Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ആരോടും പരിഭവമില്ലാതെ

1948 ല്‍ തിരുവിതാംകൂറില്‍ ആദ്യ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിച്ചത് അയ്യപ്പന്‍ പിള്ളയെ. അയ്യപ്പന്‍പിള്ള തിരുവനന്തപുരം നഗരസഭയിലും വാര്‍ഡ് കൗണ്‍സിലറായി. അറിയപ്പെടുന്ന അഭിഭാഷകനും ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ അദ്ദേഹം പിന്നീട് ബിജെപിക്കായി രംഗത്തിറങ്ങുകയായിരുന്നു. അതും മതിയാക്കി അദ്ദേഹം മടങ്ങി. ആരോടും വിദ്വേഷമില്ലാതെ, പരിഭവമില്ലാതെ..

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Jan 6, 2022, 06:00 am IST
inArticle

രാജഭരണത്തില്‍ നിന്ന് ജനായത്തഭരണത്തിലേക്ക് മാറാന്‍ തിരുവിതാംകൂര്‍ സ്വതന്ത്രമായി നില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന കാലം. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള ദൗത്യം ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് 1947 ജൂലൈയില്‍ ഏല്‍പ്പിച്ചത് അഡ്വ. കെ. അയ്യപ്പന്‍പിള്ളയെയായിരുന്നു. പട്ടവും സഹപ്രവര്‍ത്തകരും അന്ന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് പൂജപ്പുര ജയിലിലായിരുന്നു. അമ്മാവനായ അഡ്വ. ആര്‍. ഗോപാലപിള്ളയ്‌ക്കൊപ്പം ജയിലില്‍ എത്തിയ അയ്യപ്പന്‍പിള്ളയോട് പട്ടം തുറന്നടിച്ചു, ഇനി ഇന്ത്യന്‍ യൂണിയനില്‍ ചേരുക തന്നെ വേണം. തിരുവിതാംകൂറിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണ്.

ഇക്കാര്യം സഹപ്രവര്‍ത്തകരോട് പറയരുതെന്ന് അയ്യപ്പന്‍പിള്ള അഭ്യര്‍ഥിച്ചപ്പോള്‍ പി.എസ്. നടരാജപിള്ളയോടുമാത്രം പറയുമെന്ന് പട്ടം കൂട്ടിച്ചേര്‍ത്തു. അയ്യപ്പന്‍പിള്ള കൊട്ടാരത്തിലേക്ക് വിവരം കൈമാറി. ശ്രീചിത്തിര തിരുനാള്‍ കമ്പി സന്ദേശത്തിലൂടെ 1947 ജൂലൈ 28ന് തിരുവിതാംകൂര്‍ ലയനതീരുമാനം ദല്‍ഹിയെ അറിയിച്ചു. ഒപ്പുവച്ച കത്ത് വൈസ്രോയി മൗണ്ട്ബാറ്റന്‍ പ്രഭുവിന്

അയയ്‌ക്കുകയും ചെയ്തു. അന്നുരാത്രിയിലാണ് സിപിക്ക് വെട്ടേറ്റത്. സിപി സ്ഥാനമൊഴിഞ്ഞ് 1947 ആഗസ്റ്റ് 19 ന് ഊട്ടിയിലേക്ക് പോയി. അയ്യപ്പന്‍പിള്ളയെ ശ്രീചിത്തിര തിരുനാള്‍ വീണ്ടുമൊരു ദൗത്യം ഏല്‍പ്പിച്ചു. അധികാര കൈമാറ്റത്തിനുമുന്‍പ് ഒഫിഷ്യേറ്റിങ്ങ് ദിവാനായി ജി. പരമേശ്വരന്‍പിള്ള, പി.ജി. ഉണ്ണിത്താന്‍ എന്നിവരില്‍ ആരെ വേണമെന്ന് പട്ടത്തിന്റെ അഭിപ്രായമറിയാന്‍ ആയിരുന്നു നിര്‍ദ്ദേശം. പി.എസ്. നടരാജപിള്ളയുമായി ആലോചിച്ച് ഉണ്ണിത്താന്റെ പേര് പട്ടം നിര്‍ദ്ദേശിക്കുകയും ചെയ്തു.  

