Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൂക്ഷ്മനീക്കവുമായി തമിഴ്‌നാട്, ഉറക്കച്ചടവില്‍ കേരളം; പുറത്ത് വരുന്നത് ഇടത് ഭരണത്തിലെ കെടുകാര്യസ്ഥത, വീണ്ടും ഉറക്കം നഷ്ടപ്പെട്ട് ജനത

തമിഴ്‌നാടിന് പാട്ടത്തിന് നല്‍കിയിരിക്കുന്ന സ്ഥലത്തെ 40 സെന്റിലുള്ള മരങ്ങള്‍ മുറിക്കാനാണ് അനുമതി നല്‍കിയത്. 7 മീറ്റര്‍ പൊക്കവും 171 സെന്റീമീറ്റര്‍ വീതിയുമുള്ള മരംവരെ കൂട്ടത്തിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 09:51 am IST
in Kerala
മരം മുറക്കല്‍ നടന്ന ബേബി ഡാം

മരം മുറക്കല്‍ നടന്ന ബേബി ഡാം

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കൃത്യതയോടെയുള്ള നീക്കവുമായി തമിഴ്‌നാട് മുന്നേറുമ്പോള്‍ കേരളത്തിന്റെ നീക്കം തീര്‍ത്തും ലാഘവത്തോടെ. ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് ഉദ്യോഗസ്ഥ തല യോഗത്തില്‍ ആണ്. ഈ ഉത്തരവ് സംസ്ഥാനത്തെ മന്ത്രിമാര്‍ അറിഞ്ഞത് സ്റ്റാലിന്‍ കത്തയച്ചപ്പോളാണെന്ന് പറയുമ്പോള്‍ കെടുകാര്യസ്ഥത വ്യക്തമാണ്.  

തമിഴ്‌നാടിന് പാട്ടത്തിന് നല്‍കിയിരിക്കുന്ന സ്ഥലത്തെ 40 സെന്റിലുള്ള മരങ്ങള്‍ മുറിക്കാനാണ് അനുമതി നല്‍കിയത്. 7 മീറ്റര്‍ പൊക്കവും 171 സെന്റീമീറ്റര്‍ വീതിയുമുള്ള മരംവരെ കൂട്ടത്തിലുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയും വനം-ജലവിഭവ വകുപ്പ് മന്ത്രിമാരും ഇക്കാര്യം അറിഞ്ഞത് തമിഴ്‌നാട് മുഖ്യമന്ത്രി നന്ദി അറിയിച്ച് കത്തയച്ചപ്പോളാണ്.  

തമിഴ്‌നാട് ജലവിഭവവകുപ്പിലെ കമ്പം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍, ഈ മാസം ഒന്നാം തീയതി ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ ചേര്‍ന്ന യോഗമാണ് മുല്ലപ്പെരിയാര്‍ ബേബി ഡാമിനോടു ചേര്‍ന്ന 15 മരങ്ങള്‍ മുറിക്കാന്‍ തീരുമാനമെടുത്തത്.

മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് ആവശ്യപ്പെടുന്ന കാര്യം പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി ഡയറക്ടര്‍ 30ന് അറിയിച്ചതിന് പിന്നാലെയായിരുന്നു കേരളത്തിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നത്.  

തമിഴ്‌നാടിന് പാട്ടത്തിനു നല്‍കിയ 0.25 ഹെക്ടറില്‍ ബേബി ഡാമിനോട് ചേര്‍ന്ന് നില്‍ക്കുന്ന 23 മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കണമെന്നായിരുന്നു തമിഴ്‌നാട് എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ ആവശ്യം. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷനിലെ ഡപ്യൂട്ടി ഡയരക്ടര്‍ 40 സെന്റിലുള്ള 15 മരങ്ങള്‍ മുറിക്കാന്‍ ശുപാര്‍ശ നല്‍കി. കരാര്‍ പ്രകാരം, അറ്റകുറ്റപ്പണികള്‍ക്കായി തമിഴ്‌നാടിന് മരംമുറിക്കാനും ചെറിയ ചെടികളും കുറ്റിക്കാടുകളും നീക്കം ചെയ്യാനും അധികാരമുണ്ടെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) ബെന്നിച്ചന്‍ തോമസിന്റെ ഉത്തരവില്‍ പറയുന്നു. നിലവില്‍ ഈ ഉത്തരവ് മരവിപ്പിച്ചെങ്കിലും ഉടന്‍ തന്ന ഇതിന് അനുമതി നല്‍കാനാണ് സാധ്യത. ഇത്തരത്തില്‍ വന്നാല്‍ ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്താനുള്ള സാധ്യതകളാണ് നിലവിലുള്ളത്. ഇതിന് മുന്നോടിയായി പണികള്‍ തീര്‍ത്ത ശേഷം സുപ്രീകോടതിയുടെ സമിതി പരിശോധനക്കെത്തും. പിന്നാലെ ജലനിരപ്പ് ഉയര്‍ത്താന്‍ അനുമതി നല്‍കിയാല്‍ അത് 4 പതിറ്റാണ്ട് നീണ്ട കേരളത്തിന്റെ പോരാട്ടത്തിന് ഏല്‍ക്കുന്ന കനത്ത തിരിച്ചടി കൂടിയാകും. ഇതോടെ ആശങ്കയും പതിന്മടങ്ങായി വര്‍ദ്ധിക്കും.  

മുല്ലപ്പെരിയാര്‍ ഡാമിന് ഇനിയും ആയുസുണ്ടെന്ന് പറയുന്നവര്‍ 100 വയസ് കഴിഞ്ഞിട്ടും മരിക്കാത്ത ആളുകളുടെ കാര്യം മാത്രം ചിന്തിച്ചാല്‍ മതിയെന്നും കൃത്യമായ തീരുമാനമെടുത്ത് ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നുമാണ് പൊതുവെ ഉയരുന്ന ആവശ്യം. ജില്ലയുടെ വിവിധ മേഖലകളില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ത്തുമെന്ന വാര്‍ത്തകള്‍ വന്നതോടെ വലിയ ആശങ്കയാണ് ജനങ്ങള്‍ പങ്കുവെയ്‌ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ മറുപടി ജനങ്ങള്‍ക്ക് നല്‍കാന്‍ വിവിധ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കും ആകുന്നില്ല.  

ഇന്നലെ അവസാനം വിവരം ലഭിക്കുമ്പോള്‍ 138.5 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 1867 ഘനയടി വെള്ളം സെക്കന്റില്‍ ഒഴുകിയെത്തുമ്പോള്‍ ഇത്ര തന്നെ വെള്ളമാണ് തമിഴ്നാട് സ്വദേശത്തേക്ക് കൊണ്ടുപോകുന്നത്. രണ്ട് ദിവസമായി വൃഷ്ടി പ്രദേശത്ത് മഴയുടെ ശക്തിയില്‍ കുറവുണ്ട്.

Tags: keralaമുല്ലപ്പെരിയാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.