Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസി ഡ്യൂട്ടി പരിഷ്‌കരണം വിനയായി; മലയോര രാത്രിയാത്ര ദുരിതത്തിൽ

രാത്രി എട്ടുമണി മുതല്‍ അരമണിക്കൂര്‍ ഇടവേളയിലും പതിനൊന്ന് മണിക്ക് ശേഷം ഒരു മണിക്കൂര്‍ ഇടവേളയിലും ആയിരുന്നു സര്‍വ്വീസ് ഉണ്ടായിരുന്നത്. ഇത് ട്രെയിന്‍ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു.

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
Dec 17, 2021, 12:21 pm IST
in Kerala

കോട്ടയം: കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയതോടെ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര പ്രതിസന്ധിയില്‍. കോട്ടയത്ത് നിന്ന് കുമളി, കട്ടപ്പന പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരാണ് എറെയും വലയുന്നത്. കോട്ടയത്തുനിന്ന് മുണ്ടക്കയത്തിന് രാത്രി എട്ടുമണിയോടെ സ്വകാര്യ ബസുകളുടെ സര്‍വ്വീസ് അവസാനിക്കും. തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് മാത്രമായിരുന്നു ഏക ആശ്രയം. കൊവിഡിന്റെ പേരില്‍ രാത്രികാല സര്‍വീസുകള്‍ ബഹുഭൂരിപക്ഷവും വെട്ടിക്കുറച്ചു. കൊവിഡ് നിയന്ത്രണങ്ങളില്‍ വലിയ ഇളവുകള്‍ വന്നിട്ടും രാത്രികാല സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറാകാത്തതാണ് യാത്രക്കാര്‍ക്ക് തിരിച്ചടിയായത്.  

 കുമളി, കോട്ടയം ഡിപ്പോകളിലെ ബസുകളാണ് ദേശീയ പാത 183- കെ.കെ. റോഡില്‍ കൂടുതലായി സര്‍വ്വീസ് നടത്തുന്നത്. ഒരു ബസിന്റെ ഒരു ഷെഡ്യൂളില്‍ രണ്ട് ട്രിപ്പുകളായിരുന്നു മുമ്പ് ഉണ്ടായിരുന്നത്.  എന്നാല്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയതോടെ ഇത് ഒരു ട്രിപ്പായി കുറച്ചു. ഇതോടെ രാത്രി സമയങ്ങളില്‍ സര്‍വ്വീസ് നടത്തിയിരുന്ന ഓര്‍ഡിനറി സര്‍വ്വീസുകള്‍ മിക്കതും ഇല്ലാതായി. 

രാത്രി എട്ടുമണി മുതല്‍ അരമണിക്കൂര്‍ ഇടവേളയിലും പതിനൊന്ന് മണിക്ക് ശേഷം ഒരു മണിക്കൂര്‍ ഇടവേളയിലും ആയിരുന്നു സര്‍വ്വീസ് ഉണ്ടായിരുന്നത്. ഇത് ട്രെയിന്‍ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോട്ടയത്ത് എത്തുന്ന യാത്രക്കാരന് മണിക്കൂറുകള്‍ കാത്തുനിന്നാലും ബസ് കിട്ടാത്ത അവസ്ഥയാണ്. കോട്ടയത്ത് നിന്ന് പാലാ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇതുതന്നെയാണ് സ്ഥിതി. 

കോട്ടയത്തുനിന്ന് പാലായിലേക്ക് രാത്രി 10നുള്ള ഓര്‍ഡിനറി സര്‍വ്വീസ് പോയാല്‍ പിന്നെ പുലര്‍ച്ചെ മൂന്ന് മണിവരെ കാത്തുനില്‍ക്കണം.ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയതോടെ കോട്ടയം-കുമളി റൂട്ടില്‍ ഓര്‍ഡിനറി സര്‍വ്വീസ് ഇല്ലാതായി. ഉള്ളതെല്ലാം സൂപ്പര്‍ ഫാസ്റ്റും, ഫാസ്റ്റ് പാസഞ്ചറും. കെഎസ്ആര്‍ടിസിയുടെ ഈ തീരുമാനം സാധാരണക്കാരായ യാത്രക്കാരെയാണ് പ്രതിസന്ധിയിലാക്കുന്നത്. ഓര്‍ഡിനറി ചാര്‍ജ്ജില്‍ നിന്ന് 10 മുതല്‍ 15 വരെ രൂപ അധികം നല്‍കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് യാത്രക്കാരും കണ്ടക്ടറുമായി പലപ്പോഴും വാക്കേറ്റങ്ങള്‍ക്കും വഴിവെയ്‌ക്കുന്നുണ്ട്.

ആവശ്യപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കെല്ലാം കണ്‍സഷന്‍ കാര്‍ഡ് നല്കും. എന്നാല്‍ യാത്ര ചെയ്യാന്‍ ബസില്ലാത്ത അവസ്ഥയാണ്. ഓര്‍ഡിനറി സര്‍വ്വീസുകളിലാണ് കണ്‍സഷന്‍ ലഭിക്കുക. ഓര്‍ഡിനറി സര്‍വ്വീസുകള്‍ കൂട്ടത്തോടെ നിര്‍ത്തുകയും പകരം സൂപ്പര്‍ ഫാസ്റ്റും, ഫാസ്റ്റ് സര്‍വ്വീസുകളുമാക്കിയതോടെ വിദ്യാര്‍ഥികളുടെ യാത്രയും പ്രതിസന്ധിയിലായി. കോട്ടയത്ത് മിക്ക ബൈ റൂട്ടുകളിലേക്കും മണിക്കൂറുകള്‍ കാത്തുനിന്നാലും ഓര്‍ഡിനറി ബസ് കിട്ടില്ലെന്ന അവസ്ഥയാണ്.

സ്വകാര്യ ബസുകളുടെ പിടിച്ചെടുത്ത സര്‍വ്വീസുകളും കൃത്യമായി നടത്താന്‍ കെഎസ്ആര്‍ടിസിക്ക് കഴിയുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. കോട്ടയത്തുനിന്ന് രാത്രി 12.05ന് പുറപ്പെടുന്ന കട്ടപ്പന, പകല്‍ 12.15, 3.45 എന്നീ സമയങ്ങളിലുള്ള കോട്ടയം-ചെമ്മണ്ണാര്‍ തുടങ്ങിയ ടേക്ക് ഓവര്‍ സര്‍വ്വീസുകള്‍ മുടങ്ങിയിട്ട് നാളുകളായി. കോട്ടയത്ത് നിന്ന് രാത്രി 8.45നുള്ള എറണാകുളം-കുമളി-നെടുങ്കണ്ടം സര്‍വ്വീസ് തുടങ്ങിയെങ്കിലും വിശ്വസിച്ച് കാത്തുനില്‍ക്കാനാവില്ല, മിക്ക ദിവസങ്ങളിലും മുടക്കമാണ

Tags: കെഎസ്ആര്‍ടിസിkottayambus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Kerala

കൈകൂപ്പി യാചിച്ചിട്ടും വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോര്‍ വാഹന വകുപ്പ്, നടപടി ഉണ്ടായേക്കും

Kerala

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kerala

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.