ഇടക്കാല മന്ത്രിസഭാ രൂപീകരണത്തിലും പട്ടത്തിന്റെ അഭിപ്രായമറിയാന്‍ അയ്യപ്പന്‍പിള്ളയ്‌ക്ക് കൊട്ടാരത്തില്‍ നിന്നും വിളിയെത്തി. നിയമസഭാ അസംബ്ലി മണ്ഡലങ്ങള്‍ നിര്‍ണയിക്കാന്‍ റിഫോംസ് കമ്മിഷന്‍ രൂപീകരിച്ചപ്പോഴും ശുപാര്‍ശകള്‍ നല്‍കാന്‍ പി.എസ്. നടരാജപിള്ള, കളത്തില്‍ വേലായുധന്‍ നായര്‍ എന്നിവര്‍ക്കൊപ്പം അയ്യപ്പന്‍ പിള്ളയേയും പട്ടം ചുമതലപ്പെടുത്തി. 1948 മാര്‍ച്ച് 24ന് പട്ടംതാണുപിള്ള പ്രധാനമന്ത്രിയായും ടി.എം.വര്‍ഗീസ്, സി. കേശവന്‍ എന്നിവര്‍ മന്ത്രിമാരായും ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭിന്നത രൂക്ഷമായി നിയമസഭയില്‍ വിശ്വാസ പ്രമേയത്തിന് നോട്ടീസ് വന്നപ്പോള്‍  അധികാരം നിലനിര്‍ത്താന്‍ വിലകുറഞ്ഞ നീക്കങ്ങള്‍ക്കു പോകാതെ രാജി നല്‍കാന്‍ ഉപദേശിച്ചതും അയ്യപ്പന്‍ പിള്ളയായിരുന്നു.  

1948 ല്‍ തിരുവിതാംകൂറില്‍ ആദ്യ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിച്ചത് അയ്യപ്പന്‍ പിള്ളയെ. അയ്യപ്പന്‍പിള്ള തിരുവനന്തപുരം നഗരസഭയിലും വാര്‍ഡ് കൗണ്‍സിലറായി. അറിയപ്പെടുന്ന അഭിഭാഷകനും ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ അദ്ദേഹം പിന്നീട് ബിജെപിക്കായി രംഗത്തിറങ്ങുകയായിരുന്നു. അതും മതിയാക്കി അദ്ദേഹം മടങ്ങി. ആരോടും വിദ്വേഷമില്ലാതെ, പരിഭവമില്ലാതെ..

Tags: രാഷ്ട്രീയ പാര്‍ട്ടികള്‍മഹാത്മാഗാന്ധികെ.അയ്യപ്പന്‍പിള്ള
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സാമ്പത്തിക വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ വെബ് പോര്‍ട്ടല്‍; സുതാര്യ ഉറപ്പ് വരുത്താന്‍ സഹായകമാകും

Main Article

പ്രതിപക്ഷ മഹാസഖ്യം എന്ന തട്ടിക്കൂട്ട് കമ്പനി

World

ഐക്യരാഷ്‌ട്രസഭയുടെ സുഡാനിലെ രാഷ്‌ട്രീയ ദൗത്യം ആറ് മാസത്തേക്ക് നീട്ടി യുഎന്‍ സുരക്ഷാ സമിതി; ദൗത്യത്തിന്റെ പ്രതിനിധിയെ നീക്കണമെന്ന് സുഡാന്‍ സൈനിക മേധാവി

India

ചൊങ്കോല്‍ സ്ഥാപിക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ ദേവഗൗഡയുടെയും മായാവതിയും; പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനച്ചടങ്ങില്‍ 25 പാര്‍ട്ടികള്‍ പങ്കെടുക്കും

World

ഹിരോഷിമയില്‍ മഹാത്മാഗാന്ധി പ്രതിഷ്ഠ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.