Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍; മണിപ്പൂരിന് ഹാട്രിക് കിരീടം

രാജ്യത്തെ എക്കാലത്തെയും മികച്ച താരമായ ഒയ്‌നാം ബെംബം ദേവിയാണ് മണിപ്പൂരിനെ പരിശീലിപ്പിച്ചത്. സീനിയര്‍താരങ്ങളും അണ്ടര്‍ 19 താരങ്ങളും ദേശീയ ക്യാമ്പിലായിരുന്നതിനാല്‍ യുവനിരയുമായാണ് എത്തിയതെന്ന് ബെംബംദേവി പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിലെ 'മോസ്റ്റ് വാല്യുബ്ള്‍' താരമായി ഇറോം പരമേശ്വരി ദേവിയെ തെരഞ്ഞെടുത്തു. തമിഴ്‌നാടിന്റെ സന്ധ്യ രഘുനാഥനാണ് ടോപ്സ്‌കോറര്‍. മണിപ്പൂരിന്റെ ഒക്‌റാം രോഷ്ണി ദേവിയെ മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുത്തു.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Dec 10, 2021, 05:00 am IST
in Football

കോഴിക്കോട്: റെയില്‍വേസിന്റെ പോരാട്ട വീര്യത്തെ ഷൂട്ടൗട്ടില്‍ മറികടന്ന് മണിപ്പൂരിന് ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ കിരീടം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്‌റെയില്‍വേസിനെ കീഴടക്കിയാണ് മണിപ്പൂര്‍ ഹാട്രിക് കിരീടം സ്വന്തമാക്കിയത്. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ 21-ാം കിരീടവുമാണ് മണിപ്പൂരിന്റേത്.

നിശ്ചിതസമയത്തും അധികസമയത്തും കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ മണിപ്പൂരിന് വേണ്ടി ബേബി സന ദേവിയും കിരണ്‍ ബാലചാനുവുമാണ് ഗോള്‍ നേടിയത്. നവോബി ചാനു  റെയില്‍വേക്കായി ഗോള്‍ നേടി. മികച്ച ഫോമിലുള്ള രശ്മി കുമാരിയെ ഗോളിയാക്കിയാണ് റെയില്‍വേസ് ഇറങ്ങിയത്. റെയില്‍വേസ് ക്യാപ്റ്റന്‍ സുപ്രിയ റൗത്രേയും മണിപ്പൂരിന്റെ സുല്‍ത്താനയും ആദ്യകിക്ക് പാഴാക്കി. ബേബി സന ദേവിയാണ് ഷൂട്ടൗട്ടില്‍ മണിപ്പൂരിന്റെ ആദ്യ ഗോള്‍ നേടിയത്. നാലാമത്തെ കിക്കിലാണ് കിരണ്‍ ബാലയുടെ ഗോള്‍ പിറന്നത്. മണിപ്പൂരിന്റെ അസെം റോജദേവിയുടെ കിക്ക് റെയില്‍വേ ഗോളി തടഞ്ഞു. റെയില്‍വേയുടെ എന്‍ഗൗബി ദേവി, സസ്മിത സെയ്ന്‍, സുപര്‍വ സമല്‍ എന്നിവരുടെ കിക്കുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ ഒക്‌റാം റോഷ്‌നി ദേവിയാണ് മണിപ്പൂരിനെ കിരീടത്തിലേക്ക് നയിച്ചത്.

മത്സരത്തില്‍ നേരിയ മുന്‍തൂക്കം മണിപ്പൂരിനായിരുന്നു. എന്നാല്‍ റെയില്‍വേസും വിട്ടുകൊടുക്കാന്‍ തയ്യറായിരുന്നില്ല. ഇതോടെ കളി ആവേശകരമായി.  മികച്ച നീക്കങ്ങള്‍ തുടക്കത്തില്‍ നടത്തിയത് റയില്‍വേസായിരുന്നു. താര ഖാത്തൂനും നവോബി ചാനുവുമായിരുന്നു മണിപ്പൂരിന് ഭീഷണിയായത്. മറുഭാഗത്ത് മണിപ്പൂര്‍ കോര്‍ണര്‍ കിക്കിലൂടെയും ഫ്രീകിക്കിലൂടെയും റെയില്‍വേയെ വിറപ്പിച്ചെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ പിറന്നില്ല. രണ്ടാം പകുതിയില്‍ തുടര്‍ച്ചയായ കോര്‍ണര്‍ കിക്കുകളുമായി മണിപ്പൂരുകാര്‍ കളംനിറഞ്ഞു. എന്നാല്‍ ബേബി സന ദേവിയുടെ ക്രോസുകള്‍ ഗോളിലേക്ക് തിരിച്ചുവിടാന്‍ മണിപ്പൂര്‍ ഫോര്‍വേഡുകള്‍ക്ക് കഴിഞ്ഞില്ല. അധികസമയത്ത് ഇരുടീമുകളും കാര്യമായ ആക്രമണം നടത്താന്‍ കഴിയാതിരുന്നതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

രാജ്യത്തെ എക്കാലത്തെയും മികച്ച താരമായ ഒയ്‌നാം  ബെംബം ദേവിയാണ് മണിപ്പൂരിനെ പരിശീലിപ്പിച്ചത്. സീനിയര്‍താരങ്ങളും അണ്ടര്‍ 19 താരങ്ങളും ദേശീയ ക്യാമ്പിലായിരുന്നതിനാല്‍ യുവനിരയുമായാണ് എത്തിയതെന്ന് ബെംബംദേവി പറഞ്ഞു.  ചാമ്പ്യന്‍ഷിപ്പിലെ ‘മോസ്റ്റ് വാല്യുബ്ള്‍’ താരമായി ഇറോം  പരമേശ്വരി ദേവിയെ തെരഞ്ഞെടുത്തു. തമിഴ്‌നാടിന്റെ സന്ധ്യ രഘുനാഥനാണ് ടോപ്സ്‌കോറര്‍. മണിപ്പൂരിന്റെ ഒക്‌റാം രോഷ്ണി ദേവിയെ മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുത്തു.

അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ്, ഡെപ്യുട്ടി സെക്രട്ടറി അഭിഷേക് യാദവ്, വൈസ് പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, ഐ.എം. വിജയന്‍, കെഎഫ്എ പ്രസിഡന്റ് ടോം ജോസ്, മേയര്‍ എം. ബീന ഫിലിപ്പ്, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ എന്നിവര്‍ ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.

Tags: മണിപ്പൂര്‍football
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണല്‍ ഇന്ന് വെസ്റ്റ്ഹാമിനോട്

Football

ഫുട്ബോള്‍ ലോകകപ്പിന് ആവേശമായി ഷക്കീറ എത്തുന്നു, ‘ദായ് ദായുടെ ടീസര്‍ പുറത്തിറക്കി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു
Football

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

Football

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

Football

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പുതിയ വാര്‍ത്തകള്‍

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.