Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിലെ ഇസ്ലാം വാദികളെ തുറന്നുകാട്ടി; ജേണലിസ്റ്റ് ആരതിയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി; നിയമയുദ്ധത്തില്‍ ആരതിക്ക് നീതി; ട്വിറ്ററിന് നോട്ടീസ്

കശ്മീരിലെ ഇസ്ലാം വാദികളെ തുറന്നുകാട്ടിയതിന് പത്രപ്രവര്‍ത്തകയായ ആരതി ടിക്കൂവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്തു. കശമീരിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിച്ചതിന് തന്റെ കസിന്‍ സഹോദരന് ഇസ്ലാം വാദികള്‍ തുടര്‍ച്ചയായി വധഭീഷണി അയയ്‌ക്കുന്നുവെന്ന കാര്യമാണ് ആരതി ടിക്കൂ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 08:40 pm IST
in India

ന്യൂദല്‍ഹി: കശ്മീരിലെ ഇസ്ലാം വാദികളെ തുറന്നുകാട്ടിയതിന് പത്രപ്രവര്‍ത്തകയായ ആരതി ടിക്കൂവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്തു. കശമീരിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിച്ചതിന് തന്റെ കസിന്‍ സഹോദരന് ഇസ്ലാം വാദികള്‍ തുടര്‍ച്ചയായി വധഭീഷണി അയയ്‌ക്കുന്നുവെന്ന കാര്യമാണ് ആരതി ടിക്കൂ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

ഇതോടെ ട്വിറ്റര്‍ ആരതി ടിക്കൂവിന്റെ ട്വിറ്റര്‍ പേജ് താഴിട്ടു പൂട്ടുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ആരതി ടിക്കൂ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണവും അക്കൗണ്ട് പൂട്ടിയതിന് ട്വിറ്ററിനോട് വിശദീകരണവും തേടിയിരിക്കുകയാണ് കോടതി. ജസ്റ്റിസ് രേഖാ പിള്ളയാണ് ചൊവ്വാഴ്ച കേസില്‍ വിധി പറഞ്ഞത്. ദി ന്യൂ ഇന്ത്യന്‍ എന്ന വാര്‍ത്താ പോര്‍ട്ടലിന്റെ സ്ഥാപക കൂടിയായ  ആരതി ടിക്കൂ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകയാണ്.  

കേസില്‍ മൂന്നാഴ്ചയ്‌ക്കകം മറുപടി സത്യവാങ്മൂലം  നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 2021 ഡിസംബര്‍ 14ന് ആരതിയുടെ കസിന്‍ സഹോദരനായ സാഹില്‍ ഒരു ട്വിറ്റര്‍ സ്‌പേസ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഇതില്‍ ‘ഇന്ത്യന്‍ ഏജന്‍റ്’ എന്ന് വിളിച്ചാണ് പലരും സാഹിലിനെ പരിഹസരിച്ചിരുന്നത്. മറ്റ് ഒരു പാട് ആരോപണങ്ങളും സാഹിലിന് എതിരെ ചര്‍ച്ചയില്‍ ഉയര്‍ന്നിരുന്നു.  

ഉടനെ ആരതി ട്വിറ്ററില്‍ പോസ്‌റ്റിട്ടു: ‘ശ്രീഗനറില്‍ ജീവിക്കുന്ന എന്റെ സഹോദരനെ ക്ശ്മീര്‍ ഇന്ത്യയില്‍ ജീവിക്കുന്ന ജീഹാദി ഭീകരവാദികളും അവരുടെ പാകിസ്ഥാന്‍, യുകെ, യുഎസ് എന്നിവിടങ്ങളിലെ പിണിയാളുകളും തുറന്ന് ഭീഷണിപ്പെടുത്തി. ആരെങ്കിലും ഇത് കാണുന്നുണ്ടോ? അവന്‍ ഇസ്ലാം വാദികളാല്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത് കാണാന്‍ കയ്യുംകെട്ടി ഇരിക്കുകയാണോ നമ്മള്‍ എല്ലാവരും? അതോ നിങ്ങള്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമോ?’ ആരതി ടിക്കൂവിന്റെ ചോദ്യമുണര്‍ത്തുന്ന ഈ ട്വീറ്റ് വലിയ കോളിളക്കമായി.

