Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പിണറായി വിജയന്‍-ആര്‍.ചന്ദ്രശേഖരന്‍ ബന്ധത്തില്‍ ഉലഞ്ഞ്‌ ശൂരനാട് ഏരിയ സമ്മേളനം

കഴിഞ്ഞ തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ശൂരനാട് പാര്‍ട്ടി വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ഇതിന്റെ തിരിച്ചടിയായി വേണം വിലയിരുത്താനെന്നും പ്രതിനിധികളില്‍ ചിലര്‍ ആരോപിച്ചു. ജെ.മേഴ്‌സിക്കുട്ടിയമ്മയും, കെ.സോമപ്രസാദും, എസ്.രാജേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുത്തു.

എം.എസ്. ജയചന്ദ്രന്‍byഎം.എസ്. ജയചന്ദ്രന്‍
Dec 14, 2021, 10:41 am IST
inKollam

ശാസ്താംകോട്ട: മുഖ്യമന്ത്രി പിണറായി വിജയനും ഐന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനും തമ്മിലുള്ള അടുപ്പം ചര്‍ച്ചയാക്കി ശൂരനാട് ഏരിയാ സമ്മേളനം. കാപ്പക്‌സ് ചെയര്‍മാനും മുന്‍ പിഎസ്‌സി ചെയര്‍മാനും പ്രതിനിധീകരിക്കുന്ന ശൂരനാട് ഏരിയാ കമ്മിറ്റിയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിനിധികള്‍ പരസ്യമായി രംഗത്തു വന്നത്. ശൂരനാട് സ്വദേശിയായ ചന്ദ്രശേഖരന്‍ പിണറായിയുടെ വിശ്വസ്തനാണന്നുള്ള ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഏരിയ സമ്മേളന പ്രതിനിധികള്‍ തന്നെ പരസ്യമായി ഉന്നയിച്ചതോടെ മറുപടി പറയാനാകാതെ നേതൃത്വം തടി തപ്പി. കശുവണ്ടി മേഖലയില്‍ ഉള്‍പ്പടെ കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയ ചന്ദ്രശേഖരനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നത് പിണറായിയുമായുള്ള വഴിവിട്ട ബന്ധത്തിന്റെ തെളിവാണെന്ന് ശൂരനാട് വടക്കുനിന്നുള്ള അഭിഭാഷകന്‍ ഉന്നയിച്ചു.  

കഴിഞ്ഞ തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ശൂരനാട് പാര്‍ട്ടി വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ഇതിന്റെ തിരിച്ചടിയായി വേണം വിലയിരുത്താനെന്നും പ്രതിനിധികളില്‍ ചിലര്‍ ആരോപിച്ചു. ജെ.മേഴ്‌സിക്കുട്ടിയമ്മയും, കെ.സോമപ്രസാദും, എസ്.രാജേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുത്തു.

സിപിഎം നേതാക്കള്‍ക്ക് പോലീസ് സ്റ്റേഷനില്‍ നിന്നും നീതി കിട്ടാറില്ലെന്നും ചര്‍ച്ചയില്‍ പ്രതിനിധികള്‍ ആരോപിച്ചു. ഓട്ടോ തൊഴിലാളിയായ പോരുവഴി പടിഞ്ഞാറ് ലോക്കല്‍ സെക്രട്ടറിക്ക് നേരെ ശൂരനാട് പോലീസ് കാട്ടിയ അതിക്രമത്തില്‍ പോലും നേതൃത്വം മുഖംതിരിച്ചതായി പോരുവഴിയില്‍ നിന്നുള്ള പ്രതിനിധികള്‍ ആരോപിച്ചു.  പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് ഇത്തരത്തിലാണങ്കില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു പോകുമെന്നും പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി. എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെതിരെയും സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമുണ്ടായി.  തെരഞ്ഞെടുപ്പില്‍ നിര്‍ജീവമായതിന്റെ പേരില്‍ ഒട്ടേറെ പ്രവര്‍ത്തകരെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നു പോലും നേതൃത്വം ഒഴിവാക്കി. എന്നാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആര്‍.ചന്ദ്രശേഖരന്റെ സഹോദരിയായ കോണ്‍ഗ്രസ് വനിതാ നേതാവിന് വോട്ടു നല്‍കിയ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടി എടുക്കാതെ സംരക്ഷിച്ചെന്നും പ്രതിനിധികള്‍ ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ ഇടതു മുന്നണിക്ക് ഭരണം നഷ്ടമായ ഈ അട്ടിമറി അന്ന് ഏറെ ചര്‍ച്ചയായിരുന്നു.

ശൂരനാട് വടക്കുനിന്നുള്ള പട്ടികജാതി വിഭാഗത്തില്‍ പെട്ട ദിവാകരനെ ഒഴിവാക്കി കേരളാ കോണ്‍ഗ്രസില്‍ നിന്നു വന്ന കെ.കെ ഡാനിയലിനെയും ശൂരനാട് വടക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്തോഷിനെയും ഉള്‍പ്പെടുത്തി 21 അംഗ ഏരിയാ കമ്മിറ്റി നിലവില്‍ വന്നു. പി.ബി സത്യദേവനെ മൂന്നാം തവണയും ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

Tags: cpmPinarayi VijayanSooranadu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

Kerala

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.