Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ലാസ് പരീക്ഷയില്‍ 180ല്‍ 100 മാത്രം വാങ്ങിയ കാര്‍ത്തിക ജി നായര്‍ എങ്ങിനെ നീറ്റില്‍ അഖിലേന്ത്യാ തലത്തില്‍ മൂന്നാം റാങ്ക് നേടി? ആ രഹസ്യം ഇതാണ്

നീറ്റില്‍ അഖിലേന്ത്യാ തലത്തില്‍ മൂന്നാം റാങ്ക് നേടിയ ആതിര ജി നായര്‍ ഈ വര്‍ഷത്തെ ജെഇഇ പരീക്ഷയിലും മുന്‍നിരറാങ്ക്കാരിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 07:28 pm IST
inKerala

മുംബൈ: നീറ്റില്‍ അഖിലേന്ത്യാ തലത്തില്‍ മൂന്നാം റാങ്ക് നേടിയ കാര്‍ത്തിക ജി നായര്‍  ഈ വര്‍ഷത്തെ ജെഇഇ പരീക്ഷയിലും മുന്‍നിരറാങ്ക്കാരിയാണ്.

നേരത്തെ 720ല്‍ 720 മാര്‍ക്ക് നേടിയാണ് മുംബൈയിലെ മലയാളിപെണ്‍കൊടി കാര്‍ത്തിക ജി നായര്‍  ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതോടൊപ്പം ഈ വര്‍ഷത്തെ ജെഇഇ പരീക്ഷയില്‍ ആതിര 98 പെര്‍സെന്റയില്‍ നേടിയിരുന്നതായി പറയുന്നു.

നീറ്റ് പരീക്ഷയില്‍ പെണ്‍കുട്ടികളില്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് കാരി കാര്‍ത്തികയാണ്. ഒന്നും രണ്ടും റാങ്കുകാര്‍ ആണ്‍കുട്ടികളാണ്.  കാര്‍ത്തികയ്‌ക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഡോക്ടറാവുക എന്ന സ്വപ്നം. കോവിഡ് മഹാമാരി പഠനത്തെ ബാധിച്ചു. തുടര്‍ച്ചയായി ഓണ്‍ലൈനിലും നേരിട്ടും മാറി മാറിയുള്ള പഠനം ഏറെ ബുദ്ധിമുട്ടായിരുന്നു.

നവി മുംബൈയിലെ പനവേലില്‍ താമസിക്കുന്ന ആതിരയുടെ അച്ഛന്‍ ടെക്‌നോവ എന്ന കമ്പനിയില്‍ ലോജിസ്റ്റിക്‌സ് ഡിപാര്‍ട്‌മെന്റിലെ ജോലിക്കാരനാണ്. അമ്മ കോളെജ് അധ്യാപികയാണ്. ഏക സഹോദരിയാകട്ടെ ആറാം ക്ല ാസ് വിദ്യാര്‍ത്ഥിയും.

നീറ്റിന് പുറമെ  കാര്‍ത്തിക ജെഇഇയ്‌ക്കും തയ്യാറെടുത്തിരുന്നു. അത്ര ഗൗരവമായിട്ടായിരുന്നില്ല പഠനമെങ്കില്‍ കൂടി ഈ വര്‍ഷം ജെഇഇയ്‌ക്ക് 98 പെര്‍സെന്റയില്‍ മാര്‍ക്ക് ലഭിച്ചു. ‘ജെഇഇയ്‌ക്ക് ഗൗരവത്തില്‍ പഠിച്ചില്ലായിരുന്നു. പക്ഷെ ജെഇഇ എഴുതിയാല്‍ നീറ്റ് പരീക്ഷയ്‌ക്ക് ഒരു പരിചയം ആകുമല്ലോ എന് കരുതി എഴുതിയതാണ്.,’ കാര്‍ത്തിക പറയുന്നു.

പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 96.8 ശതമാനവും പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 97.6 ശതമാനവും നേടി. തെറ്റ് വിശകലനം ചെയ്യലിലെ (എറര്‍ അനാലിസിസ്) മിടുക്കും ഒരു തവണ വരുത്തിയ തെറ്റ് ആവര്‍ത്തിക്കില്ലെന്ന നിശ്ചയദാര്‍ഡ്യവുമാണ് ആതിരയ്‌ക്ക് റാങ്ക് നേടിക്കൊടുത്തതെന്ന് പറയുന്നു. ആദ്യമൊക്ക് ക്ലാസ് ടെസ്റ്റില്‍ ഫിസിക്‌സിന് 180ല്‍ വെറും 100 മാര്‍ക്ക് വരെയാണ് നേടിയത്. പക്ഷെ എവിടെയാണ് തെറ്റുകള്‍ വരുത്തുന്നതെന്ന് തിരിച്ചറിഞ്ഞ് അത് ആവര്‍ത്തിക്കില്ലെന്ന നിശ്ചയദാര്‍ഢ്യം എടുത്തിടത്താണ് ആതിര നാടകീയമായി പഠനത്തില്‍ മുന്നേറിയത്.

‘ഒരു തവണ തെറ്റ് വരുത്തുമ്പോള്‍ തകര്‍ന്ന മാനസികനിലയിലേക്ക് വീണുപോകുന്നത് ഒരിയ്‌ക്കലും സഹായിക്കില്ല. നിരാശപ്പെട്ട മനസ്സോടെ എഴുതിയാല്‍ ഒരേ തെറ്റ് വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ‘- കാര്‍ത്തിക പറയുന്നു. ‘എന്റെ തെറ്റ് എനിക്ക് മനസ്സിലായി. തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് ഞാന്‍ മനസ്സിലാക്കി,’-  കാര്‍ത്തിക പറയുന്നു.

Tags: examനീറ്റ്Athirajeeആതിര ജി നായര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.