Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിര്‍ബന്ധിപ്പിച്ച് ഇസ്ലാം മതം സ്വീകരിപ്പിച്ചു; ഭീഷണിപ്പെടുത്തി ബീഫ് കഴിപ്പിച്ചു; മദ്രസ മൗലാന കലീന്‍ സിദ്ദിഖിക്കെതിരെ വീണ്ടും കേസെടുത്ത് യുപി പോലീസ്

4 ലക്ഷം രൂപയും ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനവും നല്‍കിയാണ് മതം മാറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 04:51 pm IST
in India

ലക്‌നൗ:  ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ ചാര്‍ത്തവാള്‍ സ്വദേശിയായ അമിത് പ്രജാപതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫുലത്ത് മദ്രസയിലെ മൗലാന കലീന്‍ സിദ്ദിഖിക്കെതിരെ യുപി പൊലീസ് പുതിയ കേസെടുത്തു. സിദ്ദിഖിനെതിരേയും ഇയാളുടെ സഹായികളായ മറ്റ് ആറ് പേര്‍ക്കെതിരേയും പോലീസില്‍ പരാതി നല്‍കിയിരുന്നു. സിദ്ദിഖി തന്നെ നിര്‍ബന്ധിപ്പിച്ചും പ്രലോഭിപ്പിച്ചും ഇസ്ലാം മതം സ്വീകരിപ്പിക്കുക മാത്രമല്ല ഭീഷണിപ്പെടുത്തി ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും പ്രജാപതിയുടെ പരാതിയില്‍ പറയുന്നു. 2000 രൂപ വാഗ്ദാനം ചെയ്തതായും അദ്ദേഹം പറഞ്ഞു. മതപരിവര്‍ത്തനത്തിന് 4 ലക്ഷം രൂപയാണ് വാദ്ഗാനം ചെയ്തത്. നേരത്തേ, സിദ്ദിഖിക്കെതിരേ മതപരിവര്‍ത്തന നിയമപ്രകാരമുള്ള കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

2014ല്‍ ഒരു ഫര്‍ണിച്ചര്‍ ഷോറൂമില്‍ വച്ചാണ് സിദ്ദിഖിയുടെ സഹായി ഹാജി സലിമിനെ പരിചയപ്പെട്ടതെന്ന് പ്രജാപതി പറഞ്ഞു. 2014 മെയ് മാസത്തില്‍ സലിം പ്രജാപതിയെ ഫൂലത്ത് മദ്രസയിലേക്ക് കൊണ്ടുപോയി. മൗലാന കലീന്‍ സിദ്ദിഖി പ്രജാപതിക്ക് കല്‍മ ചൊല്ലിക്കൊടുക്കുകയും ഇസ്ലാം മതം സ്വീകരിപ്പിക്കുകയും ചെയ്തു. 1000 രൂപ അന്നു നല്‍കി. 4 ലക്ഷം രൂപയും ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനവും നല്‍കിയാണ് മതം മാറ്റിയത്. മതപരിവര്‍ത്തനത്തിന് ശേഷം പ്രജാപതിക്ക് അബ്ദുല്ല എന്ന ഇസ്ലാമിക നാമം നല്‍കി.

മതപരിവര്‍ത്തനത്തിന് ശേഷം തന്നെ മഹാരാഷ്‌ട്രയിലെ ജമാഅത്തിലേക്ക് കൊണ്ടുപോയതായി പ്രജാപതി പരാതിയില്‍ പറയുന്നു.. 40 ദിവസം അവിടെ താമസിച്ചു. നമസ്‌കാരവും കല്‍മയും  പഠിപ്പിച്ചു. പിന്നീട് അദ്ദേഹത്തെ മദര്‍സ ദേവ്ബന്ദിലേക്ക് അയച്ചു, അവിടെ അദ്ദേഹം ഉറുദു, അറബി ഭാഷകള്‍ പഠിച്ചു. അതിനുശേഷം മറ്റ് യുവാക്കളെയും യുവതികളെയും വശീകരിച്ച് ഇസ്ലാം മതം സ്വീകരിക്കപ്പിക്കാന്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു.  ഒക്ടോബര്‍ 25ന് ഹാജി സലിം, ദില്‍ഷാദ്, സാഹിദ് മുല്ല, നൗഷാദ് ഛോട്ട, യമീന്‍, ഇസ്രാര്‍ പ്രധാന്‍ എന്നിവര്‍ തന്നെ കാണാനെത്തിയെന്നും ടിഫിന്‍ ബോക്സില്‍ ബീഫ് കൊണ്ടുവന്ന് കഴിക്കാന്‍ നിര്‍ബന്ദിപ്പിച്ചെന്നും പ്രജാപതി പരാതിയില്‍ പറയുന്നു. വിസമ്മതിച്ചപ്പോള്‍ പ്രതികള്‍ മര്‍ദിക്കുകയും മര്‍ദിക്കുകയും ചെയ്തു. കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി.

സിദ്ദിഖും മറ്റ് പ്രതികളും തന്റെ വീഡിയോ ചിത്രീകരിച്ചു, അതില്‍ മറ്റ് മതങ്ങള്‍ക്കെതിരെ ആക്ഷേപകരമായ വാക്കുകള്‍ പറയാന്‍ നിര്‍ബന്ധിച്ചതായും അദ്ദേഹം പരാതിയില്‍ പറഞ്ഞു. സിദ്ദിഖിന്റെ യൂട്യൂബ് ചാനലായ അല്‍കലാമില്‍ പ്രജാപതിയുടെ വീഡിയോ ഇപ്പോഴും ഉണ്ട്.

Tags: Maulana Kalim Siddiquiislamistsconversionബീഫ്Zakat Foundation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

Kerala

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

Kerala

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.