Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ലാസ് പരീക്ഷയില്‍ 180ല്‍ 100 മാത്രം വാങ്ങിയ കാര്‍ത്തിക ജി നായര്‍ എങ്ങിനെ നീറ്റില്‍ അഖിലേന്ത്യാ തലത്തില്‍ മൂന്നാം റാങ്ക് നേടി? ആ രഹസ്യം ഇതാണ്

നീറ്റില്‍ അഖിലേന്ത്യാ തലത്തില്‍ മൂന്നാം റാങ്ക് നേടിയ ആതിര ജി നായര്‍ ഈ വര്‍ഷത്തെ ജെഇഇ പരീക്ഷയിലും മുന്‍നിരറാങ്ക്കാരിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 07:28 pm IST
in Kerala

മുംബൈ: നീറ്റില്‍ അഖിലേന്ത്യാ തലത്തില്‍ മൂന്നാം റാങ്ക് നേടിയ കാര്‍ത്തിക ജി നായര്‍  ഈ വര്‍ഷത്തെ ജെഇഇ പരീക്ഷയിലും മുന്‍നിരറാങ്ക്കാരിയാണ്.

നേരത്തെ 720ല്‍ 720 മാര്‍ക്ക് നേടിയാണ് മുംബൈയിലെ മലയാളിപെണ്‍കൊടി കാര്‍ത്തിക ജി നായര്‍  ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതോടൊപ്പം ഈ വര്‍ഷത്തെ ജെഇഇ പരീക്ഷയില്‍ ആതിര 98 പെര്‍സെന്റയില്‍ നേടിയിരുന്നതായി പറയുന്നു.

നീറ്റ് പരീക്ഷയില്‍ പെണ്‍കുട്ടികളില്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് കാരി കാര്‍ത്തികയാണ്. ഒന്നും രണ്ടും റാങ്കുകാര്‍ ആണ്‍കുട്ടികളാണ്.  കാര്‍ത്തികയ്‌ക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഡോക്ടറാവുക എന്ന സ്വപ്നം. കോവിഡ് മഹാമാരി പഠനത്തെ ബാധിച്ചു. തുടര്‍ച്ചയായി ഓണ്‍ലൈനിലും നേരിട്ടും മാറി മാറിയുള്ള പഠനം ഏറെ ബുദ്ധിമുട്ടായിരുന്നു.

നവി മുംബൈയിലെ പനവേലില്‍ താമസിക്കുന്ന ആതിരയുടെ അച്ഛന്‍ ടെക്‌നോവ എന്ന കമ്പനിയില്‍ ലോജിസ്റ്റിക്‌സ് ഡിപാര്‍ട്‌മെന്റിലെ ജോലിക്കാരനാണ്. അമ്മ കോളെജ് അധ്യാപികയാണ്. ഏക സഹോദരിയാകട്ടെ ആറാം ക്ല ാസ് വിദ്യാര്‍ത്ഥിയും.

നീറ്റിന് പുറമെ  കാര്‍ത്തിക ജെഇഇയ്‌ക്കും തയ്യാറെടുത്തിരുന്നു. അത്ര ഗൗരവമായിട്ടായിരുന്നില്ല പഠനമെങ്കില്‍ കൂടി ഈ വര്‍ഷം ജെഇഇയ്‌ക്ക് 98 പെര്‍സെന്റയില്‍ മാര്‍ക്ക് ലഭിച്ചു. ‘ജെഇഇയ്‌ക്ക് ഗൗരവത്തില്‍ പഠിച്ചില്ലായിരുന്നു. പക്ഷെ ജെഇഇ എഴുതിയാല്‍ നീറ്റ് പരീക്ഷയ്‌ക്ക് ഒരു പരിചയം ആകുമല്ലോ എന് കരുതി എഴുതിയതാണ്.,’ കാര്‍ത്തിക പറയുന്നു.

പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 96.8 ശതമാനവും പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 97.6 ശതമാനവും നേടി. തെറ്റ് വിശകലനം ചെയ്യലിലെ (എറര്‍ അനാലിസിസ്) മിടുക്കും ഒരു തവണ വരുത്തിയ തെറ്റ് ആവര്‍ത്തിക്കില്ലെന്ന നിശ്ചയദാര്‍ഡ്യവുമാണ് ആതിരയ്‌ക്ക് റാങ്ക് നേടിക്കൊടുത്തതെന്ന് പറയുന്നു. ആദ്യമൊക്ക് ക്ലാസ് ടെസ്റ്റില്‍ ഫിസിക്‌സിന് 180ല്‍ വെറും 100 മാര്‍ക്ക് വരെയാണ് നേടിയത്. പക്ഷെ എവിടെയാണ് തെറ്റുകള്‍ വരുത്തുന്നതെന്ന് തിരിച്ചറിഞ്ഞ് അത് ആവര്‍ത്തിക്കില്ലെന്ന നിശ്ചയദാര്‍ഢ്യം എടുത്തിടത്താണ് ആതിര നാടകീയമായി പഠനത്തില്‍ മുന്നേറിയത്.

‘ഒരു തവണ തെറ്റ് വരുത്തുമ്പോള്‍ തകര്‍ന്ന മാനസികനിലയിലേക്ക് വീണുപോകുന്നത് ഒരിയ്‌ക്കലും സഹായിക്കില്ല. നിരാശപ്പെട്ട മനസ്സോടെ എഴുതിയാല്‍ ഒരേ തെറ്റ് വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ‘- കാര്‍ത്തിക പറയുന്നു. ‘എന്റെ തെറ്റ് എനിക്ക് മനസ്സിലായി. തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് ഞാന്‍ മനസ്സിലാക്കി,’-  കാര്‍ത്തിക പറയുന്നു.

Tags: jeeആതിര ജി നായര്‍examനീറ്റ്Athira
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

India

നീറ്റ് പുനഃപരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സമ്രാട് ചൗധരി

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

Kerala

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Kerala

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.