Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പഴശ്ശിയെ പുകഴ്‌ത്തിയ കെ.കെ. ശൈലജ ലക്ഷ്യമിട്ടത് പിണറായി സര്‍ക്കാരിനെ; ഏറ്റുപിടിച്ചത് ജിഹാദികള്‍; സൈബര്‍ ആക്രമണം രൂക്ഷം

ടിപ്പുവിനെക്കുറിച്ച് പരാമാര്‍ശിക്കേണ്ടി വരുമെന്നതിനാല്‍ മനപ്പൂര്‍വ്വം പ്രതികരിക്കാതിരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Janmabhumi Online by Janmabhumi Online
Dec 2, 2021, 09:46 am IST
in Social Trend
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: വീരപഴശ്ശിയുടെ രക്തസാക്ഷി ദിനത്തില്‍ പഴശ്ശി രാജാവിനെ പുകഴ്‌ത്തി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട മുന്‍മന്ത്രിയും സിപിഎം നേതാവുമായ കെ.കെ. ശൈലജ ലക്ഷ്യമിട്ടത് സംസ്ഥാന സര്‍ക്കാരിനെ. പോസ്റ്റിന്റെ പേരില്‍ ശൈലജയ്‌ക്ക് നേരേ ജിഹാദികളുടെ നേതൃത്വത്തില്‍ ശക്തമായ സൈബര്‍ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. എന്തിനും ആശംസയും പ്രശംസയും നടത്താറുളള മുഖ്യമന്ത്രി പിണറായി പഴശ്ശിദിനത്തില്‍ പ്രതികരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പിണറായിയുടെ നിലപാടിനോട് വിയോജിപ്പുള്ളവരുടെ പ്രതിനിധിയായ ശൈലജ ബോധപൂര്‍വ്വമാണ് ഫേസ്ബുക്കില്‍ പഴശ്ശിയെ പുകഴ്‌ത്തിയതെന്നാണ് സൂചന. ടിപ്പുവിനെക്കുറിച്ച് പരാമാര്‍ശിക്കേണ്ടി വരുമെന്നതിനാല്‍ മനപ്പൂര്‍വ്വം പ്രതികരിക്കാതിരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരം പ്രതികരണം ഇസ്ലാംമതവിശ്വസികള്‍ക്ക് ഇഷ്ടപ്പെടില്ലെന്നും ജിഹാദികള്‍ പ്രശ്നമുണ്ടാക്കുമെന്നും കണക്കുകൂട്ടിയാണ് പ്രതികരിക്കാതിരുന്നതെന്നാണ് വിലയിരുത്തല്‍.

ടിപ്പുവിനെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ ശൈലജക്ക് ജിഹാദികളില്‍ നിന്ന് അത്യന്തം മോശമായ പ്രതികരണമാണ് കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ ഏല്‍ക്കേണ്ടി വന്നത്. അതേസമയം ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായിയുടെ മൗനം അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. പിണറായി ടിപ്പുവിനൊപ്പമോ പഴശ്ശിക്കൊപ്പമോ പാര്‍ട്ടി ബ്രിട്ടീഷുകാര്‍ക്കൊപ്പമോ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനൊപ്പമോ എന്ന ചര്‍ച്ചയിലേക്കാണ് ശൈലജയുടെ എഫ്ബി പോസ്റ്റ് വഴിതുറന്നിരിക്കുന്നത്. പഴശ്ശിയെയും പിന്മുറക്കാരെയും പട്ടികജാതിക്കാരായ കുറിച്യരേയും ഒരുഘട്ടത്തിലും അംഗീകരിക്കാത്ത കമ്യൂണിസ്റ്റുകളുടെ സ്വാതന്ത്ര്യസമരത്തോടുള്ള വിരുദ്ധനിലപാട് കൂടിയാണ് പുതിയ സാഹചര്യത്തില്‍ പുറത്തുവരുന്നത്.

വീരപഴശ്ശിയുടെ 217-ാമത് വീരാഹൂതി ദിനത്തോടനുബന്ധിച്ചായിരുന്നു ശൈലജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘216 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1805 നവംബര്‍ 30 നാണ് വീരകേരളവര്‍മ പഴശ്ശി രാജാവ് ബ്രിട്ടീഷ് സാമ്രാജ്യത്വ പടയാളികളോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചത്. വയനാട്ടിലെ പുല്‍പ്പള്ളി കാടുകള്‍ക്കടുത്ത് കങ്കാറാ പുഴയുടെ കരയില്‍വച്ചാണ് പഴശ്ശി വെടിയേറ്റ് കൊല്ലപ്പെടുന്നത്. ടിപ്പുവിന്റെ പിതാവ് മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരാലി 1766 ല്‍ മലബാറിനെ ആക്രമിച്ചതും ടിപ്പുവിന്റെ ആക്രമണത്തെ ചെറുക്കാന്‍ ആരും തയ്യാറാവാത്ത ഘട്ടത്തിലാണ് ടിപ്പുവിനെതിരെ പോരാട്ടം നയിക്കാന്‍ പഴശ്ശി മുന്നിട്ടിറങ്ങുന്നതെന്ന്’ തുടങ്ങി പഴശ്ശി രാജയുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങളായിരുന്നു ശൈലജ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചത്.

