Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തഞ്ചാവൂര്‍ മാപ്പിളൈ സാമ്പയുമായി സംയുക്ത

ഒറ്റ ഞാര്‍ നടീല്‍ കൃഷിരീതിയാണ് മാപ്പിളൈ സാമ്പക്കുള്ളത്. ഒരു മീറ്റര്‍ അകലത്തിലാണ് നടുക. ഇതില്‍ നിന്ന് 50 മുതല്‍ 80 വരെ തളിരുകള്‍ ഉണ്ടാവും. മാത്രമല്ല അഞ്ചര മുതല്‍ ആറടി വരെയാണ് പൂര്‍ണ വളര്‍ച്ചയെത്തിയ നെല്‍ച്ചെടിയുടെ ഉയരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 04:16 pm IST
in Palakkad

ഷൊര്‍ണൂര്‍: തഞ്ചാവൂരില്‍ നിന്നെത്തിയ ‘മാപ്പിളൈ സാമ്പ’ക്ക് ഷൊര്‍ണൂരില്‍ നൂറുമേനി ഉറപ്പിച്ച് സംയുക്ത. ഷൊര്‍ണൂരിലെ കവളപ്പാറ പാടശേഖരത്തിലാണ് കാരക്കാട് ചൈതന്യയില്‍ കെ.വി. സംയുക്ത മാപ്പിളൈ സാമ്പയെന്ന നെല്ല് കൃഷിചെയ്തിരിക്കുന്നത്. രണ്ടുവര്‍ഷമായി വീടിനടുത്ത് 60 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയിരിക്കുന്നത്. ചെലവേറിയതും, കൂടുതല്‍ ലാഭകരമല്ലാത്തതിനാലും കേരളത്തില്‍ അപൂര്‍വമായാണ് മാപ്പിളൈ സാമ്പയെന്ന നെല്‍വിത്ത് പരീക്ഷിക്കാറുള്ളൂ.

നെല്ലിന് ഇങ്ങിനെയൊരു പേര് വന്നതിന് പിന്നിലും രസകരമായ സംഭവമുണ്ട്. തമിഴ്നാട്ടില്‍ വിവാഹാലോചനയുമായി വരുന്ന യുവാവിന്റെ കായികശേഷി അളക്കുന്നതിന് വലിയ കല്ല് ഉയര്‍ത്താന്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആവശ്യപ്പെടും. കല്ല് ഉയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മാപ്പിളൈ സാമ്പ അരി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കും. ഇത് കഴിച്ച് കായികശേഷി കൂട്ടിയാല്‍ വിവാഹമെന്നായിരുന്നു നിബന്ധന. ഇങ്ങിനെയാണ് മാപ്പിളൈ സാമ്പയെന്ന പേര് വന്നതെന്ന് പറയുന്നു.

ഒറ്റ ഞാര്‍ നടീല്‍ കൃഷിരീതിയാണ് മാപ്പിളൈ സാമ്പക്കുള്ളത്. ഒരു മീറ്റര്‍ അകലത്തിലാണ് നടുക. ഇതില്‍ നിന്ന് 50 മുതല്‍ 80 വരെ തളിരുകള്‍ ഉണ്ടാവും. മാത്രമല്ല അഞ്ചര മുതല്‍ ആറടി വരെയാണ് പൂര്‍ണ വളര്‍ച്ചയെത്തിയ നെല്‍ച്ചെടിയുടെ ഉയരം. കാറ്റില്‍ ഒടിഞ്ഞുവീഴാതിരിക്കാന്‍ കയറുപയോഗിച്ച് കെട്ടിയാണ് സംരക്ഷിച്ചിരിക്കുന്നത്. അരിയ്‌ക്ക് വലുപ്പം കൂടുതലും, ചുവന്ന നിറവുമാണ്. വിളവെടുത്ത ശേഷം ഒരു വര്‍ഷത്തോളം സൂക്ഷിച്ചാല്‍ അരിയുടെ ഗുണമേന്മ വര്‍ധിക്കും. കഴിഞ്ഞവര്‍ഷം 50 പറ നെല്ല് ലഭിച്ചതായി സംയുക്ത പറഞ്ഞു.

15 ദിവസം കൂടുമ്പോള്‍ വളമിടണം. പശുവിന്റെ ചാണകം, ഗോമൂത്രം, ശര്‍ക്കര, പഴം, പയര്‍ തുടങ്ങിയവയും കൃഷി ചെയ്യുന്ന നിലത്തിലെ മണ്ണും ചേര്‍ത്ത മിശ്രിതം വായുസഞ്ചാരമില്ലാതെ അടച്ച് തണുത്ത പ്രദേശത്ത് സൂക്ഷിച്ചാണ് ജീവാമൃതം എന്ന വളമുണ്ടാക്കുന്നത്. പിന്നീട് ഒരു കപ്പ് വളത്തില്‍ 10 കപ്പ് വെള്ളം ചേര്‍ത്താണ് ഉപയോഗിക്കുക.

മാപ്പിളൈ സാമ്പ അരിക്ക് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഒരു കിലോക്ക് 200 മുതല്‍ 300 രൂപ വരെ വിലയുണ്ടെന്ന് സംയുക്ത പറയുന്നു. ഫൈബര്‍, ആന്റി ഓക്സിജന്‍ കണ്ടന്റ്, അയേണ്‍, കിഡ്നിയെ ശക്തിപ്പെടുത്തുന്നതിനും, രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിനും,പ്രമേഹം നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന വിവിധ ഘടകങ്ങള്‍ ഇതിലുണ്ട്.

ഒറ്റപ്പാലം പാലപ്പുറത്തെ ആയുര്‍വേദ ഡോക്ടറായ സേതുമാധവന്‍ വഴിയാണ് മാപ്പിളൈ സാമ്പ നെല്‍വിത്തിനെ കുറിച്ച് സംയുക്ത അറിയുന്നത്. ഡോക്ടര്‍ തന്നെയാണ് നെല്ലും നല്‍കിയത്. ആയുര്‍വേദ മരുന്ന് ഉïാക്കുന്നതിനും ഈ അരി ഉപയോഗിക്കുന്നുണ്ട്.

Tags: krishiPaddyMapley Samba
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

നെല്‍വയല്‍ ഡേറ്റാ ബാങ്കില്‍ നിന്ന് ഭൂമി ഒഴിവാക്കാനുള്ള അപേക്ഷ തള്ളി: ഡെപ്യൂട്ടി കളക്ടര്‍ക്ക് പതിനായിരം രൂപ പിഴയിട്ട് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.