Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വിതയ്‌ക്കാന്‍ കര്‍ഷകര്‍ക്ക് താല്‍പര്യമില്ല; അപ്പര്‍കുട്ടനാട്ടില്‍ പുഞ്ചകൃഷി കുറയുമെന്ന് ആശങ്ക, പേമാരിയും വെള്ളപ്പൊക്കവും പാടം ഒരുക്കുന്നതിന് തടസമായി

സെപ്തംബര്‍ രണ്ടാം വാരം മുതല്‍ വിവിധ പാടശേഖരങ്ങളില്‍ ഒരുക്കം ആരംഭിച്ച് ഒക്ടോബര്‍ രണ്ടാം വാരത്തോടെ വിത്ത് വിതയ്‌ക്കല്‍ പ്രക്രിയയ്‌ക്ക് തുടക്കം കുറിക്കുന്ന പരമ്പരാഗത ശൈലി ആണ് കര്‍ഷകര്‍ പിന്തുടര്‍ന്നു പോരുന്നത്. --

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 12:06 pm IST
in Pathanamthitta

നെടുമ്പ്രം: കാലാവസ്ഥാ വ്യതിയാനം മൂലം കാര്‍ഷിക കലണ്ടര്‍ താളം തെറ്റിയതോടെ അപ്പര്‍കുട്ടനാട്ടില്‍ പുഞ്ചകൃഷി ഇത്തവണ കുറയുമെന്ന് ആശങ്ക.ഡിസംബര്‍ പകുതിയായിട്ടും കുട്ടനാട്ടിലെയും അപ്പര്‍കുട്ടനാട്ടിലെയും പകുതിയിലേറെ പാടശേഖരങ്ങളില്‍ വിത്തിറക്കാന്‍ കഴിഞ്ഞിട്ടില്ല.  

നവംബര്‍ ആദ്യം വിത പൂര്‍ത്തിയാക്കേണ്ടതായിരുന്നു.എന്നാല്‍ തുടര്‍ച്ചയായ മൂന്ന് വെള്ളപ്പൊക്കങ്ങളും ന്യൂനമര്‍ദ്ദവും മൂലം കൃഷി താളംതെറ്റി. ഇതുവരെ ലഭ്യമായ  കണക്കുകള്‍ പ്രകാരം കിടയില്‍പുഞ്ച, വേങ്ങല്‍, പരുത്തിയ്‌ക്കല്‍, നിരണത്തു തടം തുടങ്ങി വിരലിലെണ്ണാവുന്ന പാടശേഖരങ്ങളില്‍ മാത്രമാണ് പുഞ്ച കൃഷി ആരംഭിച്ചത്.അപ്പര്‍കുട്ടനാട്ടില്‍ 2,000 ഹെക്ടറിലായിരുന്നു പുഞ്ചകൃഷിയിറക്കിയിരുന്നത്.

സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ പ്രദേശത്ത് തുടര്‍ച്ചയായി ഉണ്ടായ പേമാരിയും മൂന്നുതവണ വെള്ളപ്പൊക്കമുണ്ടായതും നിശ്ചിത സമയപരിധിക്കുള്ളില്‍ പാടശേഖരങ്ങള്‍ ഒരുക്കുന്നതിനും വിത്തു വിതയ്‌ക്കുന്നതിനും തടസ്സമായി. സെപ്തംബര്‍ രണ്ടാം വാരം മുതല്‍ വിവിധ പാടശേഖരങ്ങളില്‍ ഒരുക്കം ആരംഭിച്ച് ഒക്ടോബര്‍ രണ്ടാം വാരത്തോടെ വിത്ത് വിതയ്‌ക്കല്‍ പ്രക്രിയയ്‌ക്ക് തുടക്കം കുറിക്കുന്ന പരമ്പരാഗത ശൈലി ആണ്  കര്‍ഷകര്‍ പിന്തുടര്‍ന്നു പോരുന്നത്.  

പ്രദേശത്ത് ഏപ്രില്‍, മെയ് മാസങ്ങളില്‍ വേനല്‍മഴ ഉണ്ടാകുമെന്നതിനാല്‍ മാര്‍ച്ച് അവസാന വാരത്തോടെ കൊയ്‌ത്ത് പൂര്‍ത്തിയാക്കുന്നതാണ് പ്രദേശത്തെ രീതി. വിത്ത് വിതച്ചതിനുശേഷം 120 ദിവസങ്ങള്‍ കഴിഞ്ഞ് കൊയ്‌തെടുക്കാവുന്ന ‘ഉമ’ വിത്തുകളാണ് പരമ്പരാഗതമായി കൃഷിചെയ്ത് വരുന്നത്. എന്നാല്‍ ഇക്കുറി വേനല്‍ മഴയ്‌ക്ക് മുമ്പ് സമയപരിധി കുറവായതിനാല്‍ 90 ദിവസത്തിനുള്ളില്‍ കൊയ്‌തെടുക്കാന്‍ കഴിയുന്ന ‘മനുരത്‌ന’ വിതയ്‌ക്കാനാണ് കൃഷിവകുപ്പിന്റെ നിര്‍ദ്ദേശം. എന്നാല്‍ അപ്പര്‍ കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ മനുരത്‌ന അനുയോജ്യമല്ലെന്നും ഇവയുടെ ഉല്്പാദനശേഷി കുറവാണെന്നും കര്‍ഷകര്‍ പറയുന്നു. 

കഴിഞ്ഞ ആഴ്ച കൃഷിവകുപ്പ് വിളിച്ച യോഗത്തില്‍ ഈ വര്‍ഷത്തെ പുഞ്ചകൃഷി നഷ്ടത്തില്‍ കലാശിക്കുമെന്ന ആശങ്ക ഒട്ടുമിക്ക കര്‍ഷകരും പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷത്തെ വേനല്‍മഴയില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ഇതുവരെ ഇന്‍ഷുറന്‍സ് തുക ലഭിക്കാത്തതും കര്‍ഷകര്‍ ഉന്നയിച്ചിരുന്നു.പ്രതികൂല സാഹചര്യമായതിനാല്‍ ഇക്കുറി പുഞ്ചകൃഷിയ്‌ക്കില്ലെന്ന നിലപാടാണ് യോഗത്തില്‍ പങ്കെടുത്ത ഒട്ടു മിക്ക കര്‍ഷകരും സ്വീകരിച്ചത്.

Tags: farmerpaddy fieldcultivationകുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

Kerala

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി: കര്‍ഷകരുടെ ക്രിസ്തുമസ്, പുതുവത്സര പ്രതീക്ഷകള്‍ ഇരുട്ടിലായി

Kerala

കോട്ടയത്ത് പാടശേഖരത്ത് താറാവുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

പുതിയ വാര്‍ത്തകള്‍

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.