കമന്റുകള്‍ വഴിയുള്ള ആക്ഷേപം വര്‍ദ്ധിച്ചതോടെ പോസ്റ്റിനു താഴെ കമന്റ് ബോക്‌സ് ഓപ്ഷനും ലോക്ക് ചെയ്ത നിലയിലാണുളളത്. യാഥാര്‍ത്ഥ്യം വിളിച്ചു പറഞ്ഞ മുന്‍മന്ത്രിക്കെതിരെ ഉയര്‍ന്ന സൈബര്‍ അക്രമണം പാര്‍ട്ടിക്കുളളിലും പൊതുസമൂഹത്തിലും ചര്‍ച്ചയായിരിക്കുകയാണ്. പോസ്റ്റ് സംബന്ധിച്ച് മട്ടന്നൂര്‍ എംഎല്‍എയായ ശൈലജയോ പാര്‍ട്ടിയോ ഇതുവരെ പ്രതികരിക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്.

Tags: പഴശ്ശിരാജPinarayi Vijayanislamistskk shailajaKerala Jihadis
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിണറായിസത്തിന്റെ തേര്‍വാഴ്ച

Kerala

പി.കെ. ശ്രീമതി എകെജി ഭവനില്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് പിണറായി

Kerala

മുഖ്യമന്ത്രിയുടെ അത്താഴവിരുന്നിൽ നിന്നും പിന്മാറി ഗവർണർമാർ; ക്ഷണിച്ചിരുന്നത് കേരള, ബംഗാൾ, ഗോവ ഗവർണർമാരെ

Kerala

‘ത്യാഗപൂർണ്ണമായ ജീവിതം, സഹജീവികള്‍ക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യന്‍’; മുഖ്യമന്ത്രിയെ പുകഴ്‌ത്തി കെ കെ രാഗേഷ്

Kerala

സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് തിരിച്ചടി ; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയില്‍ ഇടപെടാനാകില്ലെന്ന് ലോകബാങ്ക്

ഇന്ത്യയുടെ റഡാറുകളും പ്രതിരോധവും തകര്‍ക്കാന്‍ മൂന്നര മണിക്കൂറില്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചത് 400 ഡ്രോണുകള്‍, എല്ലാറ്റിനേയും ഇന്ത്യ വീഴ്‌ത്തി

ഇങ്ങനെ ആണെങ്കിൽ അധികം താമസിയാതെ ലാഹോറിൽ പ്രഭാതഭക്ഷണവും, ഇസ്ലാമാബാദിൽ ഉച്ചയ്‌ക്ക് ബിരിയാണിയും കഴിക്കും ; മാർക്കണ്ഡേയ കട്ജു

4270 കോടി രൂപ നല്‍കി സ്വീഡനില്‍ നിന്നും പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് റഡാര്‍ വിമാനം. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം കഴിഞ്ഞ ദിവസം അവാക്സിനെ അടിച്ചിട്ടിരുന്നു.

4270 കോടി രൂപ നല്‍കി പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് എന്ന ആകാശത്തിലെ കണ്ണ്; ‘അവാക്സി’നെ വെടിവെച്ചിട്ടത് ഇന്ത്യയുടെ ആകാശ യുദ്ധമികവിന്റെ തെളിവ്

ഇത് മോദിയുടെ പുതിയ ഇന്ത്യ , പാകിസ്ഥാൻ തുടച്ചുനീക്കപ്പെടും ; ഇന്ന് പ്രാർത്ഥിച്ചത് ഇന്ത്യൻ സൈനികർക്കായി : ഓപ്പറേഷൻ സിന്ദൂർ ആഘോഷിച്ച് മുസ്ലീം വിശ്വാസികൾ

ഇന്ത്യയിൽ ജീവിക്കാൻ ഇന്ത്യക്കാർക്ക് മാത്രമേ അവകാശമുള്ളൂ ; റോഹിംഗ്യൻ മുസ്ലീങ്ങൾ തിരിച്ചുപോകണം ; നിർണ്ണായക തീരുമാനവുമായി സുപ്രീം കോടതി

വിവാഹം കഴിഞ്ഞിട്ട് വെറും രണ്ട് ദിവസം മാത്രം ; സൈനികൻ നവവധുവിനോട് യാത്ര പറഞ്ഞു തന്റെ രാജ്യത്തെ സേവിക്കാൻ

നരേന്ദ്രമോദിയെ ഷഹബാസ് ഷെരീഫീന് പേടിയാണ് ; മോദിയുടെ പേര് കേട്ടാൽ പോലും ഷഹബാസ് വിറയ്‌ക്കും : പാക് പാർലമെന്റിൽ സത്യം തുറന്ന് പറഞ്ഞ് എംപി ഷാഹിദ് ഖട്ടർ

ഇനി ജോലി ചോദിച്ച് ഞങ്ങളുടെ ഇന്ത്യയിലേക്ക് വരരുത് ; ഓപ്പറേഷൻ സിന്ദൂറിനെ ലജ്ജാകരമെന്ന് വിളിച്ച പാക് നടി മഹിറാ ഖാന് ബിഗ് ബോസ് താരത്തിന്റെ മറുപടി

സൈന്യത്തിന് പിന്തുണയേകാനായി ഇനി ടെറിട്ടോറിയൽ ആർമിയും കളത്തിലിറങ്ങും : സച്ചിനും ധോണിയുമടക്കം ഈ സൈന്യത്തിന്റെ ഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies