Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പെരുമഴയും പ്രളയവും കഴിഞ്ഞിട്ട് ഒരുമാസം; പത്തനംതിട്ട കടുത്ത ജലക്ഷാമത്തിലേക്ക്

പത്തനംതിട്ട നഗരസഭ പ്രദേശത്ത് കല്ലറക്കടവ് പമ്പ് ഹൗസിലും ഇതാണ് അവസ്ഥ. നഗരത്തിലെ പല വാര്‍ഡുകളിലും വെള്ളം കിട്ടാതെ വന്നതോടെ നാട്ടുകാര്‍ വാട്ടര്‍ അതോറിട്ടി ഓഫിസില്‍ പരാതിയുമായി കയറി ഇറങ്ങുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2022, 04:47 pm IST
inPathanamthitta

പത്തനംതിട്ട: പെരുമഴയും പ്രളയവും കഴിഞ്ഞ് ജില്ലയും ജലക്ഷാമത്തിലേക്ക്. ഒരു മാസം മുന്‍പു വരെ തോരാത്ത മഴയും വെള്ളപ്പൊക്കവും കാരണം ദുരിതമനുഭവിച്ച പ്രദേശങ്ങളും ഇപ്പോഴേ ശുദ്ധജല ക്ഷാമത്തിന്റെ പിടിയിലായി.

പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടായ പ്രദേശങ്ങളിലും  ജലസ്രോതസുകള്‍ മിക്കതും വറ്റാന്‍ തുടങ്ങി. ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അധിക മഴയാണ് ജില്ലയില്‍ ലഭിച്ചത്. എന്നിരുന്നാലും വളരെ വേഗം വറുതിയിലേക്ക് നീങ്ങുകയും ചെയ്യുന്നു. വരും ദിവസങ്ങളില്‍ ചൂടിന്റെ കാഠിന്യം കൂടാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു. ചൂട് കൂടുന്നതോടെ രുക്ഷകമായ കുടിവെള്ള ക്ഷാമമായിരിക്കും അനുഭവപ്പെടാന്‍ പോകുന്നത്. മലയോര മേഖലകളില്‍ കിണറുകള്‍ വറ്റാന്‍ തുടങ്ങിയിട്ടുണ്ട്. പലരും വാഹനങ്ങളില്‍ വെളളം എത്തിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. പ്രളയത്തില്‍ ചെളിയും അഴുക്കും നിറഞ്ഞ് കിടക്കുന്നതിനാല്‍ പല സ്ഥലത്തും ശുദ്ധജല പദ്ധതികളുടെ പമ്പിങ് സുഗമമായി നടക്കുന്നില്ല.  

പത്തനംതിട്ട നഗരസഭ പ്രദേശത്ത് കല്ലറക്കടവ് പമ്പ് ഹൗസിലും ഇതാണ് അവസ്ഥ. നഗരത്തിലെ പല വാര്‍ഡുകളിലും വെള്ളം കിട്ടാതെ വന്നതോടെ നാട്ടുകാര്‍ വാട്ടര്‍ അതോറിട്ടി ഓഫിസില്‍ പരാതിയുമായി കയറി ഇറങ്ങുകയാണ്.  

നഗരത്തില്‍ പലയിടത്തും പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നതും പതിവായിട്ടുണ്ട്. മലയോര മേഖലയായ കോന്നി, അരുവാപ്പുലം, ചിറ്റാര്‍, നാറാണംമൂഴി, മലയാലപ്പുഴ ഗ്രാമപഞ്ചായത്തുകളിലും ജലക്ഷാമം രൂക്ഷമായിട്ടുണ്ട്. കൈത്തോടുകളും, ചെറു ജലാശയങ്ങളും  വരണ്ടു തുടങ്ങിയതോടെ ഗ്രാമീണര്‍ കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്ടേണ്ട അവസ്ഥയിലേക്ക് നീങ്ങുകയാണ്. അച്ചന്‍കോവിലാറും, കല്ലാറും നേര്‍ത്തു തുടങ്ങി. മലയോര ഗ്രാമങ്ങളെ ബന്ധിപ്പിച്ച് നടപ്പാക്കിയിട്ടുള്ള പല കുടിവെള്ള പദ്ധതികളിലും ആവശ്യാനുസരണം വെള്ളമെത്തുന്നുമില്ല. തണ്ണിത്തോട്ടിലൂടെ കടന്നു പോകുന്ന കല്ലാറിന്റെ മിക്ക ഭാഗങ്ങളും വറ്റിവരണ്ടു.  

ഉയര്‍ന്ന പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളിലും കന്നാസുകളിലുമാണ് വെള്ളം എത്തിക്കുന്നത്. ജല അതോറിട്ടിയുടെ പൈപ്പുകള്‍ പല പ്രദേശങ്ങളിലും പൊട്ടി വെള്ളം പാഴാവുന്നത് തടയാനും നടപടി സ്വീകരിച്ചിട്ടില്ല. രണ്ടാഴ്ച തുടര്‍ച്ചയായി വെയിലടിച്ചതോടെ വെള്ളം ഇത്രയേറെ വറ്റിയത് നദീതീര വാസികളെ  അതിശയിപ്പിക്കുന്നു. പമ്പയിലും മണിമലയാറ്റിലും മിക്ക ഭാഗങ്ങളിലും നീരൊഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വേനലിനെ നേരിടാന്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ തയാറെടുപ്പുകള്‍ക്കൊന്നും ജല അതോറിട്ടി ഇതുവരെ തയ്യാറായിട്ടില്ല. പൊട്ടിയതും പൊട്ടാന്‍ സാധ്യതയുള്ളതുമായ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുക, ഉയര്‍ന്ന സ്ഥലങ്ങളില്‍ പൈപ്പ് വെള്ളം എത്തുമെന്ന് ഉറപ്പാക്കുക, മോട്ടറുകളുടെയും വിതരണ പൈപ്പുകളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുക തുടങ്ങിയ നടപടികളൊന്നും തുടങ്ങാത്തത് പ്രതിഷേധത്തിനും കാരണമാകുന്നു.

Tags: pathanamthittadrinkingwater
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.