Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ലാസ് പരീക്ഷയില്‍ 180ല്‍ 100 മാത്രം വാങ്ങിയ കാര്‍ത്തിക ജി നായര്‍ എങ്ങിനെ നീറ്റില്‍ അഖിലേന്ത്യാ തലത്തില്‍ മൂന്നാം റാങ്ക് നേടി? ആ രഹസ്യം ഇതാണ്

നീറ്റില്‍ അഖിലേന്ത്യാ തലത്തില്‍ മൂന്നാം റാങ്ക് നേടിയ ആതിര ജി നായര്‍ ഈ വര്‍ഷത്തെ ജെഇഇ പരീക്ഷയിലും മുന്‍നിരറാങ്ക്കാരിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 07:28 pm IST
in Kerala

മുംബൈ: നീറ്റില്‍ അഖിലേന്ത്യാ തലത്തില്‍ മൂന്നാം റാങ്ക് നേടിയ കാര്‍ത്തിക ജി നായര്‍  ഈ വര്‍ഷത്തെ ജെഇഇ പരീക്ഷയിലും മുന്‍നിരറാങ്ക്കാരിയാണ്.

നേരത്തെ 720ല്‍ 720 മാര്‍ക്ക് നേടിയാണ് മുംബൈയിലെ മലയാളിപെണ്‍കൊടി കാര്‍ത്തിക ജി നായര്‍  ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതോടൊപ്പം ഈ വര്‍ഷത്തെ ജെഇഇ പരീക്ഷയില്‍ ആതിര 98 പെര്‍സെന്റയില്‍ നേടിയിരുന്നതായി പറയുന്നു.

നീറ്റ് പരീക്ഷയില്‍ പെണ്‍കുട്ടികളില്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് കാരി കാര്‍ത്തികയാണ്. ഒന്നും രണ്ടും റാങ്കുകാര്‍ ആണ്‍കുട്ടികളാണ്.  കാര്‍ത്തികയ്‌ക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഡോക്ടറാവുക എന്ന സ്വപ്നം. കോവിഡ് മഹാമാരി പഠനത്തെ ബാധിച്ചു. തുടര്‍ച്ചയായി ഓണ്‍ലൈനിലും നേരിട്ടും മാറി മാറിയുള്ള പഠനം ഏറെ ബുദ്ധിമുട്ടായിരുന്നു.

നവി മുംബൈയിലെ പനവേലില്‍ താമസിക്കുന്ന ആതിരയുടെ അച്ഛന്‍ ടെക്‌നോവ എന്ന കമ്പനിയില്‍ ലോജിസ്റ്റിക്‌സ് ഡിപാര്‍ട്‌മെന്റിലെ ജോലിക്കാരനാണ്. അമ്മ കോളെജ് അധ്യാപികയാണ്. ഏക സഹോദരിയാകട്ടെ ആറാം ക്ല ാസ് വിദ്യാര്‍ത്ഥിയും.

നീറ്റിന് പുറമെ  കാര്‍ത്തിക ജെഇഇയ്‌ക്കും തയ്യാറെടുത്തിരുന്നു. അത്ര ഗൗരവമായിട്ടായിരുന്നില്ല പഠനമെങ്കില്‍ കൂടി ഈ വര്‍ഷം ജെഇഇയ്‌ക്ക് 98 പെര്‍സെന്റയില്‍ മാര്‍ക്ക് ലഭിച്ചു. ‘ജെഇഇയ്‌ക്ക് ഗൗരവത്തില്‍ പഠിച്ചില്ലായിരുന്നു. പക്ഷെ ജെഇഇ എഴുതിയാല്‍ നീറ്റ് പരീക്ഷയ്‌ക്ക് ഒരു പരിചയം ആകുമല്ലോ എന് കരുതി എഴുതിയതാണ്.,’ കാര്‍ത്തിക പറയുന്നു.

പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 96.8 ശതമാനവും പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 97.6 ശതമാനവും നേടി. തെറ്റ് വിശകലനം ചെയ്യലിലെ (എറര്‍ അനാലിസിസ്) മിടുക്കും ഒരു തവണ വരുത്തിയ തെറ്റ് ആവര്‍ത്തിക്കില്ലെന്ന നിശ്ചയദാര്‍ഡ്യവുമാണ് ആതിരയ്‌ക്ക് റാങ്ക് നേടിക്കൊടുത്തതെന്ന് പറയുന്നു. ആദ്യമൊക്ക് ക്ലാസ് ടെസ്റ്റില്‍ ഫിസിക്‌സിന് 180ല്‍ വെറും 100 മാര്‍ക്ക് വരെയാണ് നേടിയത്. പക്ഷെ എവിടെയാണ് തെറ്റുകള്‍ വരുത്തുന്നതെന്ന് തിരിച്ചറിഞ്ഞ് അത് ആവര്‍ത്തിക്കില്ലെന്ന നിശ്ചയദാര്‍ഢ്യം എടുത്തിടത്താണ് ആതിര നാടകീയമായി പഠനത്തില്‍ മുന്നേറിയത്.

‘ഒരു തവണ തെറ്റ് വരുത്തുമ്പോള്‍ തകര്‍ന്ന മാനസികനിലയിലേക്ക് വീണുപോകുന്നത് ഒരിയ്‌ക്കലും സഹായിക്കില്ല. നിരാശപ്പെട്ട മനസ്സോടെ എഴുതിയാല്‍ ഒരേ തെറ്റ് വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ‘- കാര്‍ത്തിക പറയുന്നു. ‘എന്റെ തെറ്റ് എനിക്ക് മനസ്സിലായി. തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് ഞാന്‍ മനസ്സിലാക്കി,’-  കാര്‍ത്തിക പറയുന്നു.

Tags: examനീറ്റ്Athirajeeആതിര ജി നായര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

India

നീറ്റ് പുനഃപരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സമ്രാട് ചൗധരി

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

Kerala

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.