Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അതിവേഗം ആണവായുധങ്ങള്‍ നിര്‍മ്മിച്ചുകൂട്ടി ചൈന; 2030ല്‍ ചൈനയുടെ കൈവശം 1000 ന്യൂക്ലിയര്‍ വാര്‍ഹെഡുകള്‍ ഉണ്ടാകുമെന്ന് പെന്‍റഗണ്‍

ഒരു യുദ്ധം മുന്നില്‍ കണ്ടെന്നതുപോലെയാണ് ചൈന അതിവേഗം ആവരുടെ ആണവായുധശേഷി വര്‍ധിപ്പിക്കുന്നതെന്ന് അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്‍റഗണ്‍. 2030 ആകുമ്പോല്‍ ചൈനയുടെ ആണവായുധ ബോംബുകളുടെ എണ്ണം 1000 ആയി വര്‍ധിക്കുമെന്നും പെന്‍റഗണ്‍ റിപ്പോര്‍ട്ട് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2021, 08:27 pm IST
in World

ന്യൂയോര്‍ക്ക്: ഒരു യുദ്ധം മുന്നില്‍ കണ്ടെന്നതുപോലെയാണ് ചൈന അതിവേഗം ആവരുടെ ആണവായുധശേഷി വര്‍ധിപ്പിക്കുന്നതെന്ന് അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്‍റഗണ്‍.

ചൈനയുടെ സൈനികരംഗത്തെ ആധുനികവല്‍ക്കരണം അമേരിക്കക്ക് അമ്പരപ്പിക്കുന്നു. 2027 ഓളെ ചൈനയ്‌ക്ക് ഏകദേശം 700 ന്യൂക്ലിയര്‍ വാര്‍ ഹെഡുകള്‍ ഉണ്ടാകുമെന്ന് പറയുന്നു. ഇന്ത്യയുടെ കൈവശം ഇപ്പോഴുള്ളത് വെറും 100 മുതല്‍ 120 വരെ ന്യൂക്ലിയര്‍ വാര്‍ഹെഡുകളാണെന്ന് പറയപ്പെടുന്നു.  

2030 ആകുമ്പോല്‍ ചൈനയുടെ ആണവായുധ ബോംബുകളുടെ എണ്ണം 1000 ആയി വര്‍ധിക്കുമെന്നും പെന്‍റഗണ്‍ റിപ്പോര്‍ട്ട് പറയുന്നു. ഇതിന് പുറമെ കര, വ്യോമ, കടല്‍ ആസ്ഥാനമായുള്ള ന്യൂക്ലിയര്‍ ആയുധങ്ങള്‍ വിക്ഷേപിക്കാനുള്ള പ്ലാറ്റ്‌ഫോമുകളും അതിവേഗം ഉയരുന്നു. ചൈന ഇപ്പോള്‍ തന്നെ ഒരു ന്യൂക്ലിയര്‍ ട്രയാഡ് സ്ഥാപിച്ചുകഴിഞ്ഞതായും പെന്റഗണ്‍ വിലയിരുത്തുന്നു. കരയിലും കടലിലും വായുവിലും വിക്ഷേപിക്കുന്ന ന്യൂക്ലിയര്‍ ആയുധം ഘടിപ്പിച്ച മിസൈലുകളുടെ കൂട്ടായ്‌മയാണ് ഇത്.

അതിര്‍ത്തിപ്രദേശങ്ങള്‍ ചൈന സൈനിക ഉപകരണങ്ങള്‍ വിന്യസിച്ചുകഴിഞ്ഞിരിക്കുന്നതായും പെന്‍റഗണ്‍ റിപ്പോര്‍ട്ട് പറയുന്നു. പടിഞ്ഞാറന്‍ ഹിമാലയത്തിലെ പ്രാന്തപ്രദേശങ്ങളില്‍ പോലും ഫൈബര്‍ ഓപ്റ്റിക് ശൃംഖല ചൈന ഉയര്‍ത്തിക്കഴിഞ്ഞു. വാര്‍ത്താവിനിമയം വേഗത്തിലും ഫലപ്രദമായും നടത്താനുള്ള പ്രാപ്തി കൈവരിക്കാനാണിത്.

ചൈനയുടെ ന്യൂക്ലിയര്‍ ആയുധ പ്രോഗ്രാം 1955ല്‍ ആരംഭിച്ചു. പിന്നീട് 1964ല്‍ ആണവപരീക്ഷണം നടത്തി. അതോടെ ചൈനയില്‍ ആണവായുധവല്‍ക്കരണം ആരംഭിച്ചെന്ന് പറയാം. ചൈനയുടെ ആണവശക്തികളെ നിയന്ത്രിക്കുന്ന 802 ലോഞ്ച് ബ്രിഗേഡാണ്. സൗത്ത് ചൈനയിലെ കുന്‍മിങാണ് ഈ ബ്രിഗേഡിന്റെ ആസ്ഥാനം. ഇന്ത്യയുടെ പ്രധാന നഗരങ്ങളില്‍ നിന്നും വെറും 1000 കിലോമീറ്റര്‍ മാത്രം അകലെയാണ് കുന്‍മിങ്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക്‌സ് മിസൈലായ ഡോംഗ് ഫെങ്-5 അഥവാ ഡിഎഫ്-5 കൈകാര്യം ചെയ്യുന്ന 801 ലോഞ്ച് ബ്രിഗേഡ് 1985ല്‍ നിലവില്‍ വന്നു. ഈ ബാലിസ്റ്റിക് മിസൈലുകള്‍ക്ക് എത്രദൂരം സഞ്ചരിക്കാമെന്നോ? ഏകദേശം 12000 മുതല്‍ 15000 കിലോമീറ്റര്‍ വരെ. അതായത് ചൈനയ്‌ക്ക് ലോകത്തിലെ ഏത് രാജ്യത്തിലേക്കും ന്യൂക്ലിയര്‍ ബോംബ് ഘടിപ്പിച്ച ബാലിസ്റ്റിക്് മിസൈല്‍ അയയ്‌ക്കാമെന്നര്‍ത്ഥം. 1980ല്‍ ചൈനയ്‌ക്ക് 100 മിസൈലുകള്‍ അടങ്ങിയ ന്യൂക്ലിയര്‍ സേനയുണ്ടായി.

Tags: chinaആണവനിലയംpentagonIndo China Warചൈനയിലെ ആണവ കേന്ദ്രംNuclear Weaponന്യൂക്ലിയര്‍ വാര്‍ഹെഡുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

World

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

World

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

World

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

India

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ യുദ്ധവിമാനം നല്‍കിയെന്ന് സമ്മതിച്ച് ചൈനയുടെ എഞ്ചിനീയര്‍

പുതിയ വാര്‍ത്തകള്‍

മനുഷ്യത്വമില്ലാത്തവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല,ചതി അവരുടെ ഡിഎൻഎയിൽ തന്നെ ഉള്ളതാണ്;ഖുശ്ബു

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.