Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

പഴശ്ശിയെ പുകഴ്‌ത്തിയ കെ.കെ. ശൈലജ ലക്ഷ്യമിട്ടത് പിണറായി സര്‍ക്കാരിനെ; ഏറ്റുപിടിച്ചത് ജിഹാദികള്‍; സൈബര്‍ ആക്രമണം രൂക്ഷം

ടിപ്പുവിനെക്കുറിച്ച് പരാമാര്‍ശിക്കേണ്ടി വരുമെന്നതിനാല്‍ മനപ്പൂര്‍വ്വം പ്രതികരിക്കാതിരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2021, 09:46 am IST
in Social Trend

കണ്ണൂര്‍: വീരപഴശ്ശിയുടെ രക്തസാക്ഷി ദിനത്തില്‍ പഴശ്ശി രാജാവിനെ പുകഴ്‌ത്തി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട മുന്‍മന്ത്രിയും സിപിഎം നേതാവുമായ കെ.കെ. ശൈലജ ലക്ഷ്യമിട്ടത് സംസ്ഥാന സര്‍ക്കാരിനെ. പോസ്റ്റിന്റെ പേരില്‍ ശൈലജയ്‌ക്ക് നേരേ ജിഹാദികളുടെ നേതൃത്വത്തില്‍ ശക്തമായ സൈബര്‍ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. എന്തിനും ആശംസയും പ്രശംസയും നടത്താറുളള മുഖ്യമന്ത്രി പിണറായി പഴശ്ശിദിനത്തില്‍ പ്രതികരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പിണറായിയുടെ നിലപാടിനോട് വിയോജിപ്പുള്ളവരുടെ പ്രതിനിധിയായ ശൈലജ ബോധപൂര്‍വ്വമാണ് ഫേസ്ബുക്കില്‍ പഴശ്ശിയെ പുകഴ്‌ത്തിയതെന്നാണ് സൂചന. ടിപ്പുവിനെക്കുറിച്ച് പരാമാര്‍ശിക്കേണ്ടി വരുമെന്നതിനാല്‍ മനപ്പൂര്‍വ്വം പ്രതികരിക്കാതിരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരം പ്രതികരണം ഇസ്ലാംമതവിശ്വസികള്‍ക്ക് ഇഷ്ടപ്പെടില്ലെന്നും ജിഹാദികള്‍ പ്രശ്നമുണ്ടാക്കുമെന്നും കണക്കുകൂട്ടിയാണ് പ്രതികരിക്കാതിരുന്നതെന്നാണ് വിലയിരുത്തല്‍.

ടിപ്പുവിനെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ ശൈലജക്ക് ജിഹാദികളില്‍ നിന്ന് അത്യന്തം മോശമായ പ്രതികരണമാണ് കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ ഏല്‍ക്കേണ്ടി വന്നത്. അതേസമയം ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായിയുടെ മൗനം അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. പിണറായി ടിപ്പുവിനൊപ്പമോ പഴശ്ശിക്കൊപ്പമോ പാര്‍ട്ടി ബ്രിട്ടീഷുകാര്‍ക്കൊപ്പമോ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനൊപ്പമോ എന്ന ചര്‍ച്ചയിലേക്കാണ് ശൈലജയുടെ എഫ്ബി പോസ്റ്റ് വഴിതുറന്നിരിക്കുന്നത്. പഴശ്ശിയെയും പിന്മുറക്കാരെയും പട്ടികജാതിക്കാരായ കുറിച്യരേയും ഒരുഘട്ടത്തിലും അംഗീകരിക്കാത്ത കമ്യൂണിസ്റ്റുകളുടെ സ്വാതന്ത്ര്യസമരത്തോടുള്ള വിരുദ്ധനിലപാട് കൂടിയാണ് പുതിയ സാഹചര്യത്തില്‍ പുറത്തുവരുന്നത്.

വീരപഴശ്ശിയുടെ 217-ാമത് വീരാഹൂതി ദിനത്തോടനുബന്ധിച്ചായിരുന്നു ശൈലജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘216 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1805 നവംബര്‍ 30 നാണ് വീരകേരളവര്‍മ പഴശ്ശി രാജാവ് ബ്രിട്ടീഷ് സാമ്രാജ്യത്വ പടയാളികളോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചത്. വയനാട്ടിലെ പുല്‍പ്പള്ളി കാടുകള്‍ക്കടുത്ത് കങ്കാറാ പുഴയുടെ കരയില്‍വച്ചാണ് പഴശ്ശി വെടിയേറ്റ് കൊല്ലപ്പെടുന്നത്. ടിപ്പുവിന്റെ പിതാവ് മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരാലി 1766 ല്‍ മലബാറിനെ ആക്രമിച്ചതും ടിപ്പുവിന്റെ ആക്രമണത്തെ ചെറുക്കാന്‍ ആരും തയ്യാറാവാത്ത ഘട്ടത്തിലാണ് ടിപ്പുവിനെതിരെ പോരാട്ടം നയിക്കാന്‍ പഴശ്ശി മുന്നിട്ടിറങ്ങുന്നതെന്ന്’ തുടങ്ങി പഴശ്ശി രാജയുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങളായിരുന്നു ശൈലജ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചത്.

കമന്റുകള്‍ വഴിയുള്ള ആക്ഷേപം വര്‍ദ്ധിച്ചതോടെ പോസ്റ്റിനു താഴെ കമന്റ് ബോക്‌സ് ഓപ്ഷനും ലോക്ക് ചെയ്ത നിലയിലാണുളളത്. യാഥാര്‍ത്ഥ്യം വിളിച്ചു പറഞ്ഞ മുന്‍മന്ത്രിക്കെതിരെ ഉയര്‍ന്ന സൈബര്‍ അക്രമണം പാര്‍ട്ടിക്കുളളിലും പൊതുസമൂഹത്തിലും ചര്‍ച്ചയായിരിക്കുകയാണ്. പോസ്റ്റ് സംബന്ധിച്ച് മട്ടന്നൂര്‍ എംഎല്‍എയായ ശൈലജയോ പാര്‍ട്ടിയോ ഇതുവരെ പ്രതികരിക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്.

Tags: kk shailajaKerala Jihadisപഴശ്ശിരാജPinarayi Vijayanislamists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

നേതാക്കളെ രക്ഷിക്കുന്ന ഇടതു-വലത് അന്തര്‍ധാര

Kerala

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

Kerala

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

Kerala

ഇഡിയെ കാണുമ്പോൾ പേടിക്കുന്ന ആളല്ല മോദി; ലോക നേതാക്കളുടെ മുന്നിൽ സംസാരിക്കുന്ന കരുത്തുള്ള നേതാവ്, പിണറായിക്ക് മറുപടിയുമായി ബി.ബി ഗോപകുമാർ

Kerala

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

മാസപ്പടി കേസില്‍ വീണ അടക്കമുഉള്ളവര്‍ക്കെതിരായ തുടര്‍നീക്കം തീരുമാനിക്കാന്‍ ഇഡി ഡയറക്ടര്‍ കൊച്ചിയില്‍, സിഎംആര്‍എല്‍ നല്‍കിയ കേസില്‍ വെളളിയാഴ്ച വിധി

മഹുവ മൊയ്ത്ര (വലത്ത്) തൃണമൂല്‍ എംഎല്‍മാരായ സബീന യാസ്മിന്‍ (ഇടത്തേയറ്റം) ജാവേദ് അഹമ്മദ് ഖാന്‍(നടുവില്‍)

മമതയുടെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ മഹുവ മൊയ്ത്ര

ഇടതുപക്ഷം പ്രതിപക്ഷത്തായതോടെ സാംസ്‌കാരിക നായകര്‍ ‘ തനിനിറം’ കാണിച്ചു തുടങ്ങി, വെളളാപ്പളളിയെ മന്ത്രിമാര്‍ കണ്ടത് ഞെട്ടിച്ചെന്ന്

മക്കളുടെ ആഗ്രഹത്തിനല്ല, മരിച്ചയാളുടെ നിശ്ചയത്തിനാണ് പ്രധാന്യമെന്ന് ഹൈക്കോടതി, പഠനത്തിന് നല്‍കിയ മൃതദേഹം വിട്ടുകൊടുത്തില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.