Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ലാല്‍ സലാം: വിക്രം സിംഗ് എന്ന ഉദ്യോഗസ്ഥന്റെ കഥയുമായി സ്മൃതി ഇറാനി എഴുത്തിന്റെ ലോകത്തേക്ക്; കേന്ദ്ര മന്ത്രിയുടെ ആദ്യ നോവല്‍ ഈ മാസം 29ന് പുറത്തിറങ്ങും

2010 ഏപ്രിലില്‍ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 76 സിആര്‍പിഎഫ് ജവാന്‍മാരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മന്ത്രി നോവല്‍ തയ്യാറാക്കുന്നത്. രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ചവര്‍ക്കുള്ള ആദരവ് കൂടിയാണ് ഈ നോവല്‍. നവംബര്‍ 29 ന് നോവല്‍ പുറത്തിറങ്ങും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 12:18 pm IST
in Literature

ന്യൂദല്‍ഹി: അഭിനയവും പൊതു പ്രവര്‍ത്തനവും മാത്രമല്ല എഴുത്തും തനിക്കു വഴങ്ങുമെന്ന് തെളിയിക്കാനൊരുങ്ങി കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. തന്റെ ആദ്യ നോവല്‍ ഈയാഴ്ച പുറത്തിറക്കുമെന്ന് മന്ത്രി അറിയ്ച്ചു. ലാല്‍സലാം എന്നാണ് സ്മൃതി ഇറാനി നോവലിന് പേരിട്ടിരിക്കുന്നത്. വെസ്റ്റ്ലാന്‍ഡ് പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. ട്വിറ്ററിലൂടെയാണ് നോവലിന്റെ വാര്‍ത്ത മന്ത്രി പുറത്തുവിട്ടത്.

2010 ഏപ്രിലില്‍ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 76 സിആര്‍പിഎഫ് ജവാന്‍മാരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മന്ത്രി നോവല്‍ തയ്യാറാക്കുന്നത്. രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ചവര്‍ക്കുള്ള ആദരവ് കൂടിയാണ് ഈ നോവല്‍. നവംബര്‍ 29 ന് നോവല്‍ പുറത്തിറങ്ങും.

കുറേ കാലമായി ഈ കഥ തന്റെ മനസ്സിലുണ്ട്. ഇത് വായനക്കാര്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകുമെന്നും സ്മൃതി ഇറാനി പറഞ്ഞു. ആക്ഷന്‍, സസ്പെന്‍സ് തുടങ്ങിയവയെല്ലാം നോവലിലുണ്ടെന്ന് പ്രസാധകരായ വൈസ്റ്റ്ലാന്‍ഡ് പബ്ലിക്കേഷന്‍സ് പ്രതികരിച്ചു.

വിക്രം പ്രതാപ് സിംഗ് എന്ന യുവ ഉദ്യോഗസ്ഥന്റെ ജീവിതവും പിന്നാമ്പുറ രാഷ്‌ട്രീയത്തില്‍ നിന്നും അഴിമതിയില്‍ നിന്നും ഉടലെടുത്ത ഒരു സാമൂഹിക വ്യവസ്ഥയ്‌ക്കെതിരെ അദ്ദേഹം നേരിടുന്ന വെല്ലുവിളികളുമാണ് നോവലിന്റെ പ്രമേയം. ഛത്തീസ്ഗഡിലെ അംബുജ എന്ന ഗ്രാമത്തിലേക്ക് വിക്രം പ്രതാപ് സിംഗ് എത്തുന്ന രീതി, അദേഹം അവിടുത്തെ ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്കതിത്വമായി മാറ്റുന്നു. അതിനുശേഷം  

ഏറെക്കാലമായി അവഗണിക്കപ്പെട്ട ഗ്രാമത്തിലെ പോലീസ് സ്റ്റേഷനില്‍ ക്രമസമാധാനം കൊണ്ടുവരാനും ഉത്സാഹം കാണിക്കാത്ത ജീവനക്കാരെ പ്രചോദിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെയും തുടര്‍ന്നാണ് കഥ മുന്നോട്ടു പോകുന്നത്.

അംബുജയിലെ യാത്രയ്‌ക്ക് പുറമേ, തന്റെ പഴയ സുഹൃത്തും സഹ ഓഫീസറുമായ ദര്‍ശനെ പ്രതികാരമായി കൊലപ്പെടുത്തിയതിന് പിന്നിലെ സത്യവും അദ്ദേഹം അന്വേഷിക്കുന്നു. തന്റെ സുഹൃത്തിന്റെ കേസ് പരിഹരിക്കപ്പെടുന്നതുവരെ അയാള്‍ക്ക് വിശ്രമിക്കാന്‍ കഴിയില്ല. എന്നാല്‍ ഓരോ ദിവസവും അദേഹത്തിന് പുതിയ വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നു.  

ബ്യൂറോക്രസിയിലും നക്സലിസത്തിലും താല്‍പ്പര്യമുള്ള ഒരു പ്രാദേശിക ബിസിനസുകാരനും ഒരു യുവതിയായ വിധവയും അവളുടെ പത്രപ്രവര്‍ത്തകയായ സുഹൃത്തുമൊക്കെ ഈ വെല്ലുവിളികളില്‍ ഉള്‍പ്പെടുന്നു.

Tags: ministerസാഹിത്യംsmriti iraniSMRITIIRANIനോവല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

Kerala

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

പുതിയ വാര്‍ത്തകള്‍

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; മരണങ്ങൾ ഉണ്ടായാൽ സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്താൻ നീക്കം

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.