Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് അനുവദിച്ചാല്‍ കാവി സ്‌കാര്‍ഫും അനുവദിക്കണം; കോളേജില്‍ കാവി സ്‌കാര്‍ഫ് ധരിച്ച് വിദ്യാര്‍ത്ഥികള്‍; ആശയക്കുഴപ്പത്തിലായി മാനെജ്‌മെന്റ്

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജനുവരി 10 വരെ ഡ്രസ് കോഡ് സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡ് തീരുമാനിക്കാന്‍ ജനുവരി 10 ന് നടക്കുന്ന യോഗത്തില്‍ രക്ഷിതാക്കളോട് പങ്കെടുക്കാന്‍ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എസ് അനന്ത ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 11:16 am IST
inIndia

ബംഗളൂരു:  കര്‍ണാടകയിലെ കോപ്പയിലുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളേജില്‍ മുസ്ലീം സ്ത്രീകള്‍ ക്ലാസുകളില്‍ ഹിജാബ് ധരിക്കുന്നതിനെതിരെ ചില വിദ്യാര്‍ത്ഥികള്‍ കാവി നിറത്തിലുള്ള സ്‌കാര്‍ഫുകള്‍ ധരിച്ച് പ്രതിഷേധിച്ചു. വ്യത്യസ്തമായ പ്രതിഷേധം ശക്തമായതോടെ വിഷയത്തില്‍ മാനേജ്‌മെന്റ് കുടുങ്ങി.

ഇതേത്തുടര്‍ന്ന് കര്‍ണ്ണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ കോപ്പ താലൂക്കിലുള്ള ബലാഗഡി ഫസ്റ്റ് ഗ്രേഡ് കോളേജില്‍ ക്ലാസുകളില്‍ കാവി ഷാള്‍ ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജനുവരി 10 വരെ ഡ്രസ് കോഡ് സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡ് തീരുമാനിക്കാന്‍ ജനുവരി 10 ന് നടക്കുന്ന യോഗത്തില്‍ രക്ഷിതാക്കളോട് പങ്കെടുക്കാന്‍ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എസ് അനന്ത ആവശ്യപ്പെട്ടു.

ക്ലാസ് മുറികളിലൊഴികെ കാമ്പസില്‍ മറ്റെവിടെയും പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാമെന്നായിരുന്നു കോപ്പ താലൂക്കിലെ ബാലഗഡിയിലെ കോളേജ് അധികൃതര്‍ വ്യക്തമാക്കിയത്. 850 വിദ്യാര്‍ഥികളാണ് കോളേജില്‍ പഠിക്കുന്നത്. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതിയുള്ളതിനാല്‍ ക്ലാസുകളില്‍ പങ്കെടുക്കുമ്പോള്‍ കാവി ഷാള്‍ ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 50 ഓളം വിദ്യാര്‍ത്ഥികളുടെ ഒരു സംഘം ഇന്നലെ കാവി ഷാള്‍ ധരിച്ച് പ്രതിഷേധിച്ചിരുന്നു.  

മുസ്ലീം സ്ത്രീകള്‍ ഹിജാബ് ധരിച്ചാണ് കോളേജിലേക്ക് വരുന്നതെന്ന് ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ വിനയ് കോപ്പ പറഞ്ഞു. ‘മൂന്ന് വര്‍ഷം മുമ്പ് കോളേജില്‍ സമാനമായ ഒരു വിവാദമുണ്ടായിരുന്നു. ആരും കോളേജില്‍ ഹിജാബ് ധരിച്ച് വരേണ്ടതില്ലെന്ന് തീരുമാനിച്ചു, എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില സ്ത്രീകള്‍ അത് ധരിച്ച് കോളേജിലേക്ക് വരുന്നു, അതിനാല്‍ ഞങ്ങളും ഇന്നലെ മുതല്‍ കാവി സ്‌കാര്‍ഫ് ധരിച്ച് കോളേജിലേക്ക് വരികയാണെന്നും പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.  

കാമ്പസില്‍ ഹിജാബ് ധരിക്കരുതെന്ന് കോളേജ് അധികൃതര്‍ മുസ്ലീം വിദ്യാര്‍ത്ഥികളോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ നിരസിച്ചതായി പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവകാശപ്പെട്ടു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് വിദ്യാര്‍ഥികള്‍ മുന്നറിയിപ്പ് നല്‍കി.

Tags: കലാപംHijabStudents
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

India

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് മെമ്മോ; എ ഡി ജി പി വിജയന്റെ സന്ദര്‍ശനത്തിന് പിന്നാലെ നടപടി

നമ്മുടെ നാട്ടിൽ സംസാരിക്കുമ്പോൾ‍ നമ്മുടെ ഭാഷയിൽ സംസാരിച്ചാൽ മതി, ഇംഗ്ലീഷിൽ കടുക് വറുക്കേണ്ട : അവതാരകയോട് ഉർവശി

പുടിന് റഷ്യന്‍ ഭാഷയിലുള്ള തിരുക്കുറള്‍ നല്‍കി മോദി….19ാം നൂറ്റാണ്ടില്‍ ടോള്‍സ്റ്റോയിയെപ്പോലും സ്വാധീനിച്ച തിരുക്കുറള്‍…

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.