റാണെന്ന് തെളിയിക്കാന്‍ കഴിയുന്നതാണ് കണികാ ഭൗതികത്തിന്റെ കാലത്ത് ശാസ്ത്രം. പക്ഷേ ശാസ്ത്രത്തിന്റെ നേട്ടങ്ങളില്‍ അമിതമായി വിശ്വസിക്കുന്നവര്‍ അതൊരു അന്ധവിശ്വാസത്തിന്റെ തലത്തിലേക്ക് വളര്‍ത്തിയെടുത്തിരിക്കുന്നു. ഇക്കൂട്ടര്‍ക്ക് ആധുനിക ശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍ ഉണ്ടായിട്ടുള്ള അത്യത്ഭുതകരമായ കണ്ടുപിടുത്തങ്ങളോട് യോജിപ്പില്ല. ഈ കണ്ടുപിടുത്തങ്ങളുടെ പേരില്‍ അത് നടത്തിയ പ്രതിഭാശാലികളായ ശാസ്ത്രജ്ഞര്‍ക്ക് നൊബേല്‍ പുരസ്‌കാരങ്ങള്‍ പോലും ലഭിച്ചിട്ടും മേല്‍പ്പറഞ്ഞ ശാസ്ത്ര മൗലികവാദികള്‍ മുഖംതിരിഞ്ഞു നില്‍പ്പാണ്. അവര്‍ക്ക് എപ്പോഴും ശാസ്ത്രത്തിനു മുന്നില്‍ മനുഷ്യന്‍ തോല്‍ക്കുന്നതാണ് ഇഷ്ടം. ഈ സാഹചര്യത്തിലാണ് പന്നിയുടെ ഹൃദയം മനുഷ്യനില്‍ വിജയകരമായി വച്ചുപിടിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്ന വാര്‍ത്ത മാനവരാശിക്ക് പ്രത്യാശ പകര്‍ന്നു നല്‍കുന്നത്. അമേരിക്കയിലെ ബാള്‍ട്ടിമോറിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിസിന്‍ സെന്ററിലാണ് വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തില്‍ വലിയൊരു നാഴികക്കല്ലെന്ന് പറയാവുന്ന ഈ ശസ്ത്രക്രിയ നടന്നത്. ഇതിന് നേതൃത്വം നല്‍കിയ ഡോ. ബാര്‍ട്ട്‌ലി ഗ്രിഫിത്തിലൂടെ ലോകം ഒരു രക്ഷകനെ കാണുകയാണ്.

മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരില്‍ വച്ചുപിടിപ്പിക്കുന്നതിന്റെ കഥകള്‍ ഭാരതീയ പുരാണങ്ങളിലും ഇതിഹാസ ഗ്രന്ഥങ്ങളിലുമൊക്കെ സമൃദ്ധമാണ്. അശ്വിനീ ദേവന്മാര്‍ ഇതില്‍ വിദഗ്ധരായിരുന്നുവത്രേ. മറ്റൊരു മൃഗത്തില്‍ നിന്ന് കോശമോ അവയവമോ മനുഷ്യന്‍ സ്വീകരിക്കുന്ന രീതിയെ സിനോ ട്രാന്‍സ്പ്ലാന്റേഷന്‍ എന്നാണ് പറയുന്നത്. മനുഷ്യരുടെ അവയവങ്ങളോടുള്ള ജൈവസമാനതകളും ഏറെക്കുറെ തുല്യമായ വലുപ്പവുമുള്ളതുകൊണ്ടാണ് പന്നിയുടെ അവയവങ്ങള്‍ കൂടുതലായി സ്വീകരിക്കുന്നത്. അമ്പത്തിയേഴുകാരനായ ഡേവിഡ് ബെന്നറ്റ് എന്ന ഹൃദ്രോഗിയാണ് ഏഴുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്ക് അമേരിക്കയില്‍ വിധേയനായത്. പന്നിയുടെ ഹൃദയം ബെന്നറ്റിന്റെ ശരീരം നാല് ദിവസമായിട്ടും തിരസ്‌കരിക്കാത്തതും, ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണപോലെ തുടരുന്നതും വൈദ്യശാസ്ത്രത്തിന് വലിയ പ്രതീക്ഷനല്‍കുന്നു. മനുഷ്യര്‍ക്കു വേണ്ടിവരുന്ന അവയവങ്ങള്‍ക്ക് ക്ഷാമം നേരിടുന്നതുമൂലം നിരവധി ജീവനുകളാണ് പൊലിയുന്നത്. അവയവ കൈമാറ്റത്തിന് വലിയ തോതിലുള്ള പണം ആവശ്യമായതിനാല്‍ ഈ രംഗത്ത് ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നു. അമേരിക്കയില്‍ തന്നെ നേരത്തെ പന്നിയുടെ വൃക്ക ആദ്യമായി ശരീരത്തില്‍ പിടിപ്പിക്കുകയുണ്ടായി. പന്നിയുടെ കോശങ്ങളും ഹൃദയവാല്‍വുകളും ത്വക്കും ഇതുപോലെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പന്നിയുടെ ഹൃദയവും മനുഷ്യന്‍ സ്വീകരിക്കുന്നത്. അതിമഹത്തായ ഈ പരീക്ഷണം വിജയിച്ചാല്‍ അത് വൈദ്യശാസ്ത്രത്തില്‍ ഒരു വിപ്ലവം തന്നെ  സൃഷ്ടിക്കും. അഥവാ ഈ പരീക്ഷണം പരാജയപ്പെടുകയാണെങ്കില്‍ തന്നെയും കൂടുതല്‍ സൂക്ഷ്മതയോടെ മുന്നോട്ടുപോകാനുള്ള വഴി തെളിഞ്ഞുകിട്ടും. പലപ്പോഴും പരാജയങ്ങളുടെ ആകെത്തുകയായാണല്ലോ വിജയം വന്നുചേരുക. ഇക്കാര്യത്തിലും അതിന് മാറ്റമുണ്ടാവില്ല.  

അമേരിക്കയിലെ പുതിയ പരീക്ഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ എല്ലാവിധ ബഹുമതികള്‍ക്കും അര്‍ഹരാവുമ്പോള്‍ തന്നെ കാല്‍ നൂറ്റാണ്ടു മുന്‍പ് ഭാരതത്തില്‍ അസം സ്വദേശിയായ ഒരു ഡോക്ടര്‍ ഇത്തരം ഒരു പരീക്ഷണം നടത്തിയിരുന്നു എന്നത് വളരെ കൗതുകകരമായ അറിവായിരിക്കും. ഡോ. ധനിറാം ബറുവ എന്ന ഭിഷഗ്വരന് അതിന് ജയില്‍ ശിക്ഷ പോലും അനുഭവിക്കേണ്ടി വന്നു. പന്നിയുടെ ഹൃദയവും ശ്വാസകോശവും വച്ചുപിടിപ്പിച്ച ഒരു ഹൃദ്രോഗി ഒരാഴ്ചയ്‌ക്കുശേഷം മരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ അവയവംകൊണ്ടാണ് അമേരിക്കയില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ശസ്ത്രക്രിയ നടത്തിയതെന്ന പ്രത്യേകതയുണ്ട്. അതിനാല്‍ വിജയസാധ്യത ഏറുകയും ചെയ്യും.  

ജനിതക ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലുമൊക്കെ സമകാലീന ലോകത്ത് ഉണ്ടായിട്ടുള്ള കണ്ടുപിടുത്തങ്ങള്‍ ഇതുവരെ മനുഷ്യന്‍ ആര്‍ജിച്ചിട്ടുള്ള പല അറിവുകളെയും മറികടക്കുന്നതാണ്. അപ്പോഴും ശാസ്ത്രത്തിന്റെ ഈ വിജയത്തില്‍ മനുഷ്യന്‍ തോല്‍ക്കുന്നില്ല. കാരണം ഇത്തരം കണ്ടുപിടുത്തങ്ങള്‍ വെറുതെ സംഭവിക്കുകയല്ലല്ലോ. പരീക്ഷണശാലകള്‍ക്കപ്പുറം മനുഷ്യ മനസ്സും മസ്തിഷ്‌കവും തന്നെയാണ് ഇതിലേക്ക് വഴിതെളിക്കുന്നത്. 

Tags: developmentശാസ്ത്രംHuman
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.