Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിം മതപരിവര്‍ത്തന കേന്ദ്രത്തില്‍ നരക ജീവിതം; ലൈംഗിക പീഡനം വെളിപ്പെടുത്തി യുവതി; രക്ഷപ്പെടുത്തിയത് ഭര്‍ത്താവ് ഗില്‍ബര്‍ട്ടെത്തി

40 ദിവസത്തെ നരകജീവിതമായിരുന്നു അത്. സത്യസരണിയില്‍ നിന്നാണ് തര്‍ബിയത്തുല്‍ ഇസ്ലാം സഭയിലേക്ക് മാറ്റിയത്. ജയിലില്‍ കഴിയുന്നത് പോലെയാണ് അവിടുത്തെ ജീവിതം. പെണ്‍കുട്ടികളടക്കം മുപ്പതോളം പേരുണ്ടായിരുന്നു. അവിടെയെത്തി 10 ദിവസം കഴിഞ്ഞപ്പോഴാണ് കൂടെയുണ്ടായിരുന്ന യുവതി താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട വിവരം പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 07:18 pm IST
in Kerala

കോഴിക്കോട്: മുസ്ലിം മതപരിവര്‍ത്തന കേന്ദ്രത്തില്‍ നടക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ വെളിപ്പെടുത്തി യുവതി. കോഴിക്കോട് മുഖദാറിലെ തര്‍ബിയത്തുല്‍ ഇസ്ലാം സഭയില്‍ നടക്കുന്ന പീഡനകഥകളാണ് യുവതി വെളിപ്പെടുത്തിയത്.

’40 ദിവസത്തെ നരകജീവിതമായിരുന്നു അത്. സത്യസരണിയില്‍ നിന്നാണ് തര്‍ബിയത്തുല്‍ ഇസ്ലാം സഭയിലേക്ക് മാറ്റിയത്. ജയിലില്‍ കഴിയുന്നത് പോലെയാണ് അവിടുത്തെ ജീവിതം. പെണ്‍കുട്ടികളടക്കം മുപ്പതോളം പേരുണ്ടായിരുന്നു. അവിടെയെത്തി 10 ദിവസം കഴിഞ്ഞപ്പോഴാണ് കൂടെയുണ്ടായിരുന്ന യുവതി താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട വിവരം പറഞ്ഞത്. ഒരോരുത്തരെയായി ഉസ്താദ് മുറിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. പഠിച്ച പാഠങ്ങള്‍ പരിശോധിക്കാനെന്ന പേരിലാണ് മുറിയിലേക്ക് വിളിപ്പിച്ചത്. അതിനിടയിലാണ് പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് അവള്‍ തന്റെ ഭര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു. ഭര്‍ത്താവെത്തി ഉസ്താദില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു,’ അവര്‍ പറഞ്ഞു.

കോഴിക്കോട് സര്‍വകലാശാലയ്‌ക്കടുത്ത നീരോല്‍പ്പലത്തെ ഷിനി എന്ന ക്രിസ്തീയ യുവതിയാണ് മതപരിവര്‍ത്തന കേന്ദ്രത്തിലെ ക്രൂരപീഡനങ്ങള്‍ വെളിപ്പെടുത്തിയത്. ഷിനിയുടെ മതപരിവര്‍ത്തനം വിവാദമായിരുന്നു. സിപിഎം നീരോല്‍പ്പലം ബ്രാഞ്ച് കമ്മറ്റിയംഗവും സിഐടിയു തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗവുമായ പി.ടി. ഗില്‍ബര്‍ട്ടിന്റെ ഭാര്യയാണ് ഷിനി.

ഭാര്യയെയും മകനെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കി തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘമാണ് ഇതിന് പിന്നിലെന്ന് ഗില്‍ബര്‍ട്ട് പരാതിപ്പെട്ടിരുന്നു. മതപരിവര്‍ത്തന സംഘത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന്, തന്നെ സ്വതന്ത്രമായി പോകാന്‍ അനുവദിക്കണമെന്നായിരുന്നു യുവതി അന്ന് കോടതിയില്‍ പറഞ്ഞത്.

എന്നാല്‍, മതപരിവര്‍ത്തന കേന്ദ്രത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യുവതിയാണ് നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെട്ട് മതപരിവര്‍ത്തന കേന്ദ്രത്തിലെ ക്രൂരപീഡനങ്ങളെ കുറിച്ച് ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഭാര്യയെ മതംമാറ്റത്തിന് വിധേയമാക്കിയതിനെ തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ച് ഗില്‍ബര്‍ട്ട് പാര്‍ട്ടിയെ സമീപിച്ചെങ്കിലും സിപിഎം നേതൃത്വം മതപരിവര്‍ത്തന സംഘത്തിന് അനുകൂലമായ നിലപാടെടുക്കുകയായിരുന്നു. ഇത് പുറത്തു പറഞ്ഞതിനെ തുടര്‍ന്ന് ഗില്‍ബര്‍ട്ടിനെ സിപിഎമ്മില്‍ നിന്നു പുറത്താക്കിയിരുന്ന

Tags: keralaലൈംഗിക ദുരുപയോഗംമുസ്ലീംലൈംഗിക പീഡനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.