അടുത്ത ദിവസം ഇരട്ടിശക്തിയില്‍ പ്രതികരിച്ചുകൊണ്ട് ആരതി ടിക്കൂ വീണ്ടും ട്വിറ്ററില്‍ മറ്റൊരു കുറിപ്പ് പങ്കുവെച്ചു: ”ട്വിറ്ററും ട്വിറ്റര്‍ ഇന്ത്യയും പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദിക്കള്‍ക്ക്  ട്വിറ്റര്‍ സ്‌പേസ് അവരുടെ ഗൂഢാലോചനകള്‍ക്കും ഭീകരവാദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാന്‍ വേണ്ടി തുറന്നിട്ടുകൊടുത്തിരിക്കുകയാണ്. അതുവഴി അവര്‍ക്ക് സാഹിലിനെപ്പോലുള്ള കശ്മീരി ഹിന്ദുക്കളെ കശ്മീരില്‍ വധിക്കാം. ഇന്ത്യയ്‌ക്ക് തളര്‍വ്വാതം പിടിച്ചിരിക്കുന്നു….ഇന്ത്യ ഉറങ്ങുകയാണ്….’

ഇതും കൂടിയായപ്പോള്‍ ട്വിറ്റര്‍ ആരതി ടിക്കൂവിന്റെ ട്വിറ്റര്‍ പേജ് അടച്ചുപൂട്ടി. അടുത്ത ദിവസം ആരതി ടിക്കൂ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ കസിന്‍ സഹോദരന് ട്വിറ്ററിലൂടെ ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ കോപ്പിയും അവര്‍ കോടതിയില്‍ ഹാജരാക്കി. തന്റെ അക്കൗണ്ട് പൂട്ടിയ ട്വിറ്ററിന്റെ നടപടി ഭരണഘടനയുടെ 14,19,.21 വകുപ്പുകളുടെ ലംഘനമാണെന്നും ആവിഷ്‌കാരത്തിനുള്ള സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഏകപക്ഷീയമാണെന്നുമായിരുന്നു ആരതി ടിക്കൂ വാദിച്ചത്.

മുകേഷ് ശര്‍മ്മയാണ് പരാതി ഫയല്‍ ചെയ്തത്. സാഹിലിനെതിരെ ട്വിറ്ററില്‍ വന്ന ഇസ്ലാംവാദികളുടെ പ്രതികരണം കണ്ട് താന്‍ ഞെട്ടിയെന്നും ഇത് 1990 ജനവരിയുടെ ഓര്‍മ്മപ്പെടുത്തലാണെന്നും (അന്നാണ് കശ്മീര്‍ താഴ് വര വിട്ട് ഒന്നരലക്ഷം കശ്മീരി ബ്രാഹ്മണര്‍ വീടും സ്വത്തും വിട്ടെറിഞ്ഞ്, ഇസ്ലാം ഭീകരവാദികളെ ഭയന്ന് കൂട്ടപ്പലായനം ചെയ്തത്) തനിക്ക് തോന്നിയെന്ന് ആരതി ടിക്കൂ പറയുന്നു.

ആരതിയുടെ ഈ പരാതിയിലാണ് ദല്‍ഹി ഹൈക്കോടതി ട്വിറ്ററിന് നോട്ടീസയച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വ്വകലാശാലയില്‍ നിന്നും അന്താരാഷ്‌ട്ര കാര്യങ്ങളില്‍ മാസ്റ്റേഴ്സെടുത്ത ആരതി ടിക്കൂ പിന്നീട് ദല്‍ഹിയിലേക്ക് മടങ്ങി ജേണലിസ്റ്റായി. ജമ്മുകശ്മീരില്‍ ജനിച്ച ആരതി ടിക്കൂ ജമ്മു സര്‍വ്വകലാശാലയില്‍ പഠിച്ചിട്ടുണ്ട്. 

Tags: ദല്‍ഹി ഹൈക്കോടതിആരതി ടിക്കുജമ്മു കശ്മീര്‍delhicourtജമ്മു കശ്മീര്‍ പൊലീസ്islamistsകശമീര്‍noticeകശ്മീരി പണ്ഡിതര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിലെ നെഹ്‌റു പ്ലേസിൽ പട്ടാപ്പകൽ രണ്ട് പെൺകുട്ടികളെ ലൈംഗികമായി ആക്രമിച്ചു: ഫഹദ്, ഷാവേസ്, ആരിഫ്, ഫഹീം എന്നിവർ അറസ്റ്റിൽ

India

ദൽഹിയിൽ പ്രൊഫ. യശ്വന്ത്റാവു ഖേൽക്കർ അനുസ്‌മരണ പരിപാടി സംഘടിപ്പിച്ച് എബിവിപി

Kerala

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

India

ദൽഹി വിവേക് ​​വിഹാറിലെ ആറ് ഫ്ലാറ്റുകളിൽ വൻ തീപിടുത്തം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് : മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ

India

അച്ഛാ, ജീവിതം ദുഷ്‌കരമായി… മകന്റെ ഫോൺ വിളിയിൽ കേട്ടത് മരുമകളുടെ മാനസിക പീഡനം ; ദൽഹി ജഡ്ജിയുടെ ആത്മഹത്യയിൽ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.