Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വിതയ്‌ക്കാന്‍ കര്‍ഷകര്‍ക്ക് താല്‍പര്യമില്ല; അപ്പര്‍കുട്ടനാട്ടില്‍ പുഞ്ചകൃഷി കുറയുമെന്ന് ആശങ്ക, പേമാരിയും വെള്ളപ്പൊക്കവും പാടം ഒരുക്കുന്നതിന് തടസമായി

സെപ്തംബര്‍ രണ്ടാം വാരം മുതല്‍ വിവിധ പാടശേഖരങ്ങളില്‍ ഒരുക്കം ആരംഭിച്ച് ഒക്ടോബര്‍ രണ്ടാം വാരത്തോടെ വിത്ത് വിതയ്‌ക്കല്‍ പ്രക്രിയയ്‌ക്ക് തുടക്കം കുറിക്കുന്ന പരമ്പരാഗത ശൈലി ആണ് കര്‍ഷകര്‍ പിന്തുടര്‍ന്നു പോരുന്നത്. --

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 12:06 pm IST
in Pathanamthitta

നെടുമ്പ്രം: കാലാവസ്ഥാ വ്യതിയാനം മൂലം കാര്‍ഷിക കലണ്ടര്‍ താളം തെറ്റിയതോടെ അപ്പര്‍കുട്ടനാട്ടില്‍ പുഞ്ചകൃഷി ഇത്തവണ കുറയുമെന്ന് ആശങ്ക.ഡിസംബര്‍ പകുതിയായിട്ടും കുട്ടനാട്ടിലെയും അപ്പര്‍കുട്ടനാട്ടിലെയും പകുതിയിലേറെ പാടശേഖരങ്ങളില്‍ വിത്തിറക്കാന്‍ കഴിഞ്ഞിട്ടില്ല.  

നവംബര്‍ ആദ്യം വിത പൂര്‍ത്തിയാക്കേണ്ടതായിരുന്നു.എന്നാല്‍ തുടര്‍ച്ചയായ മൂന്ന് വെള്ളപ്പൊക്കങ്ങളും ന്യൂനമര്‍ദ്ദവും മൂലം കൃഷി താളംതെറ്റി. ഇതുവരെ ലഭ്യമായ  കണക്കുകള്‍ പ്രകാരം കിടയില്‍പുഞ്ച, വേങ്ങല്‍, പരുത്തിയ്‌ക്കല്‍, നിരണത്തു തടം തുടങ്ങി വിരലിലെണ്ണാവുന്ന പാടശേഖരങ്ങളില്‍ മാത്രമാണ് പുഞ്ച കൃഷി ആരംഭിച്ചത്.അപ്പര്‍കുട്ടനാട്ടില്‍ 2,000 ഹെക്ടറിലായിരുന്നു പുഞ്ചകൃഷിയിറക്കിയിരുന്നത്.

സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ പ്രദേശത്ത് തുടര്‍ച്ചയായി ഉണ്ടായ പേമാരിയും മൂന്നുതവണ വെള്ളപ്പൊക്കമുണ്ടായതും നിശ്ചിത സമയപരിധിക്കുള്ളില്‍ പാടശേഖരങ്ങള്‍ ഒരുക്കുന്നതിനും വിത്തു വിതയ്‌ക്കുന്നതിനും തടസ്സമായി. സെപ്തംബര്‍ രണ്ടാം വാരം മുതല്‍ വിവിധ പാടശേഖരങ്ങളില്‍ ഒരുക്കം ആരംഭിച്ച് ഒക്ടോബര്‍ രണ്ടാം വാരത്തോടെ വിത്ത് വിതയ്‌ക്കല്‍ പ്രക്രിയയ്‌ക്ക് തുടക്കം കുറിക്കുന്ന പരമ്പരാഗത ശൈലി ആണ്  കര്‍ഷകര്‍ പിന്തുടര്‍ന്നു പോരുന്നത്.  

പ്രദേശത്ത് ഏപ്രില്‍, മെയ് മാസങ്ങളില്‍ വേനല്‍മഴ ഉണ്ടാകുമെന്നതിനാല്‍ മാര്‍ച്ച് അവസാന വാരത്തോടെ കൊയ്‌ത്ത് പൂര്‍ത്തിയാക്കുന്നതാണ് പ്രദേശത്തെ രീതി. വിത്ത് വിതച്ചതിനുശേഷം 120 ദിവസങ്ങള്‍ കഴിഞ്ഞ് കൊയ്‌തെടുക്കാവുന്ന ‘ഉമ’ വിത്തുകളാണ് പരമ്പരാഗതമായി കൃഷിചെയ്ത് വരുന്നത്. എന്നാല്‍ ഇക്കുറി വേനല്‍ മഴയ്‌ക്ക് മുമ്പ് സമയപരിധി കുറവായതിനാല്‍ 90 ദിവസത്തിനുള്ളില്‍ കൊയ്‌തെടുക്കാന്‍ കഴിയുന്ന ‘മനുരത്‌ന’ വിതയ്‌ക്കാനാണ് കൃഷിവകുപ്പിന്റെ നിര്‍ദ്ദേശം. എന്നാല്‍ അപ്പര്‍ കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ മനുരത്‌ന അനുയോജ്യമല്ലെന്നും ഇവയുടെ ഉല്്പാദനശേഷി കുറവാണെന്നും കര്‍ഷകര്‍ പറയുന്നു. 

കഴിഞ്ഞ ആഴ്ച കൃഷിവകുപ്പ് വിളിച്ച യോഗത്തില്‍ ഈ വര്‍ഷത്തെ പുഞ്ചകൃഷി നഷ്ടത്തില്‍ കലാശിക്കുമെന്ന ആശങ്ക ഒട്ടുമിക്ക കര്‍ഷകരും പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷത്തെ വേനല്‍മഴയില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ഇതുവരെ ഇന്‍ഷുറന്‍സ് തുക ലഭിക്കാത്തതും കര്‍ഷകര്‍ ഉന്നയിച്ചിരുന്നു.പ്രതികൂല സാഹചര്യമായതിനാല്‍ ഇക്കുറി പുഞ്ചകൃഷിയ്‌ക്കില്ലെന്ന നിലപാടാണ് യോഗത്തില്‍ പങ്കെടുത്ത ഒട്ടു മിക്ക കര്‍ഷകരും സ്വീകരിച്ചത്.

Tags: farmerpaddy fieldcultivationകുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

പുതിയ വാര്‍ത്തകള്‍

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.