Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുല്ലപ്പെരിയാര്‍: ഉറക്കം നഷ്ടപ്പെട്ട് ജനങ്ങള്‍; ഉറക്കം നടിച്ച് സര്‍ക്കാര്‍; പ്രതിഷേധിക്കാനും ഭയം

ഈ പ്രദേശത്തുള്ളവരുടെ സ്വസ്ഥവും സുരക്ഷിതവുമായ ജീവിതം തന്നെ ഇല്ലാതായി. പലപ്പോഴും രാത്രി 10 മണിയോടെ വെള്ളമെത്തും. മനസമാധാനത്തോടെ ഉറങ്ങിയിട്ട് മാസങ്ങളായി, നാട്ടുകാര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ പെരിയാര്‍ തീരദേശവാസികളുടെ ദുരിതം കണ്ടമട്ടില്ല.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Dec 8, 2021, 08:47 am IST
in Kerala

തൊടുപുഴ: പാതിരാത്രിയില്‍, ഉറക്കത്തിനിടെ, വെള്ളം ജീവനെടുക്കുമോയെന്ന ഭീതിയിലാണ് വണ്ടിപ്പെരിയാര്‍, ഉപ്പുതറ, ഏലപ്പാറ, പെരിയാര്‍, മഞ്ചുമല, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ആനവിലാസം ഭാഗങ്ങളിലെ ആയിരക്കണക്കിനാളുകള്‍. ഈ മാസം ഇത് മൂന്നാമത്തെ തവണയാണ് മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം വലിയ തോതില്‍ തുറന്നുവിടുന്നത്, അതും രാത്രിയില്‍.  

ഏഴ് വില്ലേജുകളിലായി 300 കുടുംബങ്ങളാണ് വെള്ളം കയറുന്ന മേഖലയിലുള്ളത്. വള്ളക്കടവ്, മഞ്ചുമല, ആറ്റോരം എന്നിവിടങ്ങളിലാണ് കൂടുതല്‍ വീടുകളും. ഈ മേഖലകളിലെ വീടുകളില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നു തവണയാണ്  വെള്ളം കയറിയത്. വെള്ളമുയരുമ്പോള്‍ അടുത്തുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ കുഞ്ഞുകുട്ടികളും തുണികളുമായി ജനങ്ങള്‍ ചേക്കേറും. താഴുമ്പോള്‍ മടങ്ങും. വീട്ടിലെ ചളിയും മണ്ണും വളരെ കഷ്ടപ്പെട്ടാണ് വാരിക്കളയുന്നത്. മാലിന്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. എല്ലാം ഒരുവിധം ശരിയാക്കി വരുമ്പോഴാണ് വീണ്ടും വെള്ളം കയറുന്നത്.

ഈ പ്രദേശത്തുള്ളവരുടെ സ്വസ്ഥവും സുരക്ഷിതവുമായ ജീവിതം തന്നെ ഇല്ലാതായി. പലപ്പോഴും രാത്രി 10 മണിയോടെ വെള്ളമെത്തും. മനസമാധാനത്തോടെ ഉറങ്ങിയിട്ട് മാസങ്ങളായി, നാട്ടുകാര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ പെരിയാര്‍ തീരദേശവാസികളുടെ ദുരിതം കണ്ടമട്ടില്ല.

രാത്രിയില്‍ വലിയ തോതില്‍ വെള്ളം തുറന്നുവിടുമ്പോള്‍ 10 മിനിറ്റ് മുമ്പ് മാത്രമാണ് മുന്നറിയിപ്പ് നല്കുക. ഈ സമയത്ത് പ്രായമായവരും കുട്ടികളും അടക്കമുള്ളവരുമായി രക്ഷപ്പെടാനാവില്ല. വീട്ടുസാധനങ്ങളും വെള്ളത്തിലാകും. ചിലര്‍ മഴ മാറുന്നത് വരെ ബന്ധുവീടുകളിലേക്ക് മാറി. മറ്റെവിടെയും പോകാന്‍ ഇടമില്ലാത്തവര്‍ വെള്ളമുയരുമ്പോള്‍ സമീപത്തെ തേയിലത്തോട്ടത്തിലേക്ക് മാറും. പലരും പടുത കെട്ടി താത്കാലിക സംവിധാനമൊരുക്കി. ജോലിക്കു പോലും പോകാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍.  

കഴിഞ്ഞയാഴ്ച പ്രതിഷേധിച്ചവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. അതോടെ ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനും ഭയമാണ്. 2015ല്‍ ഇത്തരത്തില്‍ പ്രതിഷേധിച്ച പലരും ഇപ്പോഴും കേസുമായി നടക്കുകയാണ്.

Tags: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം തള്ളി; ലീഗിന് മുന്നില്‍ വീണ്ടും അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ്

മെലോണിക്ക് ‘മെലഡി’ സമ്മാനിച്ച് മോദി; പ്രധാനമന്ത്രിയുടെ ഇറ്റലി സന്ദര്‍ശനം വൈറല്‍

മഞ്ഞക്കുറ്റികള്‍ നീക്കും; പാഴായത് 57 കോടി

ഐഒഎസ് സാഗര്‍ ദൗത്യത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഐഎന്‍എസ് സുനയന സമുദ്ര സഞ്ചാരം പൂര്‍ത്തിയാക്കി ദക്ഷിണ നാവിക ആസ്ഥാനത്തേക്ക് തിരികെ എത്തിയപ്പോള്‍ നല്‍കിയ ആചാരപരമായ സ്വീകരണം

ഐഎന്‍എസ് സുനയനയ്‌ക്ക് ഊഷ്മള സ്വീകരണം

ഇക്കരെ കൊട്ടിയൂര്‍

കൊട്ടിയൂര്‍ വൈശാഖോത്സവം-2: ആചാരങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ദേവസ്ഥാനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: അര്‍ജുനന് പുനര്‍ജീവനേകിയ ഉലൂപി

ബിജെപി എംഎല്‍എമാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

സംസ്ഥാനതല സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സ്റ്റുഡന്റ് പോലീസ് കേഡറ്റ് രാജ്യത്തിന് മാതൃക: ഗവര്‍ണര്‍

നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ മുന്‍ കേന്ദ്രമന്ത്രിയും നേമത്തെ ആദ്യ ബിജെപി എംഎല്‍എയുമായ ഓ. രാജഗോപാലിനെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സമീപം

രാജീവ് ചന്ദ്രശേഖര്‍ ഒ. രാജഗോപാലിനെ സന്ദര്‍ശിച്ചു

നൃത്തം ചെയ്യുന്ന പെണ്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.