Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കണ്ടച്ചിറ ഭാഗത്ത് അഷ്ടമുടിക്കായലിൽ കയ്യേറ്റം, സ്റ്റോപ്പ് മെമ്മോയ്‌ക്ക് പുല്ലുവില

മതില്‍കെട്ടിനുള്ളില്‍ ഏക്കര്‍ കണക്കിന് കായലും തണ്ണീര്‍ത്തടവുമെല്ലാം കൈയേറി. കായല്‍തീരത്ത് കുറ്റിയടിച്ച് വളച്ചുകെട്ടി ചെളി നിറച്ച് നികത്തി എടുക്കാനുള്ള നീക്കമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2022, 03:40 pm IST
in Kollam
കണ്ടച്ചിറ ഭാഗത്ത് അഷ്ടമുടിക്കായലിലെ കയ്യേറ്റം

കണ്ടച്ചിറ ഭാഗത്ത് അഷ്ടമുടിക്കായലിലെ കയ്യേറ്റം

കൊല്ലം: അഷ്ടമുടിക്കായല്‍ നിര്‍ബാധം കൈയേറുമ്പോള്‍ അധികൃതര്‍ നല്‍കുന്ന സ്റ്റോപ്പ് മെമ്മോയ്‌ക്ക് പുല്ലുവില. കൈയേറ്റക്കാര്‍ക്ക് ഉന്നത ബന്ധമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന അവസ്ഥയാണ്. കഴിഞ്ഞ  സെപ്റ്റംബറില്‍ അഷ്ടമുടിയെ രക്ഷിക്കാനായി ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി എന്ന മുദ്രാവാക്യമുയര്‍ത്തി കായല്‍യാത്ര നടത്തിയവരെല്ലാം ഒത്താശക്കാരാണെന്ന് തെളിയുകയാണ്.

അഷ്ടമുടിക്കായലില്‍ പനയം കണ്ടച്ചിറ ഭാഗം  

അഷ്ടമുടിക്കായലിനോട് ചേര്‍ന്നുള്ള ഭൂമിയില്‍ കൂറ്റന്‍മതിലാണ് കെട്ടിപ്പൊക്കിയത്. നിര്‍മാണം തുടങ്ങിയപ്പോള്‍തന്നെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയും പരാതി പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അധികൃതര്‍ എത്തി സ്റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍ നിര്‍മാണം നണ്ടിര്‍ത്തിവയ്‌ക്കാന്‍ കൂട്ടാക്കാതെ പഞ്ചായത്ത് അധികൃതരെ വെല്ലുവിളിച്ച് പണി പൂര്‍ത്തിയാക്കി. മതില്‍കെട്ടിനുള്ളില്‍ ഏക്കര്‍ കണക്കിന് കായലും തണ്ണീര്‍ത്തടവുമെല്ലാം കൈയേറി. കായല്‍തീരത്ത് കുറ്റിയടിച്ച് വളച്ചുകെട്ടി ചെളി നിറച്ച്  നികത്തി എടുക്കാനുള്ള നീക്കമാണ്. ഇങ്ങനെ നികത്തി എടുക്കുന്ന സ്ഥലത്ത് തെങ്ങിന്‍ തൈക്കളും വൃക്ഷത്തൈക്കളും നട്ടുപിടിപ്പിച്ചു കരഭൂമിയാക്കി. കായലില്‍ ഏക്കര്‍കണക്കിന് ഭാഗം മത്സ്യകൃഷിക്ക് എന്ന പേരില്‍  കൈയേറി കെട്ടിത്തിരിച്ചു. എന്നാല്‍ പഞ്ചായത്ത് ഇതിനൊന്നും യാതൊരു അനുമതിയും നല്‍കിയിട്ടില്ല.

പ്രതിഷേധവുമായി നാട്ടുകാരും  ജനപ്രതിനിധികളും

തീരദേശ പരിപാലന ചട്ടവും തണ്ണീര്‍ത്തട സംരക്ഷണവുമെല്ലാം ലംഘിച്ചുള്ള കണ്ടച്ചിറയിലെ നിര്‍മാണത്തിന് എതിരെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡോ. രാജശേഖരന്‍, വൈസ് പ്രസിഡന്റ് ജിജി രമേശ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അനന്തകൃഷ്ണന്‍, ബിജെപണ്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് രതീഷ് പനയം, കോണ്‍ഗ്രസ്സ് അംഗങ്ങളായ വി.പണ്ടി വിധു, ജയശ്രീ മധുലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സ്ഥലത്ത് എത്തുകയും ജില്ലാ കളക്ടറെ ബന്ധപ്പെട്ട് കായല്‍ കൈയേറ്റത്തിന് എതിരെ അടിയന്തിര നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.  

ഇതേതുടര്‍ന്ന് തഹസില്‍ദാര്‍ ഗോപാലകൃഷ്ണപിള്ള, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സജീവ്, ജോണ്‍സണ്‍, കൃഷി ഓഫീസര്‍ പ്രസീത, പഞ്ചായത്ത് സെക്രട്ടറി ജോസഫ് എന്നിവര്‍ സ്ഥലത്ത് എത്തി കൈയേറ്റം പരിശോധിച്ച് നടപടി എടുക്കാമെന്ന് ഉറപ്പുനല്കി. അഞ്ചാലുംമൂട് പോലീസും സംഭവസ്ഥത്ത് എത്തി.  

മങ്ങാട് ഭാഗത്ത്  നിര്‍മാണം തകൃതി

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ മങ്ങാട് അപ്പൂപ്പന്‍നട ആപ്പുഴ കായല്‍ വാരത്ത് സ്വകാര്യ ഭൂമിയില്‍ തീരദേശ പരിപാലനചട്ടം ലംഘിച്ച് കൊണ്ട് നിര്‍മാണപ്രവര്‍ത്തനം നടത്തിയത്. റിസോര്‍ട്ട് മാതൃകയിലാണ് ഇവിടെ നിര്‍മാണം. ഇത് ശ്രദ്ധയില്‍പ്പെട്ട ഡിവിഷന്‍ കൗണ്‍സിലര്‍  ടി.ജി. ഗിരീഷ് കോര്‍പറേഷന്‍ അധികൃതരെ അറിയിച്ചതോടെ കിളികൊല്ലൂര്‍ സോണലിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ സ്ഥലത്ത് എത്തി സ്റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍ യാതൊരു കൂസലുമില്ലാത്തെ നിര്‍മാണം പിന്നെയും നടന്നു. രണ്ട് തവണ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം നിര്‍ത്തിവയ്‌ക്കാന്‍ ഉടമകള്‍ തയ്യാറായില്ല. കെട്ടിടനിര്‍മ്മാണം അവസാന ഘട്ടത്തിലുമാണ്.

Tags: lakeAshtamudiStop Memmo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വേമ്പനാടിനെ വീണ്ടെടുക്കാം, പ്രകൃതിയെ സംരക്ഷിക്കാം!

Kerala

കായലില്‍ ചാടിയ യുവാവിനായി തെരച്ചില്‍

Kerala

കൊല്ലത്ത് കായലില്‍ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി

Kerala

ഉല്ലാസയാത്രയ്‌ക്കെത്തിയ ആള്‍ വേമ്പനാട്ട് കായലില്‍ മുങ്ങി മരിച്ചു

Kerala

കുടുംബാംഗങ്ങളോടൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കവെ 13കാരി മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.